Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അന്യദേവതാഭക്തന്മാര്‍ എന്തുകൊണ്ട് പരമപദം പ്രാപിക്കുന്നില്ല? (9-23)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 08:40 pm IST
in Samskriti

അന്യ ദേവതഭക്താഃ

മറ്റു ദേവന്മാരില്‍ ഭക്തിയുള്ളവരാണ്, ത്രയീവിദ്യയില്‍-കര്‍മ്മകാണ്ഡത്തിലെ യജ്ഞവിധാനങ്ങളില്‍ നിപുണന്മാരായ മീമാംസകന്മാര്‍. അവര്‍ സ്വന്തം ഉപാസ്യന്മാരായ മീമാംസകന്മാര്‍. അവര്‍ സ്വന്തം ഉപാസ്യന്മാരായ ദേവഗണങ്ങളെ-ഇന്ദ്രന്‍, മിത്രന്‍, രുദ്രന്‍, ഗണപതി തുടങ്ങിയവരെ യജിക്കുന്നു; പൂജിക്കുന്നു. വളരെയധികം ശ്രദ്ധയോടെ, ഓരോ ചടങ്ങുകളിലും മന്ത്രങ്ങളുടെ ഉച്ചാരണങ്ങളിലും ഒരു പിഴവും കൂടാതെ തന്നെ, ഉപാസിക്കുന്നു.

മാം ഏവ യജന്തേ

ആ പൂജകളും ഹോമങ്ങളും അഗ്നിഷ്‌ടോമം തുടങ്ങിയ യജ്ഞങ്ങളും അതത് ദേവന്മാരാണ് താല്‍ക്കാലികമായി സ്വീകരിക്കുന്നതെങ്കിലും അന്ത്യത്തിങ്കല്‍ എന്നിലാണ് എത്തിച്ചേരുന്നത്. കാരണം ആ ദേവന്മാരെല്ലാം എന്റെ രൂപഭേദങ്ങളാണ്. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഉത്തരവാദപ്പെടുത്തിയ ഉപദേവന്മാരാണ്. ഈ വസ്തുത ഗീതയില്‍തന്നെ ഇതിന് മുന്‍പ് ഭഗവാന്‍ വിശദീകരിച്ചിട്ടുണ്ട്. ഇനി മേലിലും പറയുന്നതാണ്. വേദത്തില്‍ ഭഗവാന്‍ ആദ്യമേ ഇക്കാര്യം പറഞ്ഞുവച്ചിട്ടുണ്ട്. നോക്കുക.

”ഇന്ദ്രം മിത്രം ഏകംസദ്, വിപ്രാബഹുധാ വദന്തി” ( ഇന്ദ്രനെന്നും മിത്രനെന്നും ഒരു സത്യത്തെതന്നെ അറിവുള്ളവര്‍ പല പ്രകാരത്തിലും പറയുന്നു.)” സര്‍വദേവന്മാരുടെയും രൂപത്തില്‍ ശോഭിക്കുന്നത് ഭഗവാന്‍ തന്നെയാണെന്ന തത്ത്വം ആ വേദ പണ്ഡിതന്മാര്‍ അറിയാന്‍ ശ്രമിക്കുകപോലുമില്ല. അതിനാലാണ് അവര്‍ പരമപദത്തില്‍ എത്താതിരിക്കുന്നതും സ്വര്‍ഗാദിലോകങ്ങളില്‍നിന്ന് പുറംതള്ളപ്പെടുന്നതും ഭൂമിയില്‍ വീണ്ടും ജനിക്കേണ്ടിവരുന്നതും.

അവിധി പൂര്‍വ്വകം യജന്തേ

വേദപണ്ഡിതന്മാരുടെയും മീമാംസകന്മാരുടെയും അത്തരം യജ്ഞങ്ങളും പൂജകളും വിധി-അനുഷ്ഠാനത്തിന്റെ യഥാര്‍ത്ഥ ജ്ഞാനം അനുസരിച്ചല്ല അനുഷ്ഠിക്കപ്പെടുന്നത് എന്ന യഥാര്‍ത്ഥാവബോധം വൈദികന്മാര്‍ക്ക് ഇല്ലേ ഇല്ല.

യജത്തില്‍ ഭഗവാനാണ് പ്രധാന ദേവന്‍

”സോമക്രയം കഴിഞ്ഞാല്‍ അതിനെ തേരിലേറ്റി എഴുന്നള്ളിച്ചുകൊണ്ടുപോയി സിംഹാസനത്തിലിരുത്തിയശേഷം ”ആതിഥ്യേഷ്ടി” എന്ന ഒരു ക്രിയയുണ്ട്. അത് വിഷ്ണുവിനായിട്ടാണ് ചെയ്യുന്നത്.വൈദികകാലത്ത് വിഷ്ണുവിന് പ്രാധാന്യമുണ്ടായിരുന്നില്ല, പുരാണകാലത്താണ് വിഷ്ണിവിന് പ്രാധാന്യം കിട്ടിയത് എന്ന് പ്രബലമായ ഒരു വാദഗതിയുണ്ട്. ഈ വാദഗതി ശരിയല്ല എന്ന് യാഗത്തിലെ ഈ അനുഷ്ഠാനം തെളിയിക്കുന്നു. വിഷ്ണുവിനെത്തന്നെയാണ് സോമനെന്ന നാമത്തില്‍ പ്രതിപാദിക്കുന്നത് എന്നതിന്റെ തെളിവാണല്ലോ സോമനുവേണ്ടി ചെയ്യുന്ന ആതിഥ്യേഷ്ടി വിഷ്ണുവിനായി പ്രതിപാദിക്കാന്‍ ഋഗ്വേദത്തില്‍ ഒരു മണ്ഡലം മുഴുവന്‍ നീക്കിവച്ചിരിക്കുന്നു. മറ്റെല്ലാ ദേവന്മാരെക്കാളും സോമദേവനാണ്-അഥവാ സോമദേവതാ രൂപിയായ വിഷ്ണുവിനാണ് എന്നാണല്ലോ ഇതു വിളിച്ചു പറയുന്നത്.

(യജ്ഞങ്ങള്‍ എന്ത്? എന്തിന്? – കെ.എന്‍. കൃഷ്ണന്‍ നമ്പൂതിരി. ഖണ്ഡിക- 21, 22, പുറം 25, 26)

യഥാര്‍ത്ഥ വേദപണ്ഡിതന്മാരുടെ വിദഗ്‌ദ്ധാഭിപ്രായങ്ങള്‍ ഇന്നും അംഗീകരിക്കപ്പെടുന്നില്ല. എല്ലാ യജ്ഞങ്ങളും ശ്രീകൃഷ്ണ ഭഗവാന്റെ ആരാധനയാണ്. മോക്ഷം അഥവാ പരമപദം ലഭിക്കാന്‍ കാരണവുമാണ്. ഈ വസ്തുത അറിയാതെ, അനുഷ്ഠിക്കപ്പെടുന്ന യജ്ഞങ്ങള്‍ വിധിപൂര്‍വകമല്ല എന്നാണ് ഭഗവാന്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

Kerala

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

India

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

പുതിയ വാര്‍ത്തകള്‍

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.