Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മനിഷ്ഠ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 06:21 am IST
in Samskriti

അദ്ദേഹം പഠിപ്പിച്ചിരുന്ന കോളജ് ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തിയിരുന്നതാണ്. ക്രിസ്തുമത പ്രചാരണത്തിനുള്ള പദ്ധതി പാഠ്യക്രമത്തില്‍ തന്നെ ഉള്‍പ്പെടുത്തി അവര്‍ നടപ്പാക്കി പോന്നിരുന്നു. ഒരു പിരിയഡ് ബൈബിള്‍ പഠനമായിരുന്നു. എല്ലായിടത്തും ക്രൈസ്തവാന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ തീര്‍ത്ഥരാമന്‍ എത്തിയതോടെ സ്ഥിതിഗതി മാറി. അദ്ദേഹം ക്ലാസിലും അല്ലാതെയും കുട്ടികളോട് അടുത്തിടപഴകി.

അവരില്‍ ഹൈന്ദവധര്‍മ്മത്തിലും ചരിത്രത്തിലും ശാസ്ത്രപാരമ്പര്യത്തിലും അഭിമാനമുണരുവാന്‍ അത് കാരണമായിത്തീര്‍ന്നു. വിവരങ്ങള്‍ കോളജിന്റെ ഭരണസമിതിയുടെ മുന്‍പാകെ എത്തി. അവിടെ ചൂടേറിയ ചര്‍ച്ച നടന്നു. ”തീര്‍ത്ഥരാമന്‍ കാരണം ഹിന്ദുവിദ്യാര്‍ത്ഥികളില്‍ സ്വാഭിമാനമുണ്ടാകുന്നു. ക്രിസ്തുമതം അനേകം സമ്പ്രദായങ്ങളില്‍ ഒന്നു മാത്രമാണെന്നതുകൊണ്ട് അതിന് പ്രത്യേക മഹത്വമൊന്നുമില്ലെന്നും അവര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു.

വിശാലവും വ്യാപകവും സനാതനവുമായ ഹിന്ദുധര്‍മ്മത്തെ ചൊല്ലി അവര്‍ തല ഉയര്‍ത്തി പിടിച്ചു നടക്കുന്നു” ഇതായിരുന്നു ഒരു പരാതി. മറ്റൊരാളുടെ വേദന ഇപ്രകാരമായിരുന്നു. ”ഹിന്ദു വിദ്യാര്‍ത്ഥികളുടെ കാര്യം പോട്ടെ, ക്രിസ്ത്യന്‍ കുട്ടികളും തീര്‍ത്ഥരാമന്റെ പുറകെ കൂടിതുടങ്ങിയിട്ടുണ്ട്. അവര്‍ ചിലപ്പോള്‍ ഹിന്ദുമതത്തില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ ഭയക്കുന്നു.” മൂന്നാമന്‍ രോഷംകൊണ്ട് തിളച്ചു. ”ആരാണീ തീര്‍ത്ഥരാമന്‍, ഹിന്ദുത്വം വളര്‍ത്താന്‍ ശ്രമിക്കുന്ന ആള്‍ക്ക് നാമെന്തിന് ശമ്പളം കൊടുക്കുന്നു. അയാളല്ലാതെ വേറെ ആരെയും കണക്ക് പഠിപ്പിക്കാന്‍ കിട്ടില്ലേ? അയാളെ ഉടനടി മാറ്റണം.”

പ്രിന്‍സിപ്പല്‍ പ്രൊഫ. ബെയ്ല്‍ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചു. പക്ഷെ തീര്‍ത്ഥരാമന്റെ പാണ്ഡിത്യവും, അധ്യാപന നൈപുണ്യമൊന്നും ആ ക്രൈസ്തവമൗലികവാദികള്‍ കണക്കിലെടുത്തില്ല. ചില അദ്ധ്യാപകര്‍ തീര്‍ത്ഥരാമനെ കണ്ട് ഹിന്ദുധര്‍മ്മ മഹത്വത്തെക്കുറിച്ചുള്ള ബോധനം അല്‍പം കുറച്ചുകൂടെ എന്ന് അന്വേഷിച്ചു. എന്നാല്‍ തീര്‍ത്ഥരാമന് കോളജിലെ ജോലിയേക്കാള്‍ മഹത്തരവും സ്വജീവനെക്കാല്‍ പ്രിയതരവുമായിരുന്നു സ്വധര്‍മ്മവും സ്വദേശവും.

അതിനുവേണ്ടി എന്തും ഉപേക്ഷിക്കുവാന്‍ അദ്ദേഹം തയ്യാറായിരുന്നു. അങ്ങനെ മിഷണറിമാരുടെ നിര്‍ബന്ധത്തിന് വിധേയമായി പ്രൊഫ. ബെയ്‌ലിന് അദ്ദേഹത്തെ പുറത്താക്കേണ്ടിവന്നു. ആ തീരുമാനം വേദനയോടെ അറിയിച്ച പ്രൊഫ. ബെയ്‌ലിനോട് അദ്ദേഹം പറഞ്ഞു: ”എനിക്കല്‍പ്പവും ദുഃഖമില്ല, അങ്ങേയറ്റം ആനന്ദമേ ഉള്ളൂ. ഈശ്വരന്‍ എത്ര ദയാലുവാണെന്ന് നോക്കൂ. അദ്ദേഹമെന്റെ സംസാരബന്ധനങ്ങള്‍ ഒന്നൊന്നായി അറുത്തുതരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

Business

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

Kerala

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

പുതിയ വാര്‍ത്തകള്‍

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.