Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വസുധൈവ കുടുംബകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 03:43 pm IST
in Samskriti

കോളജില്‍നിന്ന് വിരമിച്ച ഏറെ കഴിയുന്നതിന് മുന്‍പേ അദ്ദേഹം കാശി, ഉത്തരകാശി, അമര്‍നാഥ് തുടങ്ങിയ പ്രദേശങ്ങളില്‍ തീര്‍ത്ഥയാത്ര നടത്തി. ഉത്തരകാശിയില്‍ വച്ച് ശ്രീരാമാശ്രമം മഹാരാജ് എന്ന തപസ്വിയെ കണ്ടുമുട്ടി. അദ്ദേഹം തീര്‍ത്ഥരാമനെ ഉപദേശിച്ചു- ”താങ്കള്‍ നേരത്തെ തന്നെ ദ്വാരകാ പീഠാധിപതി ശങ്കരാചാര്യരുടെ ശിഷ്യനായി കഴിഞ്ഞിട്ടുണ്ട്-അതുകൊണ്ട് സന്യാസം സ്വീകരിക്കാന്‍ വേറെ ചടങ്ങുകളൊന്നും വേണ്ടതില്ല.” അങ്ങനെ അദ്ദേഹം ശങ്കരാചാര്യരെ മനസ്സില്‍ ധ്യാനിച്ച് സന്യാസമാര്‍ഗത്തിലേക്ക് കടന്നു സ്വാമി രാമതീര്‍ത്ഥനായി. തപസും ധ്യാനവുമായി വളരെനാള്‍ ഹിമാലയ പ്രാന്തങ്ങളില്‍ കഴിഞ്ഞു. പിന്നീട് ധരമ്മോപദേശങ്ങളുമായുള്ള പ്രയാണമായി.

ആ യാത്രയിലാണ് ഝോരിയിലെ രാജാസാഹിബിനെ പരിചയപ്പെടുന്നത്. പാശ്ചാത്യ വിദ്യാഭ്യാസം നേടിയിരുന്ന രാജാസാഹിബിന് ഹിന്ദുത്വത്തോട് അങ്ങേയറ്റം പുച്ഛമായിരുന്നു. പക്ഷേ സ്വാമിജിയുടെ സാന്നിദ്ധ്യവും സാമീപ്യവും സാഹബിന്റെ മനസ്സു മാറ്റി-അദ്ദേഹം സ്വാമിജിയുടെ ശിഷ്യനായിത്തീര്‍ന്നു. രാജാസാഹിബിന്റെ ശ്രമഫലമായാണ് സ്വാമി രാമതീര്‍ത്ഥന്‍ ആദ്യമായി വിദേശയാത്ര നടത്തുന്നത്. ജപ്പാനില്‍ നടക്കുന്ന സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ സ്വാമിജി പോകണമെന്നുള്ള ശിഷ്യന്മാരുടെ നിര്‍ബന്ധത്തിന് അദ്ദേഹം വാത്സല്യപൂര്‍വം വഴങ്ങി. അങ്ങനെ 1902 ആഗസ്റ്റ് 28 ന് അദ്ദേഹം കൊല്‍ക്കത്തയില്‍ നിന്ന് കടല്‍മാര്‍ഗ്ഗം ജപ്പാനിലേക്ക് പുറപ്പെട്ടു. വിശാലമായ സാഗരം എന്നുമദ്ദേഹത്തിന് ഇഷ്ടമായിരുന്നു.

എന്തോ ചില കാരണങ്ങളാല്‍ സര്‍വ്വമത സമ്മേളനം ആ വര്‍ഷം മുടങ്ങിപ്പോയി. ഈ വിവരമറിഞ്ഞ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. ”കൊള്ളാം, സര്‍വ്വശക്തനായ ശ്രീപരമേശ്വരന്‍ എന്നെ ലോകം ചുറ്റാനായി എന്റെ ഗുഹയില്‍നിന്ന് പുറത്തുകൊണ്ടുവന്നു. ഈ സമ്മേളനം നടന്നാലെന്ത് നടന്നില്ലെങ്കിലെന്ത്? ഞാന്‍ സ്വയം ഒട്ടും കുറഞ്ഞ ആളല്ലല്ലോ? ഞാന്‍ തന്നെ സര്‍വ്വ ധര്‍മ്മ പരിഷത്താണ്-ടോക്കിയോയിലെ ജനങ്ങള്‍ വേറെ സമ്മേളനം നടത്തേണ്ടതില്ല. എന്റെ സ്വന്തം ശക്തിയാല്‍ ഞാന്‍ ജ്ഞാനദാഹികളെ വിളിച്ചുകൂട്ടാന്‍ പോകുന്നു.”

പിന്നീട് ടോക്കിയോ ദര്‍ശിച്ചതും അനുഭവിച്ചതും ആ അദമ്യമായ ആത്മശക്തിയുടെ വിജയനാദമായിരുന്നു. നിരവധി പരിപാടികള്‍ ടോക്കിയോ സര്‍വകലാശാലയില്‍ ഉള്‍പ്പെടെ നഗരത്തില്‍ ഉടനീളം നടന്നു-സ്വാമി വിവേകാനന്ദനുശേഷം ഹൈന്ദവ ധര്‍മ്മത്തിന്റെ മഹത്വം വിദേശി വീണ്ടും അനുഭവിച്ചറിഞ്ഞു.

”താങ്കള്‍ നേരത്തെ തന്നെ ദ്വാരകാ പീഠാധിപതി ശങ്കരാചാര്യരുടെ ശിഷ്യനായി കഴിഞ്ഞിട്ടുണ്ട്-അതുകൊണ്ട് സന്യാസം സ്വീകരിക്കാന്‍ വേറെ ചടങ്ങുകളൊന്നും വേണ്ടതില്ല.” അങ്ങനെ അദ്ദേഹം ശങ്കരാചാര്യരെ മനസ്സില്‍ ധ്യാനിച്ച് സന്യാസമാര്‍ഗത്തിലേക്ക് കടന്നു സ്വാമി രാമതീര്‍ത്ഥനായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.