Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്യാനത്തില്‍ മുഴുകി…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 04:37 am IST
in Samskriti

മകള്‍ വിദ്യാസ്വരൂപിണിയായദേവിയാണെന്ന് അറിയാമെങ്കിലും ലോക രീത്യാ വിദ്യാഭ്യാസം നല്‍കേണ്ടതാണെന്ന് ആ മാതാപിതാക്കള്‍ മനസ്സിലാക്കിയിരുന്നു.

ഒരിക്കല്‍ ആ കുടുംബത്തില്‍ പെട്ടെന്ന് ഒരു മരണം സംഭവിച്ചു. എല്ലാവരും കണ്ണീരും കയ്യുമായി ഇരിക്കുകയാണ്. ആ സമയം രമ ആമ്മയുടെ മടിയില്‍ കയറിയിരുന്നു ചോദിച്ചു,”അമ്മേ എന്തിനാണ് നിങ്ങളെല്ലാവരും കരയുന്നത്.? ആത്മാവ് ഒരിക്കലും മരിക്കുകയില്ല. അത് നശിക്കാത്തതാണ്.

അത്മാവ് പോയ ഈ ശരീരത്തെ കെട്ടിപ്പിടിച്ച് കരയുന്നതെന്തിനാണ്.? രമയുടെ മധുരസ്വരത്തിലുള്ള വാക്കുകള്‍ കേട്ടപ്പോള്‍ അവിടെ കൂടിയിരുന്ന ബന്ധുക്കളും, കുടുംബാംഗങ്ങളും ആശ്വാസപൂര്‍വ്വം രമയെ നോക്കി. ഗീതയിലെ ഒരു ശ്ലോകത്തിന്റെ അര്‍ത്ഥമായിരുന്നു ആ വാക്കുകളില്‍ ഉണ്ടായിരുന്നത്. അവര്‍ കരച്ചില്‍ നിര്‍ത്തുകയും അവര്‍ക്ക് ആശ്വാസം നല്‍കിയതിന് കൊച്ചുരമയോട് നന്ദി പറയുകയും ചെയ്തു.

രമയ്‌ക്ക് 4 വയസ്സായപ്പോള്‍ ആ ഗൃഹത്തിലെ പൂജാമുറിയില്‍ ഒരു അത്ഭുത സംഭവം നടന്നു. അച്ഛന്റെ പൂജ നടക്കുന്ന ഏകദേശം രണ്ടുമണിക്കൂര്‍ സമയം അച്ഛനോടൊപ്പം രമയും പൂജാമുറിയിലുണ്ടാകും. ദുര്‍ഗ്ഗാദേവിയെയായിരുന്നു അച്ഛന്‍ പൂജിച്ചിരുന്നത്. ബാഹ്യബോധം വെടിഞ്ഞ് രമ ധ്യാനത്തില്‍ അഗാധമായി മുഴുകിയിരിക്കും.

ഒരുദിവസം പൂജ അവസാനിച്ചിട്ടും കുട്ടി കണ്ണു തുറന്നിട്ടുണ്ടായിരുന്നില്ല. അവസാനം രമ കണ്ണുതുറന്നപ്പോള്‍ അവളുടെ അച്ഛന്‍ എന്താണ് സംഭവിച്ചതെന്നു ചോദിച്ചു. രമ നിഷ്‌കളങ്കതയോടെ സംഭവം വിവരിച്ചു. തന്റെ രൂപം ദുര്‍ഗ്ഗാദേവിയുടെതായി മാറുകയും അച്ഛന്‍ സമര്‍പ്പിച്ചിരുന്ന പുഷ്പങ്ങള്‍ എല്ലാം തന്റെ പാദത്തില്‍ വിഴുന്നതായി കണ്ടു എന്ന് അവള്‍ പറഞ്ഞു. ഇതുകേട്ട ഉടനെ ആ അച്ഛന്‍ രമയുടെ പാദങ്ങളില്‍ വീണു.

തന്റെ മകളുടെ ദിവ്യത്വം ആ അച്ഛന് പെട്ടെന്നു തന്നെ മനസ്സിലായി. ഈ സംഭവം കേട്ടവരെല്ലാം ആശ്ചര്യപ്പെട്ടുപ്പോയി അവരില്‍ എല്ലാം രമയുടെ ദിവ്യത്വത്തില്‍ ഒരു വിശ്വാസം വളര്‍ന്നു വന്നു. എല്ലാവരും പ്രാര്‍ത്ഥിച്ചു. ഈശ്വരാ രമ ദേവിയാണെന്ന വിശ്വാസം ഞങ്ങളുടെ ഹൃദയത്തില്‍ അചഞ്ചലമായിരിക്കണേ.. മകള്‍ വിദ്യാസ്വരൂപിണിയായ ദേവിയാണെന്ന് അറിയാമെങ്കിലും ലോക രീത്യാ വിദ്യാഭ്യാസം നല്‍കേണ്ടതാണെന്ന് ആ മാതാപിതാക്കള്‍ മനസ്സിലാക്കിയിരുന്നു.

അതുകൊണ്ട് അവര്‍ രമയെ സ്‌കൂളിലേക്ക് അയച്ചു. അദ്ധ്യാപകരും സഹപാഠികളും രമയുടെ വ്യക്തിത്വത്തില്‍ പരിശുദ്ധിയും ദിവ്യവുമായ എന്തോ ഒന്ന് ഉണ്ടെന്നു സ്വന്തം ഉള്‍പ്രേരണകൊണ്ട് മനസ്സിലാക്കി. അവര്‍ രമയ്‌ക്ക് സ്‌നേഹവും അതേ സമയം ബഹുമാനവും നല്‍കി. അത് സഹജമായി അവര്‍ക്ക് തോന്നി ചെയ്യുന്നതായിരുന്നു. ഇടവേളകളില്‍ രമ എല്ലാ കൂട്ടുകാരികളെയും വിളിച്ചു വരുത്തി രാമനാമം ജപിക്കും. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ധ്യാപകരും രക്ഷിതാക്കളും മനസ്സിനെ ഉയര്‍ന്ന തലത്തിലെക്കുയര്‍ത്തുന്ന ആ രാമനാമ സങ്കീര്‍ത്തനത്തിന്റെ മാധുര്യം നുകരാന്‍ അവരുടെ കൂടെ കൂടാന്‍ തുടങ്ങി.

ഭക്തിമയമായ മനസ്സും ആദ്ധ്യാത്മികചര്യങ്ങള്‍ ഉണ്ടെങ്കിലും രമ തന്റെ പഠനത്തില്‍ ശ്രദ്ധിക്കാതിരുന്നില്ല. കൂടെ പഠിക്കുന്നവരെയും നല്ലവണ്ണം പഠിക്കാന്‍ അവള്‍ ഉപദേശിച്ചു. ഭരതത്തിന്റെ പാരമ്പര്യവും സംസ്‌കാരവും അനുസരിച്ച് രമ തന്റെ അദ്ധ്യാപകരെ വളരെയധികം ആദരിച്ചു. സഹപാഠികളെയും അദ്ധ്യാപകരെ ബഹുമാനിക്കാന്‍ പ്രേരിപ്പിച്ചു. ചില സമയങ്ങളില്‍ സ്‌കൂളിന്റെ എതെങ്കിലും ഒഴിഞ്ഞ കോണില്‍ രമ ധ്യാനനിമഗ്നയായി ഇരിക്കുന്നതു കാണാം.അവരുടെ വീട്ടില്‍ രമയുടെ സഹോദരിമാര്‍ക്കുപുറമെ ഉച്ചഭക്ഷണത്തിന് വേറെയും വിദ്യാര്‍ത്ഥികളുണ്ടാകും.

ഒരു ദിവസം അമ്മ ശ്രീദേവി ഭക്ഷണത്തിന് നിരന്നിരിക്കുന്ന കുട്ടികള്‍ക്കെല്ലാം കയ്‌പ്പക്ക കൊണ്ടുണ്ടാക്കിയ കറി വിളമ്പി. കയ്‌പ്പക്ക ഇഷ്ടമല്ലാത്തതു കൊണ്ട് രമ ഒരു പരാതിയും പറയാതെ അവിടെ നിന്നും മാറിപ്പോയി. ഇതു കണ്ട് മറ്റു കുട്ടികള്‍ എല്ലാം ഒരുമിച്ച് പറഞ്ഞു, രമയ്‌ക്ക് ഭക്ഷണം വേണ്ടെങ്കില്‍ ഞങ്ങള്‍ക്കും വേണ്ട എന്ന്. അവരെല്ലാവരും ഭക്ഷണം കഴിക്കാതെ എഴുനേറ്റു. ഇത് കണ്ട് ആ അമ്മ സഹിക്കാനാവാതെ പൊട്ടിക്കരയാന്‍ തുടങ്ങി. അമ്മ കരയുന്നത് കണ്ടപ്പോള്‍ രമയ്‌ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.

അവള്‍ വേഗത്തില്‍ ഓടിച്ചെന്ന് അമ്മയുടെ കാല്‍ക്കല്‍ വീണിട്ടു പറഞ്ഞു, ”അമ്മ കരയണ്ട. ഞങ്ങള്‍ വിളമ്പുന്നതെല്ലാം കഴിക്കാം.” ഇതുകണ്ട് മറ്റു കുട്ടികളും രമയോടൊപ്പം നല്ല രുചിയോടെ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ആ സംഭവം എല്ലാവരെയും സന്തോഷിപ്പിച്ചു. ശ്രീദേവിക്കും സ്വന്തം മകളുടെയും മറ്റു കുട്ടികളുടെയും സ്‌നേഹപൂര്‍ണ്ണമായ ആ പെരുമാറ്റം വളരെയധികം ഇഷ്ടമായി. ആ ദിവസത്തിനുശേഷം രമ ഒരിക്കലും ഭക്ഷണകാര്യത്തില്‍ ശാഠ്യം കാണിച്ചില്ല.

(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം: കെ. എന്‍. കെ. നമ്പൂതിരി. 9446323355)

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.