Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പള്ളിക്കര മേല്‍പ്പാലം: സിപിഎമ്മും എംപിയും പ്രതിക്കൂട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 09:30 pm IST
in Kasargod

കാസര്‍കോട്: നീലേശ്വരം റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സമരവുമായി രംഗത്ത് വന്ന എംപിയും സിപിഎം നേതൃത്വവും പ്രതിക്കൂട്ടിലാകുന്നു. കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത ആലോചന യോഗത്തില്‍ നിന്ന് സിപിഐ വിട്ടു നിന്നതോടെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. യോഗത്തില്‍ പങ്കെടുത്ത മുസ്ലിംലീഗ് നേതാവ് ഇബ്രാഹിം പറമ്പത്തിനെതിരെ പാര്‍ട്ടി തല നടപടിയെടുക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം ലീഗിനെ കൂട്ട് പിടിച്ച് ജനകീയ സമരമെന്ന മറനല്‍കി ആളാകാനുള്ള എംപിയുടെ ശ്രമങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടിയാണ് ലീഗ് നേതൃത്വം നല്‍കിയിരിക്കുന്നത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ബിജെപി നേതൃത്വം നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ മേല്‍പ്പാല നിര്‍മ്മാണം ആരംഭിക്കാനുള്ള പ്രാരംഭ നടപടി ക്രമങ്ങള്‍ അതിവേഗം നടന്നു കൊണ്ടിരിക്കുകയാണ്. സ്ഥലമേറ്റെടുത്ത് നല്‍കേണ്ട സംസ്ഥാന സര്‍ക്കാറാകട്ടെ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. യുപിഎ സര്‍ക്കാറില്‍ എംപി യുടെ പാര്‍ട്ടി അംഗമായിരുന്നിട്ടും 13വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും സ്വന്തം വീട്ടിന് മുന്നിലുള്ള മേല്‍പ്പാലം നിര്‍മ്മിക്കാന്‍ കഴിയാത്തയാളാണ് കരുണാകരന്‍ എംപിയെന്ന് സിപിഎം അണികള്‍ തന്നെ പറയുന്നു.

എത്രയും പെട്ടെന്ന് പദ്ധതി പുര്‍ത്തിയാക്കി ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിന് പിന്തുണ നല്‍കാനല്ല സ്ഥലം എംപി ശ്രമിക്കുന്നത്. പകരം അന്തമായ രാഷ്‌ട്രീയ വിരോധം മൂലം കണ്ണ് മഞ്ഞളിച്ചു പോയ എംപി യും സിപിഎം നേതൃത്വവും സമര നാടകവുമായി രംഗത്ത് വന്ന് ജനങ്ങളെ വിഡികളാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എംപിയുടെ പ്രവര്‍ത്തന മികവാണെന്ന് പറഞ്ഞ് നാടുനീളെ ഫഌക്‌സ് സ്ഥാപിക്കുക മാത്രമാണ് സിപിഎം ചെയ്തത്.

സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേട് മൂലം പണിയാരംഭിക്കാത്തതിനാല്‍ ജനങ്ങളുടെ ചോദ്യത്തിനുത്തരം പറയാനാകാതെ എംപി ഉരുളുകയാണ്. ഇതിന്റെ ജാള്യത മറച്ചുവയ്‌ക്കാറാണ് എംപി യുടെ സമര പ്രഖ്യാപന നാടകം. താന്‍ നടത്തിയ സമരത്തിന്റെ ഭാഗമായിട്ടാണ് മേല്‍പ്പാലമെന്ന് വീണ്ടും പോസ്റ്ററുകള്‍ ഒട്ടിക്കാനുള്ള രാഷ്‌ട്രീയ പാപ്പരത്വമാണ് എംപി യുടെ ശ്രമങ്ങളെന്ന് സ്വന്തം അണികള്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ നീലേശ്വരത്തുള്ള വിഭാഗീയതയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് ഇതെന്ന് ആക്ഷേപമുണ്ട്.

എംപി യുടെ നാട്ടില്‍ ലോക്കല്‍ കമ്മറ്റിയോഗങ്ങള്‍ പോലും വിഭാഗീയതയുടെ ഭാഗമായി വിളിച്ചു ചേര്‍ക്കാനാകാതെ നട്ടം തിരിയുകയാണ് സിപിഎം നേതൃത്വം. റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എംപി പ്രഖ്യാപിച്ച സമരം സിപിഎം നേതൃത്വവുമായി ആലോചിക്കാതെയാണെന്ന് ഒരു വിഭാഗം പറയുന്നു. എംപി യുടെ ഈ സ്വയം പ്രഖ്യാപിത നാടകത്തിനെതിരെ പ്രാദേശിക നേതൃത്വത്തിലെ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. നീലേശ്വരം വീണ്ടും സിപിഎം ജില്ലാ നേതൃത്വത്തിന് തലവേദനയാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

Kerala

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)
India

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

പുതിയ വാര്‍ത്തകള്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.