Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അന്നൊരു സെപ്റ്റംബര്‍ 19 ആയിരുന്നു,ഇപ്പഴും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 07:49 am IST
in World

ഭൂമി ഒന്നു ദീര്‍ഘശ്വാസം വിട്ടാല്‍ തകര്‍ന്നുപോകുന്നതാണു അതിനുമേലുള്ളതെല്ലാം. അങ്ങനെയാന്നാണ്് കഴിഞ്ഞദിവസം മെക്‌സിക്കോയിലെ ഭൂകമ്പത്തില്‍ ലോകം കണ്ടത്. കഴി്ഞ്ഞ ചൊവ്വാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 അടയാളപ്പെടുത്തപ്പെട്ട ഭൂകമ്പം ആ രാജ്യത്തെ ഉഴുതുമറിച്ചത്.

വീണ്ടും ഒരു സെപ്റ്റംബര്‍ പത്തൊന്‍പത്.അന്നൊരു വ്യാഴാഴ്ചയായിരുന്നു.ഇപ്പോഴത് ചൊവ്വാഴ്ചയും. മുപ്പത്തി രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂകമ്പദുരിതത്തില്‍ മരിച്ചവരെയോര്‍ത്ത് നിത്യശാന്തിക്കായി പ്രാര്‍ഥിച്ചുകൊണ്ടിരുന്ന അതേ ദിവസം ഏതാണ്ട് അതേ സമയം അടുത്തപ്പോഴാണ് തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ ഭൂകമ്പം തുടങ്ങിയത്.

അന്നത്തെ ദുരന്തം പഴയ ആള്‍ക്കാര്‍ക്ക് മറക്കാറായിട്ടില്ല. 1985ല്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ ആയിരക്കണക്കിനുപേര്‍ മരിച്ചിരുന്നു.

ഇപ്പഴും ആ തിയതിതന്ന ആയതില്‍ ഉത്തരം കാണാതെ വിഷമിക്കുകയാണ് അവിടത്തുകാര്‍. എല്ലാം പെട്ടെന്നായിരുന്നവെന്നു പറയുംപോലെ വീഴ്‌ച്ചയുംനാശവും ഒന്നിച്ചായിരുന്നു. തീപ്പെട്ടിക്കൂടുപോലെ വലിയ കെട്ടിടങ്ങള്‍ നിലംപതിച്ചു. പലതും പൊട്ടിപ്പൊളിഞ്ഞ് ഏതുനിമിഷവും വീഴാം എന്നകണക്കിലാണിപ്പഴും. റോഡുകള്‍ തകര്‍ന്നും കുഴിഞ്ഞും പാതാളം പോലെ വന്‍ കുഴികള്‍ ഉണ്ടായിട്ടുണ്ട്.

നൂറുകണക്കിനു വീടുകള്‍ തകര്‍ന്ന് ആളുകള്‍ നിലവിളിച്ചുകൊണ്ട് റോഡിലേക്കു പായുകയായിരുന്നു. ഇതുവരെ 300ലധികം പേര്‍ മരിച്ചെന്നാണു റിപ്പോര്‍ട്ട്. ഇനിയും മരണസംഖ്യ കൂടാം. നിരവധിപേര്‍ക്കു പരിക്കേറ്റു. ആളുകള്‍ നോക്കിനില്‍ക്കേ ഒരു സ്‌ക്കൂള്‍കെട്ടിടം നിലംപതിച്ചത് ഹൃദയഭേദകമായിരുന്നു. 23 കുട്ടികളും അഞ്ച് അധ്യാപകരും മരിച്ചു. 30 കുട്ടികളെ കാണാതായി. തകര്‍ന്ന സ്‌ക്കൂള്‍കെട്ടിടത്തിനടിയില്‍ പെട്ടിട്ടുണ്ടോയെന്നറിയാന്‍ വിതുമ്പുന്ന ഹൃദയത്തോടെ മാതാപിതാക്കളും ജനവും തടിച്ചുകൂടിയിരുന്നു.

രണ്ടാഴ്‌ച്ചകള്‍ക്കിടയില്‍ രണ്ട് ഭൂകമ്പങ്ങളാണ് മെക്‌സിക്കോയില്‍ ഉണ്ടായത്.രണ്ടും തമ്മില്‍ വലിയ സാമ്യതകളുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്.

തലസ്ഥാനമായ മെക്‌സിക്കോ സിറ്റി എഴുന്നൂറുവര്‍ഷങ്ങള്‍ക്കുമുന്‍പ് തടാകത്തിന്റെ കിടക്കപോലെയായിരുന്നു.

മണ്ണും നനവും ജല്ല്‌പോലെ ആടിക്കളിക്കുന്ന അവസ്ഥയുംകൊണ്ട് ഉറപ്പില്ലാത്ത ഭൂമിക്കുമുകളിലാണ് നഗരം പടുത്തുയര്‍ത്തിയിരിക്കുന്നത്. പണ്ടെത്ത ഭൂകമ്പത്തിനുശേഷം ജാഗ്രത പാലിച്ചെങ്കിലും നഗരവളര്‍ച്ചയില്‍ പിന്നീട് അത്തരം കരുതലുകളൊന്നും വിലപ്പോയില്ല.

പട്ടാളവും പോലീസും ആയിരക്കണക്കിന് സുരക്ഷാ പ്രവര്‍ത്തകരുമാണ് സംഭവസ്ഥലത്ത് കുതിച്ചെത്തിയത്. ഇപ്പോഴും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

Kerala

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

Kerala

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.