Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കുടിവെളളത്തിനായി ചിലവഴിച്ചത് കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 10:00 pm IST
in Palakkad

കൂറ്റനാട് : പെണ്‍കുട്ടികളുടെ പറക്കുളം ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുടിവെളളത്തിനായി രണ്ട് കുഴല്‍ കിണറുകള്‍ ഉണ്ടായിട്ടും ഇപ്പോഴും വെളളം വാങ്ങിയുളള ധൂര്‍ത്ത് തുടരുന്നു.

സ്‌കൂളിലേക്ക് ആവശ്യമായ വെളളമെത്തിക്കാന്‍ പറക്കുളം കുടിവെളള പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച കുഴല്‍ കിണറില്‍ നിന്ന് പൈപ്പ് ലൈന്‍ വലിക്കലടക്കം പൂര്‍ത്തിയായിട്ടും കണക്ഷന്‍ ലഭിച്ചില്ലന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിലക്കൊടുത്ത് വെള്ളം വാങ്ങുകയാണ്. ഇതിന് പുറമെ ഭൂജല വകുപ്പില്‍ പട്ടിക ജാതി വകുപ്പ് പണം കെട്ടി മൂന്ന് വര്‍ഷം കഴിഞ്ഞാണ് സ്‌കൂള്‍ തുറക്കുന്നതിന് ഏതാനു ദിവസം മുന്‍പ് 1.61 ലക്ഷം രൂപ ചിലവില്‍ കുഴല്‍ കിണര്‍ നിര്‍മ്മിച്ച് പാതി വഴിയിലായതി്.

പൂര്‍ത്തീകരണത്തിനായി് പുതിയ ്എസ്റ്റിമേറ്റും തയ്യാറാക്കി നല്‍കി. ആവശ്യമായ തുക പട്ടിക ജാതി വകുപ്പ് അടച്ചാല്‍ മാത്രമെ പദ്ധതി ലക്ഷ്യം കാണൂ. പുതിയ അധ്യയന വര്‍ഷം മുതല്‍ വെളളം പണം കൊടുത്ത് വാങ്ങുന്നത് ഒഴിവാക്കാമായിരുന്നു. ഒരു ദിവസം ഇരുപതിനായിരം ലിറ്റര്‍ വെളളമാണ് സ്‌കൂളിലേക്ക് ആവശ്യമായിവരുന്നത്. പതിമൂന്ന് വര്‍ഷം കൊണ്ട് വെളളം വാങ്ങിയ വകയില്‍ ഒരു കോടിയോളം രുപയാണ് ചിവഴിച്ചത്. ഇപ്പോള്‍ സ്‌കൂളില്‍ മതിലില്‍ നിന്ന് ഇരുനൂറ് മീറ്റര്‍ ദുരത്ത് പുതുതായി നിര്‍മ്മിച്ച പറക്കുളം കുടിവെളള പദ്ധതിയുടെ ടാങ്ക് നിര്‍മ്മാണത്തിനായി കുഴിച്ച കുഴല്‍ കിണറില്‍ നിന്ന് വെളളമെടുക്കാനുളള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് നേരത്തെ അനുമതി നല്‍കിയിരുന്നു.

ഇതോടെയാണ് പദ്ധതിക്ക് പട്ടിക ജാതി വകുപ്പ് തുക വകയിരുത്തിയത്. ഈ കുഴല്‍ കിണറില്‍ നിന്ന് വെളളം പൈപ്പ് ലൈന്‍ വഴി സ്‌കൂളിലെത്തിക്കുകയും അധ്യാപകര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുകളിലേക്ക് കൂടി വെളളം ലഭിക്കുന്നതരത്തിലുളള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. കുന്നില്‍ പുതുതായി നിര്‍മ്മിച്ച കുഴല്‍ കിണറില്‍ 80 അടിക്ക് വെളളം കണ്ടിരുന്നു്. ഇതിന് പുറമെയാണ് സ്‌കൂള്‍ ഗ്രൗണ്ടിലും കുഴല്‍ കിണര്‍ നിര്‍മ്മിച്ചത്.

ഒരു മാസം ഹോസ്റ്റിലേക്കും സ്‌കൂളിലേക്കുമറ്റുമായി 4,22,000 ലിറ്റര്‍ വെളളമാണ് ആവശ്യമായി വരുന്നത്. പുതുതായി കുഴിച്ച കിണറിന് പുറമെ സ്‌കൂളില്‍ മൂന്ന് കുഴല്‍ കിണറും ഒരു ഓപ്പണ്‍ കിണറും ഉണ്ടെങ്കിലും ആവശ്യത്തിനുളള വെളളം ലഭ്യമാകാത്താണ് പുറത്ത് നിന്ന് വാങ്ങാന്‍ കാരണമായത്. 271 പാവപ്പെട്ട പെണ്‍കുട്ടികളും ഇരുപതിലേറെ അധ്യാപകരും അനധ്യാപകരും ഇവിടെയുണ്ട്.

സ്‌കൂളില്‍ മൂന്ന് കുഴല്‍ കിണറില്‍ ഒരു കിണറില്‍ വര്‍ഷക്കാലത്ത് പത്ത് മിനിറ്റ് പമ്പ് ചെയ്യാനുളള വെളളം മാത്രമെ ലഭിക്കു. ബാക്കിരണ്ട് കുഴല്‍ കിണറുകളും ഉപയോഗശൂന്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

India

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

Kerala

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.