Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശശികലയും ദിനകരനും പുറത്ത്; ‘പരേതയായ’ജയലളിത ‘ആജീവനാന്ത’ ജനറല്‍ സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2017, 08:26 am IST
in India

ചെന്നൈ: എഐഎഡിഎംകെയിലെ പടലപ്പിണക്കങ്ങള്‍ പുതിയ തലത്തിലെത്തിച്ച് ജനറല്‍ സെക്രട്ടറി വി.കെ. ശശികലയെയും ഡെപ്യൂട്ടി സെക്രട്ടറി ടിടിവി ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇന്നലെ ചെന്നൈയില്‍ വിളിച്ചു ചേര്‍ത്ത ജനറല്‍ കൗണ്‍സിലിന്റേതാണ് തീരുമാനം. നടപടി അസാധുവെന്നും സര്‍ക്കാരിനെ മറിച്ചിടുമെന്നും ദിനകരന്‍ പ്രതികരിച്ചു.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയൡതയെ എഐഎഡിഎംകെയുടെ സ്ഥിരം ജനറല്‍ സെക്രട്ടറിയായി നിയോഗിക്കാനും കൗണ്‍സില്‍ തീരുമാനിച്ചതായി യോഗ ശേഷം മന്ത്രി ആര്‍.ബി. ഉദയകുമാര്‍ പറഞ്ഞു. ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം കോ-ഓര്‍ഡിനേറ്ററും പളനിസ്വാമി സഹ കോ-ഓര്‍ഡിനേറ്ററുമായ സമിതിയാണ് ഇനി പാര്‍ട്ടിയെ നയിക്കുക. എഐഎഡിഎംകെയുടെ 134 നിയമസഭാംഗങ്ങളില്‍ ദിനകരനൊപ്പം നില്‍ക്കുന്ന 18 പേരൊഴികെ എല്ലാവരും കൗണ്‍സിലിനെത്തി.

യോഗത്തിന്റെ ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കും. രണ്ടില ചിഹ്നത്തിന് അവകാശം ഉന്നയിക്കാനും യോഗം തീരുമാനിച്ചു. ജയലളിത നിയോഗിച്ച ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ യോഗം നിലനിര്‍ത്തി. ദിനകരന്‍ നിയോഗിച്ചവരെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ചെന്നൈയ്‌ക്കു സമീപം വാനഗരത്താണ് ജനറല്‍ കൗണ്‍സില്‍ ചേര്‍ന്നത്.

അതേസമയം, മദ്രാസ് ഹൈക്കോടതിയുടെ തീരുമാനത്തിന് വിധേയമാകും കൗണ്‍സില്‍ നടപടികള്‍. 24നാണ് ഇനി കേസ് പരിഗണിക്കുക. തിങ്കളാഴ്ച രാത്രി വരെ നീണ്ട നിയമ നടപടികള്‍ക്കൊടുവിലാണ് കൗണ്‍സില്‍ ചേരാന്‍ അനുമതി ലഭിച്ചത്.

ദിനകരനൊപ്പം നില്‍ക്കുന്ന പി. വെട്രിവേല്‍ എംഎല്‍എയാണ് യോഗം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളി. തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം ശരിവച്ചു. എന്നാല്‍, യോഗ തീരുമാനം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

പളനിസ്വാമിയും പനീര്‍ശെല്‍വവും ചതിയന്മാരെന്നും ജനങ്ങളില്‍ നിന്ന് അകന്ന സര്‍ക്കാരിനെ വീഴ്‌ത്തുമെന്നും ദിനകരന്‍ പറഞ്ഞു. തങ്ങളെ സ്ഥാനങ്ങളില്‍ നിന്നു നീക്കാന്‍ ജയലളിതയ്‌ക്കു മാത്രമേ ആകൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നാരോപിച്ച് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ ഗവര്‍ണറെ കണ്ടു. ദിനകരന്‍ പക്ഷത്തെ എംഎല്‍എമാര്‍ മാറി നിന്നാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ഡിഎംകെയ്‌ക്ക് 89, സഖ്യകക്ഷിയായ കോണ്‍ഗ്രസിന് എട്ട്, മുസ്ലിം ലീഗിന് ഒരു അംഗമാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.