Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിടപറഞ്ഞത് രണ്ട് സുകൃതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 12:27 am IST
in Vicharam

മൂന്നു മണിക്കൂര്‍ നേരത്തെ ഇടവേളയില്‍ രണ്ട് മാതൃകാ ജീവിതങ്ങള്‍ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. സാഹിത്യ സാംസ്‌കാരിക രംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച തപസ്യ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരനാണ് ഒരാള്‍. ജീവിതസര്‍വസ്വവും സമാജത്തിന് സമര്‍പ്പിച്ച മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എ.വി. ഭാസ്‌കരനാണ് രണ്ടാമത്തെയാള്‍.

അതിവിപുലമായ ശിഷ്യസമ്പത്തുള്ള അധ്യാപകന്‍, ബഹുഭാഷാപണ്ഡിതന്‍, സാഹിത്യവിമര്‍ശകന്‍, ഗ്രന്ഥകാരന്‍, ജ്യോതിഷത്തിലും ആയുര്‍വേദത്തിലും അത്യഗാധമായ അറിവു നേടിയയാള്‍ എന്നീ നിലകളിലൊക്കെ സാംസ്‌കാരിക മണ്ഡലത്തിന് ഒൗന്നത്യമണച്ച പ്രതിഭാശാലി….വിശേഷണങ്ങള്‍ അവസാനിക്കാത്ത വിശിഷ്ടവ്യക്തിത്വമായിരുന്നു തുറവൂര്‍ വിശ്വംഭരന്‍. ആര്‍ഷമായ വിജ്ഞാനത്തിലും ദര്‍ശനങ്ങളിലും കാവ്യശാസ്ത്രാദികളിലുമെന്നപോലെ, ആധുനിക സാഹിത്യത്തിലും ശാസ്ത്രത്തിലും നിഷ്ണാതനായിരുന്ന ഇങ്ങനെയൊരാള്‍ ഇനി നമുക്കിടയില്‍ അവശേഷിക്കുന്നുണ്ടോ എന്ന് സംശയിച്ചുപോവുക സ്വാഭാവികം. വ്യാസഭാരതത്തെ വ്യാഖ്യാനിച്ച് രചിച്ച ‘മഹാഭാരത ദര്‍ശനം പുനര്‍വായന’ എന്ന ഒരൊറ്റ കൃതി മതി ആ മഹാമനീഷിയുടെ അപ്രമാദിത്വത്തിന് തെളിവ്. ജ്ഞാനത്തിന്റെ ജലാശയം തേടിയെത്തുന്നവരെ ആവോളം പാനം ചെയ്യാനനുവദിച്ച ഈ ഗുരുവര്യന്റെ അകാലത്തെ വേര്‍പാട് കൈരളിക്ക് തീരാനഷ്ടമാണ്.

നവതി പിന്നിട്ടിരിക്കുന്ന ആര്‍എസ്എസ് എന്ന മഹാപ്രസ്ഥാനത്തെ ഇന്നുകാണുന്ന രീതിയിലുള്ള വടവൃക്ഷമായി വളര്‍ത്തിയെടുത്ത ആത്മത്യാഗികളായ നേതൃരൂപങ്ങള്‍ നിരവധിയാണ്. കേരളത്തില്‍ സംഘപ്രവര്‍ത്തനത്തിന്റെ പഥപ്രദര്‍ശകനായി നടന്ന, ഭാസ്‌കര്‍ജി എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന എ.വി. ഭാസ്‌കരന്‍ ഇവരിലൊരാളായിരുന്നു. സമ്പന്നതയുടെ മടിത്തട്ടില്‍ പിറന്നുവീണിട്ടും, സുഖസൗകര്യങ്ങള്‍ ആവോളം ആസ്വദിക്കാമായിരുന്നിട്ടും ആദര്‍ശസുരഭിലവും ത്യാഗനിര്‍ഭരവുമായ ജീവിതം സ്വയം തെരഞ്ഞെടുക്കാന്‍ ആ രാഷ്‌ട്രസേവകന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ‘ദേവദുര്‍ലഭരായ കാര്യകര്‍ത്താക്കള്‍’ എന്ന് ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന ബാലസാഹേബ് ദേവറസ് ഒരിക്കല്‍ അഭിമാനംകൊണ്ടത് ഭാസ്‌കര്‍ജിയെപ്പോലുള്ളവരുടെ നിര കണ്ടിട്ടാണ്. ആര്‍എസ്എസ് പ്രചാരകനെന്ന നിലയ്‌ക്ക് നിയോഗിക്കപ്പെട്ട വിദ്യാഭ്യാസരംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് അധികനാള്‍ വേണ്ടിവന്നില്ല.

പ്രൊഫ. തുറവൂര്‍ വിശ്വംഭരനും ഭാസ്‌കര്‍ജിയും നല്‍കിയ സംഭാവനകള്‍ ഒരേസമയം അവര്‍ പ്രവര്‍ത്തിച്ച സംഘടനകളുടെയും സമൂഹത്തിന്റെയും ഇൗടുവയ്‌പുകളാണ്. സംസ്‌കാരത്തിന്റെ ആകാശത്തില്‍ അസ്തമിക്കാത്ത നക്ഷത്രങ്ങളായി അവര്‍ ഇനിയെന്നും പ്രകാശം ചൊരിഞ്ഞുനില്‍ക്കും. ആ വെളിച്ചം വീഴുന്ന വഴിത്താരയില്‍ സഞ്ചരിക്കാന്‍ ആയിരങ്ങള്‍ അണിനിരക്കും. ഭാസ്‌കര്‍ജി ‘ജന്മഭൂമി’യുടെ തികഞ്ഞ അഭ്യുദയകാംക്ഷിയായിരുന്നെങ്കില്‍, തുറവൂര്‍ വിശ്വംഭരന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. സുകൃതികളായ രണ്ടുപേരുടെയും ആത്മാക്കള്‍ക്ക് ഞങ്ങള്‍ സദ്ഗതി നേരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

Entertainment

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

Kerala

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

India

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

Kerala

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് എം.കെ സ്റ്റാലിൻ

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

ED ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് സിപിഎം; ഇത്തവണ പോഞ്ഞിക്കര പോസ്റ്റ് ഓഫീസ് രക്ഷപെട്ടെന്ന് സോഷ്യൽ മീഡിയ

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.