Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്തളത്ത് ഉള്‍പ്രദേശങ്ങളിലേക്ക് സന്ധ്യ കഴിഞ്ഞാല്‍ ബസ്സില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 08:29 pm IST
in Pathanamthitta

പന്തളം: ദൂരസ്ഥലങ്ങളില്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി കഴിഞ്ഞ് സന്ധ്യ കഴിഞ്ഞ് പന്തളത്തെത്തിയാല്‍ തുമ്പമണ്‍, ഉള്ളന്നൂര്‍ തട്ട, തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകേണ്ടവര്‍ക്ക് അതിനുള്ള യാത്രാസൗകര്യമില്ലാത്തത് ഈ പ്രദേശങ്ങളിലുള്ളവരെ വലയ്‌ക്കുന്നു.

വെണ്മണി, ഉള്ളന്നൂര്‍, ആറന്മുള, ഉളനാട്, ഇലവുംതിട്ട, കുരമ്പാല തെക്ക്, കീരുകുഴി, തട്ട തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകേണ്ടവര്‍ പന്തളത്തെത്തിയാല്‍ കുടുങ്ങിയതുതന്നെ. ഉള്ളന്നൂര്‍, ആറന്മുള ഭാഗത്തേക്കും പനങ്ങാട്, ഉളനാട്, അമ്പലക്കടവ്, മുറിപ്പാറ, ഇലവുംതിട്ട, തട്ട, കീരുകുഴി, മങ്കുഴി ഭാഗത്തേക്കും വൈകിട്ട് 6 മണി കഴിഞ്ഞും പുന്തല, വെണ്മണി ഭാഗത്തേക്ക് 6.30 കഴിഞ്ഞും ബസ്സുകളില്ല. പൂഴിക്കാട്, കുടശ്ശനാട് ഭാഗത്തേക്കുള്ള അവസാന ബസ് 7.30 നു പോകും. പിന്നീട് ഈ ഭാഗത്തേക്ക് ഓട്ടോയോ ടാക്‌സിയോ മാത്രമാണ് ശരണം. ഇതേ ഗതികേടുതന്നെയാണ് ഈ ഭാഗങ്ങളില്‍ നിന്നും പന്തളത്തേക്കു വരുന്നതിനും. പുന്തല, വെണ്മണി ഭാഗങ്ങളിലേക്ക് സ്വകാര്യ ബസ്സുകള്‍ മാത്രമാണുള്ളത്. ഈ ഭാഗങ്ങളിലെ യാത്രക്കാരെ വലച്ചുകൊണ്ട് മിക്ക ബസ്സുകളും ഞായറാഴ്ചകളില്‍ സര്‍വ്വീസ് നടത്താറില്ല.

മിനിറ്റുകളുടെ വ്യത്യാസത്തിനു മാത്രം ബസ്സുകളോടുന്നതാണ് പന്തളം-പത്തനംതിട്ട, പന്തളം-മാവേലിക്കര റൂട്ടുകള്‍. മാവേലിക്കര ഭാഗത്തേക്ക് രാത്രി എട്ടര കഴിഞ്ഞും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് 8.10 കഴിഞ്ഞും ബസ്സുകളില്ല.

തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന നിരവധിയാള്‍ക്കാരാണ് ട്രെയിനില്‍ ചെങ്ങന്നൂരെത്തി അവിടെ നിന്നും ബസ്സിന് പന്തളത്തെത്തുന്നത്. ഏതെങ്കിലും കാരണത്താല്‍ ട്രെയിന്‍ അല്പം വൈകിയാണെത്തുന്നതെങ്കില്‍ അവസാന ബസ്സും കിട്ടാതെ പന്തളത്തു കുടുങ്ങിയതുതന്നെ. പന്തളത്തു നിന്നും ഒരിടത്തേക്കും സമാന്തര സര്‍വ്വീസുകളില്ലാത്തതിനാല്‍ അമിത കൂലി നല്‍കി ഓട്ടോറിക്ഷകളെ ആശ്രയിക്കുക മാത്രമാണ് പിന്നീടുള്ള മാര്‍ഗ്ഗം; അല്ലെങ്കില്‍ നടന്നു പോകണം.

പന്തളം സ്വകാര്യ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് വെയിലും മഴയുമേല്ക്കാതെ കയറി നില്ക്കാനൊരിടം ഇല്ലാത്തതും പ്രശ്‌നമാണ്. ഇവിടെയുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് തകര്‍ന്നു വീഴാറായതിനാല്‍ അകത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് കെട്ടിയടച്ചിരിക്കുകയാണ്. ഒരു മാസത്തിലേറെയായിട്ടും താല്ക്കാലികമായെങ്കിലും കാത്തിരിപ്പുകേന്ദ്രമൊരുക്കാനും നഗരസഭ തയ്യാറായിട്ടില്ല.

മഴക്കാലമായതോടെ പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞ് ചെളിക്കുളമായി. റോഡിനേക്കാളും താഴ്ചയിലായതിനാല്‍ പെയ്തിറങ്ങുന്ന വെള്ളം ഒഴുകിയെത്തുന്നതും സ്റ്റാന്‍ഡിലേക്കുതന്നെയാണ്. ഈ കുഴികളില്‍ക്കൂടി ബസ്സുകള്‍ പോകുമ്പോള്‍ തെറിക്കുന്ന ചെളിവെള്ളം ദേഹത്തു വീണ് യാത്രക്കാരുടെ യാത്ര മുടങ്ങാറുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.