Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കശ്മീരിലെ ഖീര്‍ഭവാനി ക്ഷേത്രം

Janmabhumi Online by Janmabhumi Online
Jun 15, 2017, 08:00 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

‘ഝലം’ നദിക്കു കുറുകെ ”ഹജന്‍” പാലത്തിലൂടെ ആയിരുന്നു ഞങ്ങള്‍ ഖീര്‍ഭവാനി ക്ഷേത്ര ദര്‍ശനത്തിനായി പോയത്. ആര്‍ക്കും ഉച്ചഭക്ഷണംപോലും കഴിക്കുവാന്‍ സമയം കിട്ടിയില്ല. രോഗികളുടെ എണ്ണം കൂടുതലായിരുന്നതിനാല്‍ ക്യാമ്പ് ക്ലോസു ചെയ്തപ്പോള്‍ ഏറെ വൈകിപ്പോയിരുന്നു.

കശ്മീരിലെ ചരിത്ര പ്രസിദ്ധമായ തുലമുല്യ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കശ്മീര്‍ രാജാവ് പ്രതാപസിങ് 1912 ല്‍ ഈ ക്ഷേത്രം പുതുക്കിപ്പണിതു. ശങ്കരാചാര്യര്‍ ഈ ക്ഷേത്രത്തില്‍ തപസു ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. കശ്മീര്‍ ജനത ഏറ്റവും പവിത്രമായി കാണുന്ന പുരാതന ക്ഷേത്രമാണ് ഇത്. കശ്മീരിലെ ”ഗന്‍ഡര്‍ബാള്‍” ജില്ലയില്‍ ആണിത്.

ജലത്തിന് നടുവിലായി പണി കഴിപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഖീര്‍ഭവാനി ക്ഷേത്രം. ക്ഷേത്രത്തിന് നാലുഭാഗത്തുകൂടിയും നദിയൊഴുകുന്നു. നടുവിലായി കെട്ടിപ്പടുത്ത കൃത്രിമദ്വീപ്. ദ്വീപിന്റെ മധ്യഭാഗത്തുള്ള കുളത്തിന് നടുവിലാണ് ഖീര്‍ഭവാനിയുടെ പ്രതിഷ്ഠ.

നദിയുടെ ഇരുകരകളിലും നിരനിരയായി വളര്‍ന്നു നില്‍ക്കുന്ന ‘ചിനാര്‍’ മരങ്ങള്‍. ചിനാര്‍ മരങ്ങള്‍ അവിടത്തുകാര്‍ വെട്ടിമാറ്റാറില്ല. മൂന്നു നാലു നൂറ്റാണ്ടുവരെ ഈ വൃക്ഷത്തിന് ആയുര്‍ദൈര്‍ഘ്യം ഉണ്ട്.ഇതില്‍നിന്ന് ഉണങ്ങി വീഴുന്ന ഇലകള്‍പോലും ഗ്രാമീണര്‍ പവിത്രമായി കരുതുന്നു. അത് പൊടിച്ച് ‘ചാണക’വുമായി ചേര്‍ത്ത് ഉണക്കി എടുക്കും. ശൈത്യകാലത്ത് പാചകാവശ്യത്തിനായി ഇത് ഉപയോഗിക്കുന്നു. ഇതില്‍ പാകം ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ക്ക് രുചിയും ഔഷധമൂല്യവും കൂടുതലാണെന്ന് ഗ്രാമീണ സ്ത്രീകള്‍ പറയുന്നു.

”ജയ്‌സ്ത അഷ്ടമി” എന്ന ഉത്സവം ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. ‘രംഗദേവി ഡെന്‍മാര്‍ത്ത് ട്രസ്റ്റ്’ ആണ് ക്ഷേത്രകാര്യങ്ങളുടെ ചുമതല വഹിക്കുന്നത്. ”തുലമുല്യ” നദിയെ ദുര്‍ഗ്ഗാദേവിയുടെ പ്രതീകമായാണ് ഇവിടത്തുകാര്‍ കരുതുന്നത്. എഡി 752 ല്‍ കശ്മീര്‍ ഭരിച്ചിരുന്ന ജയപിട രാജാവിന് മുന്‍പ് ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യങ്ങളില്‍ വിവരിച്ചു കാണുന്നു. ‘തുലമുല്യ’ നദിയിലെ ജലത്തിന് നിറം മാറുന്ന പ്രതിഭാസം പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.

ഏതെങ്കിലും പ്രകൃതിദുരന്തമോ, നാശനഷ്ടങങളോ, പകര്‍ച്ചവ്യാധിയോ ഉണ്ടാകുന്നതിന് മുന്‍പ് ഈ നദിയിലെ ജലത്തിന് നിറവ്യത്യാസം സംഭവിക്കും എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചെറുകറുപ്പോ, ചുമപ്പോ ആയി ജലത്തിന് നിറവ്യത്യാസം ഉണ്ടാകും എന്ന് കശ്മീരി പണ്ഡിറ്റുകള്‍ പ്രത്യേകം രേഖപ്പെടുത്തുന്നു.

മുസ്ലിം ഭീകരാക്രമണത്തില്‍ കശ്മീരി പണ്ഡിറ്റുകള്‍ എല്ലാം വലിച്ചെറിഞ്ഞ് ഈ ഭൂമിയോട് വിട പറഞ്ഞു. അതിനു മുന്‍പ് ഈ നദിയിലെ ജലം ഇളം കറുപ്പായി മാറിയിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ അടുത്തുണ്ടായ കശ്മീര്‍ പ്രളയത്തിന് മുന്‍പ് നദിയിലെ ജല ഇളം ചുവപ്പായി മാറിയിരുന്നു എന്ന് അവിടത്തുകാര്‍ പറഞ്ഞു. ഞങ്ങള്‍ നദീജലം പരിശോധിച്ചുനോക്കി. ഇളം ചുമപ്പു രാശികള്‍ ജലത്തില്‍ കാണുവാന്‍ കഴിഞ്ഞു.

നദീജലം ഇങ്ങനെ നിറം മാറുന്നതിനെ സംബന്ധിച്ച് പല യൂറോപ്യന്‍ ശാസ്ത്രജ്ഞന്മാരും പഠനം നടത്തിയിട്ടുണ്ട്. പക്ഷേ അതിന്റെ യാഥാര്‍ത്ഥ്യം ഇപ്പോഴും അജ്ഞാതമായി തുടരുന്നു.

(കശ്മീര്‍ ഭാരതത്തിന് സ്വന്തം എന്ന പേരില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന പുസ്തകത്തില്‍നിന്ന്: 9349394799)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത, ഹിമാചലിലെ നാല് ജില്ലകളിൽ റെഡ് അലേർട്ട് ; സ്കൂളുകളും കോളേജുകളും അടച്ചു, ബദരീനാഥ് ഹൈവേ സ്തംഭിച്ചു

World

ഫിലാഡൽഫിയയിൽ വൻ സ്ഫോടനം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Kerala

റാഗിങ് തടയുന്നതിനുള്ള ചട്ടങ്ങൾ പാലിച്ചില്ല: പാലക്കാട് ഐഐടിയും കലാമണ്ഡലവുമുൾപ്പെടെ കേരളത്തിലെ 5 സ്ഥാപനങ്ങൾക്ക് നോട്ടീസ്

Kerala

‘പ്രൊഫസര്‍’ നജുമുദ്ദീന്റെ അക്കൗണ്ടില്‍ അമ്പതോളം മോഷണക്കേസുകള്‍, ഒടുവില്‍ കോട്ടയത്ത് പിടിവീണു

Health

അൽപ്പം പാലും മുട്ടയും ഒരു പഴവും ഉണ്ടെങ്കിൽ രുചിയൂറുന്ന ഈ പ്രഭാത ഭക്ഷണം റെഡി

പുതിയ വാര്‍ത്തകള്‍

കേരള പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശന പരീക്ഷ: അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ജൂലായ് 3 വരെ അവസരം

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം : മനമുരുകി വിളിച്ചാല്‍..

ചര്‍ച്ചയ്‌ക്കുള്ള സന്നദ്ധതയ്‌ക്കു പിന്നാലെ ഉക്രെയ്നിനെതിരെ 477 ഡ്രോണുകളും 60 മിസൈലുകളും തൊടുത്ത് റഷ്യ

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies