Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തുറന്ന ജീവിതവും തുറന്ന എഴുത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 09:21 pm IST
in Vicharam

എന്റെ പ്രിയപ്പെട്ട സുഹൃത്തിനെയും എഴുത്തുകാരനെയുമാണ് നഷ്ടപ്പെട്ടത്. പത്തുമുപ്പത് കൊല്ലം മുമ്പാണ് കന്യാവനം എന്ന നോവലിന് അവതാരിക എഴുതാന്‍ തന്നോട് ആവശ്യപ്പെടുന്നത്. ഇങ്ങനെയൊരു ആവശ്യം കേട്ടപ്പോള്‍ ആകെ അമ്പരന്നു. കോവിലന്‍ ഉള്‍പ്പെടെ പ്രമുഖര്‍ വേണമെങ്കില്‍ അദ്ദേഹത്തിന്റെ നോവലിന് അവതാരിക എഴുതി നല്‍കുമായിരുന്നു. അത്രയ്‌ക്കും ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനായിരുന്നു അപ്പോള്‍ അദ്ദേഹം. ആരുവേണമെങ്കിലും അവതാരിക എഴുതി നല്‍കും. എന്നാല്‍ വ്യക്തിപരമായ വാത്സല്യംകൊണ്ടാണ് എന്നെക്കൊണ്ട് കന്യാവനത്തിന് അവതാരിക എഴുതിച്ചത്.

രോഗശയ്യയില്‍ കിടക്കുമ്പോഴും പുനത്തിലിനെ സന്ദര്‍ശിച്ചിരുന്നു. അന്ന് എന്റെ കൈക്ക് കുറെ കടിക്കുകയാണ് ചെയ്തത്. കൂടുതല്‍ അടുപ്പുമുള്ളവരെ കണ്ടാല്‍ കൈക്ക് കടിക്കുകയാണ് ചെയ്യുന്നതെന്ന് ഒപ്പമുണ്ടായിരുന്ന പരിചാരകന്‍ പറഞ്ഞു. കുറെനേരം പൈപ്പിന് ചുവട്ടില്‍ കൈവച്ചപ്പോഴാണ് വേദന ഇല്ലാതായത്.

തുറന്നുജീവിക്കുകയും തുറെന്നഴുതുകയും തുറന്നുപെരുമാറുകയും ചെയ്ത എഴുത്തുകാരനായിരുന്നു പുനത്തില്‍. കഥയിലെ പി. കുഞ്ഞിരാമന്‍ നായരായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് പറയാം. സദാചാരമൂല്യങ്ങളെപ്പറ്റി യാതൊരു ചിന്തയും ഉണ്ടായിരുന്നില്ല. അത്തരം കാര്യങ്ങള്‍ കഥയില്‍ ആവിഷ്‌കരിക്കാന്‍ യാതൊരു മടിയും അദ്ദേഹത്തിനുണ്ടായില്ല. തനിക്കുണ്ടായ അനുഭവങ്ങളെല്ലാം ആത്മകഥയില്‍ തുറന്നുപറയാന്‍ അദ്ദേഹം തയ്യാറാകുന്നു. ആത്മകഥ തുറന്നുപറച്ചിലുകള്‍കൊണ്ട് കേമമാണെന്ന് പറയാം.

ജീവിതത്തിലേക്കും എഴുത്തിലേക്കും തിരിഞ്ഞുനോക്കുമ്പോള്‍ സദാചാര മൂല്യങ്ങളെ വെല്ലുവിളിക്കുക എന്ന അംശം നമുക്ക് കാണാന്‍ സാധിക്കും. ഒരു അച്ചില്‍ ഒതുക്കാന്‍ കഴിയുന്ന ആളായിരുന്നില്ല അദ്ദേഹം. തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സമയത്ത് താനുള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പുനത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന അഭിപ്രായം തന്നെയായിരുന്നു എനിക്ക്. അഥവാ മത്സരിക്കണമെന്നുണ്ടെങ്കില്‍ ബിജെപിയില്‍ പോണോ എന്ന ചിന്തയായിരുന്നു.

തൊടുപുഴയില്‍ നടന്ന ഒരു യോഗത്തില്‍ ഒരു മണിക്കൂറോളം അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ച് സംസാരിച്ചു. അതുകഴിഞ്ഞ് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പുനത്തിലിനെ കണ്ടുമുട്ടി. തന്നെ വിമര്‍ശിച്ച് സംസാരിച്ചാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ സന്തോഷമായെന്ന് പറയുകയാണ് പുനത്തില്‍ ചെയ്തത്. വിമര്‍ശനങ്ങളോ അനുമോദനങ്ങളോ ഒന്നും ബാധിക്കാത്ത തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അത്തരം കാര്യങ്ങളൊന്നും അദ്ദേഹത്തെ ബാധിച്ചിരുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം.

സത്യസന്ധമായാണ് പുനത്തില്‍ ജീവിച്ചത്. എന്ത് അന്യായം കാണിച്ചിട്ടുണ്ടെങ്കിലും അത് താന്‍ ചെയ്തതാണെന്ന് പറയുമായിരുന്നു. ഒന്നും പിന്നേക്ക് ബാക്കിവയ്‌ക്കുന്ന സ്വഭാവം ഉണ്ടായിരുന്നില്ല. പറയാന്‍ തോന്നുന്നത് പറയുകയും, തനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുകയും ചെയ്തു. കന്യാവനത്തിലെ ചില ഭാഗങ്ങളെക്കുറിച്ച് ബത്തേരിയിലെ ഒ.കെ. ജോണി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും വിപ്ലവം ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ജോണിയുമായി വളരെ അടുപ്പം കാത്തുസൂക്ഷിക്കുന്ന രീതിയിലേക്ക് ആ ബന്ധം മാറി.

വരുംവരായ്‌കകളെക്കുറിച്ചോ പ്രത്യാഘാതങ്ങളെക്കുറിച്ചോ യാതൊരുവിധ ചിന്തയും ഉണ്ടായിരുന്നില്ല. ജാതിയോ മതമോ പാര്‍ട്ടിയോ ഒന്നുമില്ലാത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ എഴുത്തുകളാകട്ടെ ലളിതമായിരുന്നു. വായിക്കാന്‍ രസമുള്ള, അടുപ്പമുണ്ടാക്കുന്ന എഴുത്തായിരുന്നു അത്. നര്‍മ്മബോധവും ജീവിത നിരീക്ഷണവുമെല്ലാം എഴുത്തുകളില്‍ കാണായിരുന്നു. ആരെയും പരിഹസിക്കാന്‍ യാതൊരു മടിയും അദ്ദേഹം കാണിച്ചിരുന്നില്ല. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ വിടവാങ്ങല്‍ വ്യക്തിപരമായ തീരാനഷ്ടമാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം
Kerala

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

India

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

Kerala

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

Kerala

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.