Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അധ്യയനം ഫിറ്റ്‌നസില്ലാത്ത കെട്ടിടത്തില്‍ പാര്‍ട്ടി പോരില്‍ വീര്‍പ്പുമുട്ടി മന്ത്രിയുടെ മണ്ഡലത്തിലെ സര്‍ക്കാര്‍ വിദ്യാലയം

Janmabhumi Online by Janmabhumi Online
Jul 19, 2017, 08:55 pm IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

കാസര്‍കോട്: അടര്‍ന്ന് വീഴുന്ന മേല്‍ക്കുര, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നഷ്ടമായ കെട്ടിടം, ഇരിക്കാന്‍ ആവശ്യത്തിന് മുറികളില്ലാത്തതിനാല്‍ കുട്ടികളെ തിങ്ങി നിറച്ച് ക്ലാസ്സെടുക്കുന്ന അധ്യാപകര്‍ ഇതൊക്കെയാണ് റവന്യു മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിന്റെ അവസ്ഥ. പൊതു വിദ്യാഭ്യാസ യജ്ഞമെന്നമാമാങ്കം കൊട്ടിഘോഷിച്ച് പരിപാടികള്‍ സംഘടിപ്പിച്ച് കൈയ്യടി വാങ്ങിക്കാന്‍ യജ്ഞിക്കുന്ന മന്ത്രിക്ക് സ്വന്തം മണ്ഡലത്തിലെ പരപ്പ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ച തുക മൂന്ന് വര്‍ഷമായിട്ടും വിനോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. എംഎല്‍എയായിരിക്കുന്ന സമയത്താണ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഈ വിദ്യാലയത്തിന് കെട്ടിടം പണിയാന്‍ 1.35 കോടി രൂപ അനുവദിച്ചത്.

അന്ന് പിടിഎയിലുണ്ടായിരുന്ന രക്ഷിതാക്കള്‍ ചേരിതിരിഞ്ഞ് സിപിഎം, സിപിഐ പോര് നടത്തിയതോടെ കെട്ടിടം പണി ആരംഭിക്കാനായില്ല. ദുരിതമുനഭവിക്കേണ്ടി വന്നത് ഒന്നുമറിയാത്ത കുട്ടികളും. കെട്ടിടം പണി ഈ വര്‍ഷം ആരംഭിച്ചെങ്കിലും കരാറുകാരന്റെയും മറ്റും അനാവസ്ഥയുടെ ഭാഗമായി ഇഴഞ്ഞ് നീങ്ങുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. എല്‍കെജി, യുകെജി മുതലുള്ള ഇംഗ്ലീഷ് മീഡിയത്തിലും പ്ലസ്ടു വരെയുള്ള മലയാളം മീഡിയത്തിലുമായി 1251 കൂട്ടികളോളം ഇവിടെ പഠിക്കുന്നുണ്ടെന്ന് പ്രധാനാധ്യാപകന്‍ എം.ശശി പറഞ്ഞു.

45 വര്‍ഷത്തിലധികം പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടം അറ്റകുറ്റപ്പണി നടത്തി ഫിറ്റ്‌നസ് നഷ്ടപ്പെട്ട കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ അതിലേക്ക് മാറ്റിയാണ് ക്ലാസ്സുകള്‍ നടത്തുന്നത്. ഓടുമേഞ്ഞ കെട്ടിടത്തില്‍ 12 മുറികളില്‍ ക്ലാസ്സ് നടക്കുന്നുണ്ട്. ഫിറ്റിനസില്ലാത്ത കെട്ടിടത്തില്‍ ഓഫീസ്, സയന്‍സ് ലാബ്, ഐ.ടി.ലാബ്, സ്റ്റാഫ് റും തുടങ്ങിയവ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ 20 മുറികളാണുള്ളത്.

മുറികള്‍ കുറവായതിനാല്‍ ഏഴാം ക്ലാസ്സില്‍ രണ്ട് ഡിവിഷനുകള്‍ ഒന്നാക്കി ക്ലാസ്സ് നടത്തുകയാണെന്ന് അധ്യാപകര്‍ പറയുന്നു. കോടോം-ബെളൂര്‍, കിനാനൂര്‍-കരിന്തളം, ബളാല്‍ തുടങ്ങിയ മലയോര പഞ്ചായത്തുകളില്‍ നിന്നുള്ള പാവപ്പെട്ട വീടുകളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നതില്‍ ഭൂരിഭാഗവും. പത്താം ക്ലാസ്സ വരെയുള്ള 931 കുട്ടികളില്‍ 82 ശതമാനം കുട്ടികളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്.

ഇത്രയും കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഒരു സ്മാര്‍ട്ട് ക്ലാസ്സ് മുറിപോലുമില്ല. ഇരുപത് മുറികളെങ്കിലും ലഭിച്ചാലെ കുറച്ചെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂ. 10 വര്‍ഷം മുമ്പ് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ മേല്‍ക്കുരയില്‍ നിന്ന് സിമന്റ് കട്ടകള്‍ ഇളകി വീണ് കൊണ്ടിരിക്കുകയാണ.് അപകടകരമായ സാഹചര്യത്തില്‍ ഉള്ള ഈ കെട്ടിടത്തിലാണ് ഇന്നും അധ്യയനം നടക്കുന്നത്. കുട്ടികളുടെ ജീവന്‍ പണയം വെച്ച് പന്താടുകയാണ് മന്ത്രിയും വിദ്യാഭ്യാസ വകുപ്പും ചെയ്യുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഹോമിയോ ഡോക്ടര്‍മാര്‍ ജൂലൈ 31നകം ഹോളോഗ്രാം സര്‍ട്ടിഫിക്കറ്റ് നേടണം, അല്ലാത്തപക്ഷം പ്രാക്ടീസ് അനുവദിക്കില്ല

Kerala

‘നല്‍കേണ്ടത് എന്തെങ്കിലും മറുപടിയല്ല, വിവരാവകാശ നിയമത്തെ പരിഹസിക്കുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ല’

Kerala

നാട്ടിലേക്കു മടങ്ങാനായി 75 വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലെത്തിയെന്ന് അധികൃതര്‍, കണ്‍ട്രോള്‍ റൂം ഐഡിയില്‍ മാറ്റം

Kerala

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തും

Kerala

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

പുതിയ വാര്‍ത്തകള്‍

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം മോഷണം പോയി

വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണമാലയും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

നഗ്രോത്തയില്‍ ആക്രമണം നടന്നെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇ‍ടിഞ്ഞു

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച് കൊച്ചി നാവിക താവളത്തിലേക്ക് ഫോണ്‍

ജപ്പാന്‍ ബാങ്കായ സുമിതോമോ ഇന്ത്യയിലേക്ക്? യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ 13428 കോടി രൂപയ്‌ക്ക് ഏറ്റെടുക്കുമെന്ന് അഭ്യൂഹം

പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies