Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്തളത്ത് ഉള്‍പ്രദേശങ്ങളിലേക്ക് സന്ധ്യ കഴിഞ്ഞാല്‍ ബസ്സില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 08:29 pm IST
in Pathanamthitta

പന്തളം: ദൂരസ്ഥലങ്ങളില്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി കഴിഞ്ഞ് സന്ധ്യ കഴിഞ്ഞ് പന്തളത്തെത്തിയാല്‍ തുമ്പമണ്‍, ഉള്ളന്നൂര്‍ തട്ട, തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകേണ്ടവര്‍ക്ക് അതിനുള്ള യാത്രാസൗകര്യമില്ലാത്തത് ഈ പ്രദേശങ്ങളിലുള്ളവരെ വലയ്‌ക്കുന്നു.

വെണ്മണി, ഉള്ളന്നൂര്‍, ആറന്മുള, ഉളനാട്, ഇലവുംതിട്ട, കുരമ്പാല തെക്ക്, കീരുകുഴി, തട്ട തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകേണ്ടവര്‍ പന്തളത്തെത്തിയാല്‍ കുടുങ്ങിയതുതന്നെ. ഉള്ളന്നൂര്‍, ആറന്മുള ഭാഗത്തേക്കും പനങ്ങാട്, ഉളനാട്, അമ്പലക്കടവ്, മുറിപ്പാറ, ഇലവുംതിട്ട, തട്ട, കീരുകുഴി, മങ്കുഴി ഭാഗത്തേക്കും വൈകിട്ട് 6 മണി കഴിഞ്ഞും പുന്തല, വെണ്മണി ഭാഗത്തേക്ക് 6.30 കഴിഞ്ഞും ബസ്സുകളില്ല. പൂഴിക്കാട്, കുടശ്ശനാട് ഭാഗത്തേക്കുള്ള അവസാന ബസ് 7.30 നു പോകും. പിന്നീട് ഈ ഭാഗത്തേക്ക് ഓട്ടോയോ ടാക്‌സിയോ മാത്രമാണ് ശരണം. ഇതേ ഗതികേടുതന്നെയാണ് ഈ ഭാഗങ്ങളില്‍ നിന്നും പന്തളത്തേക്കു വരുന്നതിനും. പുന്തല, വെണ്മണി ഭാഗങ്ങളിലേക്ക് സ്വകാര്യ ബസ്സുകള്‍ മാത്രമാണുള്ളത്. ഈ ഭാഗങ്ങളിലെ യാത്രക്കാരെ വലച്ചുകൊണ്ട് മിക്ക ബസ്സുകളും ഞായറാഴ്ചകളില്‍ സര്‍വ്വീസ് നടത്താറില്ല.

മിനിറ്റുകളുടെ വ്യത്യാസത്തിനു മാത്രം ബസ്സുകളോടുന്നതാണ് പന്തളം-പത്തനംതിട്ട, പന്തളം-മാവേലിക്കര റൂട്ടുകള്‍. മാവേലിക്കര ഭാഗത്തേക്ക് രാത്രി എട്ടര കഴിഞ്ഞും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് 8.10 കഴിഞ്ഞും ബസ്സുകളില്ല.

തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന നിരവധിയാള്‍ക്കാരാണ് ട്രെയിനില്‍ ചെങ്ങന്നൂരെത്തി അവിടെ നിന്നും ബസ്സിന് പന്തളത്തെത്തുന്നത്. ഏതെങ്കിലും കാരണത്താല്‍ ട്രെയിന്‍ അല്പം വൈകിയാണെത്തുന്നതെങ്കില്‍ അവസാന ബസ്സും കിട്ടാതെ പന്തളത്തു കുടുങ്ങിയതുതന്നെ. പന്തളത്തു നിന്നും ഒരിടത്തേക്കും സമാന്തര സര്‍വ്വീസുകളില്ലാത്തതിനാല്‍ അമിത കൂലി നല്‍കി ഓട്ടോറിക്ഷകളെ ആശ്രയിക്കുക മാത്രമാണ് പിന്നീടുള്ള മാര്‍ഗ്ഗം; അല്ലെങ്കില്‍ നടന്നു പോകണം.

പന്തളം സ്വകാര്യ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് വെയിലും മഴയുമേല്ക്കാതെ കയറി നില്ക്കാനൊരിടം ഇല്ലാത്തതും പ്രശ്‌നമാണ്. ഇവിടെയുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് തകര്‍ന്നു വീഴാറായതിനാല്‍ അകത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് കെട്ടിയടച്ചിരിക്കുകയാണ്. ഒരു മാസത്തിലേറെയായിട്ടും താല്ക്കാലികമായെങ്കിലും കാത്തിരിപ്പുകേന്ദ്രമൊരുക്കാനും നഗരസഭ തയ്യാറായിട്ടില്ല.

മഴക്കാലമായതോടെ പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞ് ചെളിക്കുളമായി. റോഡിനേക്കാളും താഴ്ചയിലായതിനാല്‍ പെയ്തിറങ്ങുന്ന വെള്ളം ഒഴുകിയെത്തുന്നതും സ്റ്റാന്‍ഡിലേക്കുതന്നെയാണ്. ഈ കുഴികളില്‍ക്കൂടി ബസ്സുകള്‍ പോകുമ്പോള്‍ തെറിക്കുന്ന ചെളിവെള്ളം ദേഹത്തു വീണ് യാത്രക്കാരുടെ യാത്ര മുടങ്ങാറുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല’ – ചെയ്തത് തെറ്റ്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

India

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

Kerala

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

World

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ പങ്ക് വലുത് : രാജ്യത്തിന്റെ സൈനിക ശക്തിയെ പ്രശംസിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് 

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാർ; വിഐപി ദർശനത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്, പുറത്താക്കി സിപിഎം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: മുഹമ്മദ് ഫര്‍മാനെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസ്; മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് പോലീസ്

വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും, വീണ്ടും ചോദ്യം ചെയ്യും, ബാങ്ക് ലോക്കറുകൾ പരിശോധിക്കും

ഭാരതവും തായ്ലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിച്ച 2024-ലെ തിരുശേഷിപ്പ് പ്രദര്‍ശന വേളയില്‍, തായ്ലന്‍ഡിലെ ഉബോണ്‍ രത്ചത്താനിയില്‍ പ്രദര്‍ശിപ്പിച്ച ബുദ്ധന്റെയും മുഖ്യശിഷ്യന്മാരായ അര്‍ഹന്ത് സാരിപുത്രന്റെയും അര്‍ഹന്ത് മഹാമൊഗ്ഗല്ലാനന്റെയും പവിത്രമായ തിരുശേഷിപ്പുകള്‍.

ബുദ്ധശിഷ്യന്മാരുടെ പവിത്ര പൈതൃകം

എസ്എഫ്ഐ നേതാവ് ആര്‍ഷോയും അധ്യാപക ജോലിക്ക് വേണ്ടി വ്യാജരേഖ ചമച്ച കേസ് പ്രതി കെ വിദ്യയും ജൂണ്‍ 1ന് വിവാഹിതരാകുന്നു

വിശ്വാസങ്ങളുടെ വിചാരണയോ?

വിജിലൻസ് മേധാവിയായി എ അരുണിന്റെ നിയമനം: വിജയ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.