Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പട്ടും വളയും പ്രഖ്യാപനം; സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 03:26 pm IST
in Kasargod

കരിന്തളം: അണ്ടോള്‍ ശ്രീ കുന്നുമ്മല്‍ പുതിയറക്കാല്‍ ഭഗവതിക്ഷേത്രത്തില്‍ പൂരക്കളി പണിക്കര്‍ക്ക് പട്ടും വളയും നല്‍കാനുള്ള തീരുമാനത്തെച്ചൊല്ലിയുള്ള വിവാദം പുതിയ വഴിത്തിരിവില്‍. സംഭവത്തെ വിമര്‍ശിച്ചു കൊണ്ട് ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്.

ജില്ലാ കമ്മറ്റി അംഗവും പൂരക്കളി പണിക്കരുമായ പി.ശാര്‍ങിയുടെ സഹോദരനും പൂരക്കളി പണിക്കറുമായ രാജേഷ് പണിക്കരാണ് മാധ്യമ വാര്‍ത്തക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടത്. വാര്‍ത്ത തികച്ചും വസ്തുതാ വിരുദ്ധമാണെന്നും പണിക്കര്‍ക്ക് പട്ടുംവളയും നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് രാജേഷ് പണിക്കറുടെ പോസ്റ്റ്. എന്നാല്‍ 17 അംഗ കമ്മറ്റി പണിക്കര്‍ക്ക് പട്ടും വളയും നല്‍കാന്‍ തീരുമാനമെടുക്കുകയും ഇതു സംബന്ധിച്ച് തുടര്‍ നടപടികളെടുക്കാന്‍ ‘മോഹന്‍ദാസ് പണിക്കര്‍ക്ക് പട്ടും വളയും നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കല്‍’ എന്ന പ്രത്യേക അജണ്ട വെച്ച് ജനറല്‍ബോഡിയോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം രാജേഷ് പണിക്കര്‍ മനപൂര്‍വ്വം മറച്ചുവെച്ചു. ഈ ജനറല്‍ബോഡി യോഗത്തില്‍ ക്ഷേത്രാശാന്മാരുള്‍പ്പെടെ ബഹുഭൂരിപക്ഷവും പട്ടും വളയും നല്‍കുന്നതിനെ അനുകൂലിക്കുകയും ചെയ്തു. പിന്നീടാണ് ഇക്കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ തുരുത്തി കഴകത്തില്‍ അപേക്ഷ നല്‍കുകയും കഴകം അത് അംഗീകരിക്കുകയും ചെയ്തത്. പട്ടും വളയും നല്‍കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ വള പണിയാന്‍ മോഹന്‍ദാസ് പണിക്കരുടെ കൈ അളവ് പോലുമെടുത്തതിന് ശേഷമാണ് പട്ടും വളയും നല്‍കാന്‍ പാടില്ലായെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടത്.

എന്നാല്‍ കയ്യൂര്‍ മുണ്ട്യക്കാവില്‍ നിന്നും, കൊഴുമ്മല്‍ മാക്കി മുണ്ട്യക്കാവില്‍ നിന്നും പട്ടും വളയും വാങ്ങിയ രാജേഷ് പണിക്കരാണ് മറ്റൊരു പൂരക്കളി പണിക്കര്‍ക്ക് പട്ടും വളയും നല്‍കുന്നതിനെതിരെയെതിര്‍പ്പുമായി രംഗത്തു വന്നതെന്ന് ഈ ഫേസ്ബുക്ക് പോസ്റ്റോടെ പൊതുജനങ്ങള്‍ക്ക് വ്യക്തമായി. മൂന്ന് പണിക്കന്മാരടങ്ങുന്ന കുടുംബാംഗമായ രാജേഷ് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നു വന്നിട്ടുള്ളത്.

മോഹന്‍ദാസ് പണിക്കരെ ഉപചാരപൂര്‍വ്വം കൂട്ടിക്കൊണ്ടുപോകല്‍ ചടങ്ങ് നടത്താതിരിക്കാന്‍ കാരണം, മോഹന്‍ദാസ് പണിക്കര്‍ വരാന്‍ തയ്യാറാവാത്തതു കൊണ്ടാണെന്നും രാജേഷ് പണിക്കരുടെ പോസ്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍ ക്ഷേത്രം ഭാരവാഹികള്‍ മോഹന്‍ദാസ് പണിക്കരെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ഉപചാരപൂര്‍വ്വം ക്ഷേത്രത്തിലേക്ക് ആദരിച്ച് കൊണ്ടു വരികയാണ് ചെയ്തത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ചതോടെ യോഗങ്ങളില്‍ സംഭവം വിവാദമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

India

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.