Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നിര്‍ഭയനായിരുന്നു കുഞ്ഞിക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 09:24 pm IST
inVicharam

വടകരയില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അടുത്ത വീട്ടിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. ശാന്തിനികേതന്‍ എന്ന പേരില്‍ എടോടി ജംഗ്ഷനില്‍ ആശുപത്രി നടത്തുകയായിരുന്നു പുനത്തില്‍. സാധാരണക്കാരായ ധാരാളം രോഗികള്‍ ഇവിടെ ചികിത്സ തേടിയെത്തി. ആരോഗ്യത്തെക്കുറിച്ച് ഏറെ ശ്രദ്ധയുള്ള ആളായിരുന്നു പുനത്തില്‍. വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങുമ്പോള്‍ പുനത്തില്‍ എന്നെയും വിളിക്കും. അപ്പോഴൊക്കെ ധാരാളം കഥകള്‍ എന്നോടു പറഞ്ഞു. പഴയ കഥകളും മനസ്സിലുള്ള കഥകളും. പുനത്തിലിന്റെ വീട്ടില്‍ വച്ചാണ് മലയാള സാഹിത്യ രംഗത്തെ പ്രമുഖരെ ഞാനാദ്യമായി കാണുന്നത്. എം.ടിയും കോവിലനും ഒഎന്‍വിയും മാടമ്പും… അങ്ങനെ ഏറെപ്പേര

യാത്രാപ്രിയനായിരുന്നു പുനത്തില്‍. എന്റെ സാഹിത്യ യാത്രകള്‍ ഏറെയും പുനത്തിലിനൊപ്പമായിരുന്നു. പലയിടങ്ങളിലും പുനത്തില്‍ യാത്രക്ക് കൂട്ടായി ചേര്‍ത്തു. കയ്യില്‍ ചുവന്ന കല്ലുള്ള മോതിരം പുനത്തിലിന് ഏറെ ഇഷ്ടമായിരുന്നു. സ്മാരകശിലകളിലെ പൂക്കോയ തങ്ങള്‍ സമ്മാനിച്ചതാണ് ആ മോതിരമെന്നായിരുന്നു പുനത്തില്‍ പറഞ്ഞത്. മന്ത്രവാദത്തിലും ഏറെ വിശ്വാസമുണ്ടായിരുന്നു.

നന്നായി എഴുതുമ്പോഴും പുസ്തകങ്ങള്‍ക്ക് നല്ല തലക്കെട്ടുകള്‍ തെരഞ്ഞെടുക്കുന്നതില്‍ പുനത്തില്‍ പരാജയമായിരുന്നു. സ്മാരക ശിലകള്‍ എന്ന നോവലിന് പുനത്തില്‍ ആദ്യം നല്‍കിയ പേര് മീസാന്‍ കല്ലുകള്‍ എന്നായിരുന്നു. എം.ടി ആണ് ആ പുസ്തകത്തിന്റെ പേര് മാറ്റിയത്. സംഗീതത്തോടും സിനിമയോടും ഏറെ ഭ്രമമായിരുന്നു പുനത്തിലിന്. മരുന്ന് എന്ന നോവലില്‍ ഒരു ഗാനസന്ദര്‍ഭം എഴുതേണ്ടി വന്നപ്പോള്‍ ഓര്‍മ്മയിലെത്താത്ത ആ പാട്ടിനെക്കുറിച്ച് എന്നോട് ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ കത്തി എന്ന കഥ സിനിമയായി. പള്ളിക്കര വി.പി. മുഹമ്മദും എം.ബി. ശ്രീനിവാസനുമൊക്കെയായിരുന്നു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സ്മാരകശിലകളുടെ ഒരു ബാഗം സിനിമയായിട്ടുണ്ട്. വി. ടി. മുരളി ഇതില്‍ പാടി.

ടി. പത്മനാഭനുമായുള്ള കോടതി വ്യവഹാരത്തില്‍ ഞാനായിരുന്നു സാക്ഷി പറയേണ്ടിവന്നത്. ആദ്യമായി കോടതിയില്‍ കയറേണ്ടിവന്നതും അപ്പോഴായിരുന്നു. നിരവധി തവണ പത്മനാഭന് കോടതിയില്‍ ഹാജരാകേണ്ടി വന്നു. എന്നാല്‍ പുനത്തില്‍ കോടതിയിലെത്തിയില്ല. കേസ് കോടതി തള്ളി.

സാഹിത്യരംഗത്തെ ആധുനികതയുടെ വക്താവായി ചെറുപ്പത്തിലേ വിവാദങ്ങള്‍ സൃഷ്ടിച്ച പുനത്തില്‍ തന്റെ കാസര്‍കോട് പ്രസംഗത്തിലൂടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. അനുഭവങ്ങളുടെ നെരിപ്പോടില്‍ നിന്നാണ് അദ്ദേഹം തന്റെ വെളിപ്പെടുത്തലുകള്‍ രൂപപ്പെടുത്തിയത്. സമൂഹത്തോടും വായനക്കാരോടും ആരോടും തനിക്ക് കടപ്പാടില്ലെന്നായിരുന്നു പുനത്തിലിന്റെ പക്ഷം. ചെറുപ്പത്തിലേ പിതാവിനെ നഷ്ടപ്പെടുകയും അമ്മയുടെ മാനസിക നില തെറ്റുകയും ചെയ്തത് കുഞ്ഞബ്ദുള്ളയുടെ ജീവിതത്തെ ഉലച്ചു.

അലിഗഢിലെ ദിനങ്ങള്‍ പുനത്തിലിന്റെ ജീവിതത്തില്‍ ഏറെ പരീക്ഷണങ്ങള്‍ നേരിട്ട കാലമായിരുന്നു. സ്വന്തം കാമുകിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടിവന്ന ഡോക്ടറാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. അതോടുകൂടി ഉണ്ടായ കുടുംബതര്‍ക്കങ്ങള്‍ കോവിലന്‍ ഇടപെട്ടാണ് പരിഹരിച്ചത്. അവധൂതന്മാരുടെ സാന്നിദ്ധ്യമുണ്ടായിരുന്ന കാരക്കാടിന്റെ മണ്ണില്‍ കുഞ്ഞബ്ദുള്ളയുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ പങ്ക് വഹിച്ചു.

മരിച്ചുപോയ എന്റെ അപ്പനമ്മമാരുടെ എന്ന പുനത്തിലിന്റെ ഗ്രന്ഥത്തിന് അവതാരിക എഴുതാന്‍ അദ്ദേഹം എന്നെയാണ് തെരഞ്ഞെടുത്തത്. നാലു പുസ്തകങ്ങള്‍ക്കും തെരഞ്ഞെടുത്ത കഥകള്‍ക്കും ഞാന്‍ അവതാരിക എഴുതി. തനിക്കിഷ്ടമുള്ളത് എന്തും ചെയ്യാന്‍ നിര്‍ഭയനായി പുനത്തില്‍ തയ്യാറായി. ബിജെപിസ്ഥാനാര്‍ത്ഥിയായി മത്സരിക്കാനെടുത്ത തീരുമാനവും അങ്ങനെയൊന്നാണ്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം
Kerala

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

Kerala

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

Kerala

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

Kerala

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.