Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുസ്ലീങ്ങളോടുള്ള നിലപാട് കര്‍ക്കശമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 01:38 pm IST
in World

ബീജിങ്: മുസ്ലീം ഭീകരര്‍ക്കെതിരെ കൂടുതല്‍ കടുത്ത നിലപാടുകളുമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. സിറിയയിലും ഇറാഖിലും ഇസ്ലാമിക് ഭീകരര്‍ക്കൊപ്പം ചൈനയില്‍ നിന്നുളള കൂടുതല്‍ മുസ്ലീങ്ങള്‍ കൂട്ടു ചേര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കര്‍ക്കശ നടപടികളിലേക്ക് നീങ്ങുന്നത്.

പാര്‍ട്ടിയുടെ രാഷ്‌ട്രീയകാര്യ വിഭാഗത്തിലെ ഉന്നതനും മുസ്ലീം മേഖലയില്‍ നിന്നുളള നേതാവുമായ ഷര്‍ഹാത് അഹാന്‍ കടുത്ത ഭാഷയിലാണ് ഇസ്ലാമിക് സമൂഹത്തിനു മുന്നറിയിപ്പു നല്‍കിയത്.

ചൈനയുടെ ആഭ്യന്തര സുരക്ഷയ്‌ക്ക് അപകടമുണ്ടാക്കുന്ന എന്തെങ്കിലും നീക്കമുണ്ടായാല്‍ ജനങ്ങളുടെ പോരാട്ടത്തെ നേരിടേണ്ടി വരുമെന്നായിരുന്നു ഷര്‍ഹാത്തിന്റെ മുന്നറിയിപ്പ്. പീപ്പിള്‍സ് വാര്‍ എന്ന വാക്കാണ് പ്രയോഗിച്ചത്.

ആഗോള തലത്തിലുള്ള ജിഹാദി പ്രവര്‍ത്തനങ്ങള്‍ ചൈനയെ ബാധിക്കുന്നുണ്ടോ എന്നു ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിര്‍ത്തി മേഖലയായ സിന്‍ജിയാങ്ങില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ചൈനീസ് സര്‍ക്കാരിനു നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

മുസ്ലീങ്ങള്‍ക്കു മുന്‍തൂക്കമുള്ള സിന്‍ജിയാങ്ങാണ് ചൈനയിലെ ഇസ്ലാമിക് ഭീകരതയുടെ ഉറവിടം. സൈന്യത്തിന്റെ നിതാന്ത ജാഗ്രത ഈ പ്രദേശത്തുണ്ട്. സ്വയംഭരണ മേഖലയായ ലിങ്‌സിയ ഹുയിയും ഇസ്ലാമിക ഭൂരിപക്ഷ പ്രദേശമാണെങ്കിലും ഇവിടെ കാര്യമായ പ്രശ്‌നങ്ങളില്ല. എങ്കിലും ലിങ്‌സിയയിലെ പ്രാദേശിക കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. പതിവിനു വിരുദ്ധമായി ഈ യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചു. ഹുയി സമൂഹത്തിന്റെ വേരുകള്‍ ചൈനീസ് സമൂഹത്തിലാണെന്നു മറക്കരുതെന്ന് പ്രാദേശിക നേതാവ് വു ഷിമിന്‍ ഓര്‍മ്മിപ്പിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് ചൈനീയ് ജനതയുടെ നിലനില്‍പ്പിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും വു പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് സി ജിന്‍പിങ് ഇസ്ലാമിക ഭീകരതയെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചതിനു ശേഷം പ്രാദേശിക തലത്തിലേക്കും അത് വ്യാപിക്കുകയായിരുന്നു. മുസ്ലീങ്ങള്‍ ചൈനയുടെ പൊതു സമൂഹത്തിനു ഭീഷണിയാണെന്ന ആശങ്ക പടരുകയാണെന്നാണ് ഹോങ്കോങ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി മുഹമ്മദ് അല്‍-സുദായിരി പറയുന്നത്. ലിങ്‌സിയയിലെ നേതാക്കളുടെ പ്രസ്താവനകള്‍ അതിനു തെളിവാണ്.

ചൈനീസ് ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഉയിഖുര്‍ വിമതര്‍ ഇറാഖിലും സിറിയയിലും പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ അടുത്തിയ ഐഎസ് പുറത്തുവിട്ടിരുന്നു. ചൈനക്കെതിരെ ആക്രമണം നടത്താന്‍ കാത്തിരിക്കുന്നു എന്ന് ഇവരില്‍ ചിലര്‍ പറയുന്നതും ഈ ദൃശ്യങ്ങളിലുണ്ടായിരുന്നു.

ഇതിനു പിന്നാലെ സിന്‍ജിയാങ്ങിലെ നേതാവ് ചെന്‍ ക്വാന്‍ഗോവിന്റെ നേതൃത്വത്തില്‍ ഭീകരവിരുദ്ധ റാലിയുള്‍പ്പെടെയുള്ള നീക്കങ്ങള്‍ നടത്തിയതും ശ്രദ്ധേയമായി. മേഖലയെ ഇസ്ലാമിക് ഭീകരരില്‍ നിന്നു ചെറുക്കാന്‍ സൈനികമായും രാഷ്‌ട്രീയമായും എല്ലാ തന്ത്രങ്ങളും മെനയുകയാണ് ചൈനീസ് സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

Kerala

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

പുതിയ വാര്‍ത്തകള്‍

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.