Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാവൂദിന്റെ 45,000 കോടി ബ്രിട്ടന്‍ മരവിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2017, 10:46 pm IST
in India

ന്യൂദല്‍ഹി: അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന് എതിരായ നീക്കത്തില്‍ ഇന്ത്യക്ക് വന്‍ നയതന്ത്ര വിജയം. ദാവൂദിന്റെ 45,000 കോടി രൂപയുടെ സ്വത്ത് മരവിപ്പിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. ഇന്ത്യയുടെ ശക്തമായ നീക്കങ്ങളില്‍ അടിത്തറ ഇളകിത്തുടങ്ങിയ ദാവൂദിന്റെ അധോലോക സാമ്രാജ്യത്തിന്റെ നടുവൊടിക്കുന്ന നടപടിയാണ് ബ്രിട്ടന്റേത്.

ഈ അധോലോക ഭീകരനെ പിടിക്കാനും സാമ്പത്തിക അടിത്തറ തകര്‍ക്കാനും ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ക്ക് ലോകരാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ‘മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍’ പട്ടികയില്‍ അമേരിക്ക ദാവൂദിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനു പിന്നാലെയാണ് ബ്രിട്ടന്റെ കടുത്ത നടപടി.

ദാവൂദിനും ബിനാമികള്‍ക്കും ബ്രിട്ടനില്‍ 45,000 കോടി രൂപയുടെ സ്വത്തുണ്ടെന്നു കണ്ടത്തിയാണ് ധനകാര്യ വകുപ്പിന്റെ നടപടി. സാമ്പത്തിക ഉപരോധ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പട്ടികയില്‍ ദാവൂദിന്റെ പേരിനൊപ്പം 21 ബിനാമി പേരുകളുമുണ്ട്. ഈ പേരുകളില്‍ ബ്രിട്ടനിലുള്ള സ്വത്ത് ഇനി വില്‍ക്കാനോ കൈമാറാനോ കഴിയില്ല. ധനകാര്യ വകുപ്പിന്റെ അനുവാദം കൂടാതെ ഇത്തരത്തില്‍ എന്തെങ്കിലും നീക്കമുണ്ടായാല്‍ അതു ഗുരുതരമായ നിയമലംഘനമായി കണക്കാക്കുമെന്നും ഉത്തരവില്‍ പറയുന്നു.

വാര്‍വിക്‌ഷെയറിലെ ഹോട്ടലിനു പുറമെ ബ്രിട്ടനില്‍ പലയിടത്തും ദാവൂദിന് ഭൂസ്വത്തുക്കളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വസ്തുക്കള്‍, ഫ്‌ളാറ്റുകള്‍, ഹോട്ടലുകള്‍, വീടുകള്‍ തുടങ്ങി ദാവൂദിന് ബിനാമി പേരുകളില്‍ ബ്രിട്ടനിലുള്ള സ്വത്തുക്കളെക്കുറിച്ച് ഇന്ത്യ 2015ല്‍ ഔദ്യോഗികമായി കൈമാറിയ രേഖകളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക ഉപരോധ നടപടി. ബ്രിട്ടീഷ് ധനകാര്യ വകുപ്പിന്റെ ഉത്തരവില്‍ ദാവൂദിന്റെ ബിനാമി പേരുകള്‍ക്കു പുറമെ പാക്കിസ്ഥാനിലെ ദാവൂദിന്റെ മൂന്ന് ഔദ്യോഗിക മേല്‍വിലാസങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഹൗസ് നമ്പര്‍ 37, തേര്‍ട്ടീന്‍ത് സ്ട്രീറ്റ്, ഡിഫന്‍സ് കോളനി അതോറിറ്റി, കറാച്ചി-നൂര്‍ബാദ്, കറാച്ചി-വൈറ്റ്ഹൗസ്, നിയര്‍ സൗദി മോസ്‌ക്, ക്ലിഫ്റ്റണ്‍, കറാച്ചി എന്നീ മേല്‍വിലാസങ്ങളാണ് ഉത്തരവിലുള്ളത്.

ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും 2017ല്‍ യുഎഇ ദാവൂദിന്റെ 15,000 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. മെക്‌സിക്കോയിലെ പാബ്ലോ എസ്‌കോബാര്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും പണക്കാരനായ കുറ്റവാളി എന്നായിരുന്നു ദാവൂദിന്റെ വിശേഷണം. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആര്‍ഡിഎക്‌സ് ഉപയോഗിച്ച് ഏറ്റവും വലിയ വിനാശം സൃഷ്ടിച്ച, 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടന പരമ്പരയിലെ പിടികിട്ടാപ്പുള്ളിയാണ് ദാവൂദ്.

ഇപ്പോള്‍ പാക്കിസ്ഥാനില്‍ പലയിടങ്ങളിലായി ഒളിവില്‍ കഴിയുന്നുവെന്നാണ് കരുതുന്നത്.

ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ദാവൂദിനെ വിട്ടുതരാന്‍ പാക്കിസ്ഥാന്‍ തയാറായിരുന്നില്ല. മുന്‍ പ്രസിഡന്റ് പര്‍വേഷ് മുഷറഫ് അടക്കമുള്ളവര്‍ സ്ഥിരീകരിച്ചിട്ടും പാക്കിസ്ഥാനിലെ പട്ടാള നേതൃത്വം ദാവൂദിനെ സംരക്ഷിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.