Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ടെന്‍ഡര്‍ നിബന്ധനകള്‍ പാലിക്കാതെ കാന്റീന്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണം. കണ്ണാടി യൂണിറ്റിലെ കുടുംബശ്രീക്കാണ രണ്ടു വര്‍ഷമായി ഇതിന്റെ ചുമതല. അതിന് മുമ്പ് മറ്റൊരു വ്യക്തിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കാന്റീന്‍, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കെന്നു പറഞ്ഞ് ടെന്‍ഡന്‍ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് താല്ക്കാലികമായി കണ്ണാടി കുടുംബശ്രീ യൂണിറ്റിനെ ഏല്‍പ്പിക്കുകയായിരിന്നു. പിന്നീട് വന്ന ടെന്‍ഡറില്‍ പതിനഞ്ച് ലക്ഷം രൂപക്ക് ഇവര്‍ തന്നെ കാന്റീന്‍ പ്രവര്‍ത്തനം ഏ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 09:29 pm IST
in Palakkad

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ടെന്‍ഡര്‍ നിബന്ധനകള്‍ പാലിക്കാതെ കാന്റീന്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണം. കണ്ണാടി യൂണിറ്റിലെ കുടുംബശ്രീക്കാണ രണ്ടു വര്‍ഷമായി ഇതിന്റെ ചുമതല.

അതിന് മുമ്പ് മറ്റൊരു വ്യക്തിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കാന്റീന്‍, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കെന്നു പറഞ്ഞ് ടെന്‍ഡന്‍ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് താല്ക്കാലികമായി കണ്ണാടി കുടുംബശ്രീ യൂണിറ്റിനെ ഏല്‍പ്പിക്കുകയായിരിന്നു. പിന്നീട് വന്ന ടെന്‍ഡറില്‍ പതിനഞ്ച് ലക്ഷം രൂപക്ക് ഇവര്‍ തന്നെ കാന്റീന്‍ പ്രവര്‍ത്തനം ഏറ്റെടുത്തു. ഇതിനു പിന്നില്‍ വ്യക്തി താല്‍പ്പര്യങ്ങളള്‍ ഉള്ളതായി ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയാണ് കാന്റീന്‍ ഉദ്ഘാടനം ചെയ്തത്. ടെന്‍ഡറില്‍ പറഞ്ഞിട്ടുള്ള നിബന്ധനകള്‍ പ്രകാരം ഭക്ഷണം പുറമെ നിന്ന് കൊണ്ടുവരാന്‍ പാടുള്ളതല്ല. കാന്റീനില്‍തന്നെ പാകംചെയ്തു വെണം വിതരണം ചെയ്യാന്‍. എന്നാല്‍ നിലവില്‍ പ്രസ്തുത കുടുംബശ്രീ യൂണിറ്റ് പുറമെ നിന്നും ഭക്ഷണമുണ്ടാക്കി കൊണ്ടുവരികായാണ് ചെയ്യുന്നത്.

എണ്ണപലഹാരങ്ങള്‍ മാത്രമാണ് ഉണ്ടാക്കുന്നത്. ആശുപത്രി ജീവനക്കാര്‍ക്ക് പ്രത്യേക കൗണ്ടറോ, ആനുകൂല്യങ്ങളോ, സൗകര്യങ്ങളോ ഇല്ല. സ്വകാര്യ ആശുപത്രികളില്‍ പോലും ജീവനക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങളും വിലക്കുറവുമുണ്ട്. ആശുപത്രയിലെത്തുന്ന രോഗികളും കൂടെ വരുന്നവരും ജീവനക്കാരും ഒരേ സ്ഥലത്താണ് ഭക്ഷണം കഴിക്കേണ്ടത്.

ഇവിടെ വിലവിവരപ്പട്ടിക സ്ഥാപിച്ചിട്ടില്ല. മാത്രമല്ല പുറമേയുള്ളതിനേക്കാള്‍ വിലക്കൂടുതലാണ് പലതിനും. കാന്റീന്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഗുണം ജീവനക്കാര്‍ക്ക് ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. പുറത്ത് ചായയും പലഹാരങ്ങളും ആശുപത്രി സ്റ്റാഫിന് അഞ്ച് രൂപക്ക് ലഭിക്കുമ്പോള്‍ ഇവിടെ ചായക്ക് നാലും പലഹാരത്തിന് ആറുമാണ്.

മുന്‍കാലങ്ങളില്‍ ഊണിന് 12.50 രൂപയായിരുന്നത് ഇപ്പോള്‍ മുപ്പത് രൂപയാണ്. ടെന്‍ഡര്‍ നല്‍കിയെങ്കിലും ഉതുവരെ കരാറ് ഒപ്പിട്ടിട്ടില്ല.ഇതിനെക്കുറിച്ച് തനിക്കെന്നുമറിയില്ല എന്ന മട്ടിലാണ് സൂപ്രണ്ട്. ഇവര്‍ക്ക് ഒത്താശ ചെയ്യുന്നത് ജില്ലാ പഞ്ചായത്ത് ഭരണകൂടമാണെന്ന ആരോപണവും ഉയരുന്നുണ്ട്.

കാന്റീന്‍ ദിവസം മുഴുവനും പ്രവര്‍ത്തിക്കണമെന്നാണ് നിയമമെങ്കിലും ഇവിടെ വൈകുന്നേരത്തോടെ അടച്ചു പൂട്ടുകയാണ്.ഇതുമൂലം ജീവനക്കാരും രോഗികളുടെ സഹായികളും ഒരുപോലെ ബുദ്ധിമുട്ടുന്നു. മാത്രമല്ല ആശുപത്രിക്ക് പുറത്തും രാത്രിയില്‍ ഭക്ഷണശാലകള്‍ കുറവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

Kerala

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

India

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

Kerala

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

Kerala

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

കൊച്ചി മേയര്‍ മിനിമോള്‍ക്കെതിരെ അഴിമതി ആരോപണം ; നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം,കൗണ്‍സില്‍ യോഗം സ്തംഭിച്ചു

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

ലക്‌നൗ പ്ലാന്റില്‍ 10 ലക്ഷം വാഹനങ്ങള്‍: ചരിത്ര നേട്ടവുമായി ടാറ്റാ മോട്ടോഴ്സ്

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

സ്‌റ്റൈലിലും കരുത്തിലും ‘മാസ്’ ലുക്കുമായി യമഹ ഫാസിനോ 125 എഫ്ഐ വിപണിയില്‍

കോര്‍പറേറ്റ് ജിഹാദ് നടക്കുന്നുവെന്ന് ജീവനക്കാരന്‍ ആരോപണമുയര്‍ത്തിയ ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര ബിപിഒ കമ്പനി (ഇടത്ത്)

റമദാനില്‍ ദിവസേന ഇഫ്താര്‍ വിരുന്ന്….മിനി പാകിസ്ഥാനിലാണോ ജോലി ചെയ്യുന്നതെന്ന് തോന്നി”, – ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര കമ്പനിയിലും കോര്‍പറേറ്റ് ജിഹാദ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.