Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അപകടക്കെണിയൊരുക്കി മാക്കൂട്ടം ചുരം പാത രണ്ടു ദിവസത്തിനുള്ളില്‍ ആറ് അപകടങ്ങള്‍ ചരക്കു ലോറി ലോറിക്ക് പിന്നില്‍ ഇടിച്ച് ആറു മണിക്കൂറോളം ഗതാഗതം തസ്സപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 09:53 pm IST
in Kannur

ഇരിട്ടി: തലശ്ശേരി-മൈസൂര്‍ അന്തര്‍സംസ്ഥാനപാതയിലെ കൂട്ടുപുഴ മുതല്‍ പെരുമ്പാടി ചെക്ക്‌പോസ്റ്റ്‌വരെ ഇരുപത് കിലോമീറ്ററോളം വരുന്ന മാക്കൂട്ടം ചുരം വന്‍ അപകടക്കെണിയാവുകയാണ്. കണ്ണൂര്‍ ജില്ലയെ കര്‍ണാടകത്തിലെ കുടക് ജില്ലയുമായി ബന്ധിപ്പിക്കുന്ന ഈ കാനനപാതയില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിലുണ്ടായത് ചെറുതും വലുതുമായ ആറോളം അപകടങ്ങള്‍. ഈ അപകടങ്ങളില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റു.

ഇതില്‍ എറ്റവുമൊടുവില്‍ ഇന്നലെ രാവിലെ ചരക്കുലോറി മറ്റൊരു ചരക്കുലോറിക്ക് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആറ് മണിക്കൂറോളം റോഡ് ഗതാഗതം തടസ്സപ്പെട്ടു.

ആന്ധ്രയില്‍ നിന്നും കണ്ണൂരിലേക്ക് അരി കയറ്റിവരികയായിരുന്ന രണ്ടു ലോറികളാണ് അപകടത്തില്‍പ്പെട്ടത്. ചുരത്തിലെ കൊടുംവളവിലെ ഇറക്കത്തില്‍ മുന്നില്‍ സഞ്ചരിക്കുകയായിരുന്ന ലോറിക്ക് പിന്നില്‍ പിന്നാലെ വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. നടുറോഡില്‍ കുറുകെ പെട്ടുപോയ ലോറി നാലുമണിക്കൂര്‍ നേരത്തെ ശ്രമത്തെത്തുടര്‍ന്ന് അല്‍പ്പം മാറ്റി ചെറിയ വാഹനങ്ങളെ കടത്തിവിട്ടുകൊണ്ട് ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു. ആറ് മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവിലാണ് ഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാനായത്.

കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ചുരത്തിലെ വിവിധ ഇടങ്ങളിലായി രണ്ടു ടെമ്പോ ട്രാവലറുകള്‍, മൂന്നു കാറുകള്‍, ഒരു പിക്കപ്പ് വാന്‍ എന്നിവയും അപകടത്തില്‍പ്പെട്ടു. ഈ അപകടങ്ങളില്‍ ഇരുപത്തിയഞ്ചോളംപേര്‍ക്ക് പരിക്കേറ്റു.

നിത്യേന ബസ്സുകളടക്കം നൂറോളം സ്വകാര്യബസ്സുകളും ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സര്‍ക്കാര്‍ ബസ്സുകളും ഇതുവഴി കടന്നുപോകുന്നു. ഇത് കൂടാതെ ചെറുതും വലുതുമായ യാത്രാവാഹനങ്ങളും വലിയ ചരക്കുവാഹനങ്ങളും വേറെയും. രാത്രികാലങ്ങളില്‍ റോഡിലെ വെളിച്ചക്കുറവും കയറ്റവും ഇറക്കവും വലിയ ഹെയര്‍പിന്‍ വളവുകളു, കനത്ത മഴയില്‍ റോഡരികിലെ മണ്ണൊഴുകിപ്പോഴുണ്ടായ വന്‍ കുഴികളും റോഡ് പരിചയമില്ലാത്ത െ്രെഡവര്‍മാരും വാഹനങ്ങള്‍ നിയന്ത്രണം വിടുന്നതിനു പലപ്പോഴും കാരണമാവുന്നു.

കൂടാതെ ഈ പാതയില്‍ പതിനഞ്ചോളം കിലോമീറ്റര്‍ റോഡില്‍ മൊബൈല്‍ റേഞ്ച് ഇല്ലാത്തതും വൈദ്യുതീകരിക്കാത്ത പാതയില്‍ വെളിച്ചമില്ലാത്തതും അപകടത്തില്‍പ്പെടുന്നവര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്തിന് പ്രയാസം സൃഷ്ടിക്കുന്നു. അപകടംമൂലം റോഡില്‍ തടസ്സമുണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി കിലോമീറ്ററുകള്‍ ഇപ്പുറത്തുള്ള ഇരിട്ടിയില്‍നിന്നും അഗ്‌നിശമനസേനാംഗങ്ങളോ ആംബുലന്‍സുകളോ എത്തണം. ഇതിനിടയില്‍ ഇരുഭാഗങ്ങളില്‍നിന്നും എത്തുന്ന വാഹനങ്ങളും യാത്രക്കാരും രാത്രികാലങ്ങളിലാണെങ്കില്‍ കൂരിരുട്ടില്‍ കൊടുംകാട്ടിനുള്ളില്‍ കഴിയേണ്ടിവരുന്നു എന്നതും ഈ റോഡിലൂടെയുള്ള യാത്രക്കാര്‍ക്ക് പലപ്പോഴും കുരുക്കാവുന്നു. തലശ്ശേരി-മൈസൂര്‍ പാത ദേശീയ പാതയാക്കുമെന്ന കേന്ദ്രമന്ത്രിയുടെ ഇതിനിടെ വന്ന പ്രഖ്യാപനം മാത്രമാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നത്. അതേസമയം പതിറ്റാണ്ടുകളായി പറഞ്ഞു കേള്‍ക്കുകയും ഏറെ മുറവിളികൂട്ടുകയാണ് ചെയ്ത തലശ്ശേരി-മൈസൂര്‍ റയില്‍ പാതയുടെ കാര്യം എങ്ങുമെത്താതെ കിടക്കുകയാണ്.

മാക്കൂട്ടം ചുരത്തില്‍ വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി നടന്ന വിവിധ അപകടങ്ങള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

India

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

Kerala

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

Kerala

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

പുതിയ വാര്‍ത്തകള്‍

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

ബംഗാൾ പോളിങ് ബൂത്തിൽ; രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 142 മണ്ഡലങ്ങൾ

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.