Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അധികൃതരുടെ പ്രോത്സാഹനത്തിനായി മലയാളി താരങ്ങള്‍ കാത്തിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 12:48 am IST
in Sports

ഭുവനേശ്വര്‍: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ കുതിപ്പിന് കരുത്തേകിയ മലയാളി താരങ്ങള്‍ കാത്തിരിക്കുകയാണ്, അധികൃതരുടെ പ്രോത്സാഹനത്തിനായി. മെഡല്‍ നേടിയവരില്‍ നിരവധി മലയാളികളുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിക്കാന്‍ തയ്യാറായിട്ടില്ല. പ്രഖ്യാപിച്ചിട്ടും കാര്യമൊന്നുമില്ല. സമ്മാനത്തുക ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്നതാണ് മുന്‍കാല ചരിത്രം.

ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം വരെ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് മാത്രമാണ് ആകെയുള്ള ആശ്വാസം. കായിക വാര്‍ത്തകള്‍ വായിക്കുകയോ കായിക താരങ്ങളെക്കുറിച്ച് അറിയുകയോ ചെയ്യാത്ത മന്ത്രിമാരുള്ള നാട്ടില്‍ ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ഒരു മെഡല്‍ ജേതാവ് വിലപിച്ചത്.

രാജ്യാന്തരതലത്തില്‍ മറ്റു സംസ്ഥാനക്കാര്‍ മെഡല്‍ നേടിയാല്‍ അതത് സര്‍ക്കാരുകള്‍ ലക്ഷങ്ങളാണ് ് സമ്മാനം നല്‍കുന്നത്. അത് പ്രഖ്യാപിക്കുക മാത്രമല്ല, അടുത്ത ദിവസം തന്നെ നല്‍കുകയും ചെയ്യുന്നു.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ഒഡിഷയിലെ നവീന്‍ പട്‌നായ്‌ക് സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനം കേരള താരങ്ങളെ അമ്പരപ്പിക്കുകയാണ്. സ്വര്‍ണ്ണമണിഞ്ഞാല്‍ ഒഡിഷ താരത്തിന് ലഭിക്കുന്നത് ഏഴര ലക്ഷം. വെള്ളിക്ക് അഞ്ചര ലക്ഷവും വെങ്കലത്തിന് രണ്ടര ലക്ഷവും

. വനിതകളുടെ നൂറു മീറ്ററില്‍ ഒഡിഷക്കാരി ദ്യുതി ചന്ദ് വെങ്കലം നേടിക്കഴിഞ്ഞു. 4-100 മീറ്റര്‍ റിലേയില്‍ ദ്യുതിയും മറ്റൊരു ഒഡിഷ താരമായ ശ്രാബനി നന്ദക്കും വെങ്കലമുണ്ട്. ഇവരെല്ലാം സംസ്ഥാന സര്‍ക്കാറിന്റെ സമ്മാനം ഏറ്റുവാങ്ങാനിരിക്കുകയാണ്. ചാമ്പ്യന്‍ഷിപ്പ് കഴിയുന്നതിന് തൊട്ടുപിന്നാലെ അവര്‍ക്കെല്ലാം സമ്മാനത്തുക നല്‍കും.

കലിംഗയില്‍ കേരള താരങ്ങള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പുരുഷന്മാരുടെ 400 മീറ്ററില്‍ മുഹമ്മദ് അനസും വനിതകളുടെ 1500മീറ്ററില്‍ പി.യു. ചിത്രയും സ്വര്‍ണ്ണം നേടി. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ അനു രാഘവന്‍, ലോങ്്ജമ്പില്‍ വി. നീന, നയന ജെയിംസ്, 400 മീറ്ററില്‍ ജിസ്‌ന മാത്യൂ, ട്രിപ്പ്ള്‍ജമ്പില്‍ എന്‍.വി. ഷീന, 4-100 മീറ്റര്‍ റിലേ ടീമംഗം മെര്‍ലിന്‍ ജോസഫ്, പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ എം.പി. ജാബിര്‍ ,800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ ,പതിനായിരം മീറ്ററില്‍ ടി. ഗോപി എന്നിവരും മെഡല്‍ നേടി.

കേരളം ആരു ഭരിച്ചാലും അഭിനന്ദനവും പ്രോത്സാഹനവും കിട്ടേണ്ടവരാണിവര്‍. അല്ലാതെ മുഖ്യമന്ത്രിയുടെ ഒരു ഫേസ് ബുക്ക് പോസ്റ്റ് മാത്രം പോരാ, ഇവരുടെ കായികജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍. പ്രതികൂല സാഹചര്യങ്ങളെയും മറ്റു രാജ്യങ്ങളിലെ കായികപ്രതിഭകളെയും പിന്നിലാക്കിയായിരുന്നു ഇവരുടെ നേട്ടം. ഇവരെ അംഗീകരിക്കാതിരിക്കുന്നത് സംസ്ഥാനത്തിന് നാണക്കേടാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

Samskriti

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

Samskriti

വിശ്വഗുരുവിനെ തേടി

Cricket

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

Football

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

പുതിയ വാര്‍ത്തകള്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.