Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമാജവും സന്യാസിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 01:29 am IST
in Samskriti

ബൗദ്ധമതത്തിന്റെ സ്ഥാപകനായ ബുദ്ധഭഗവാനും സനാതനധര്‍മ്മത്തിന്റെ പുനരുദ്ധാരകനായ ആദിശങ്കരനും അസാമാന്യ സംഘാടകരും കൂടി ആയിരുന്നു.

‘എന്റെ ജ്ഞാനോപദേശം നിങ്ങള്‍ ലോകത്തിലെമ്പാടും പോയി പ്രഖ്യാപിക്കുക, പ്രചരിപ്പിക്കുക’ എന്ന് ബുദ്ധന്‍ തന്റെ ശിഷ്യന്മാരോടരുളി. അതേപോലെ ശ്രീശങ്കരന്‍ സന്യാസിമാര്‍ക്കിടയില്‍ ദശനാമിപരമ്പര ഏര്‍പ്പെടുത്തി. അതിന് അദ്ദേഹം വളരെ വളരെ പണിപ്പെട്ടിരിക്കണം. ഒന്നാമത് സന്യാസം ആരോടും വിധേയത്വമില്ലാതെ എത്തിച്ചേരുന്ന ജീവിതമാണ്. രണ്ടാമത് ഓരോരുത്തര്‍ക്കും അവനവന്റെ വെളിപാടാണ് വെളിച്ചം നല്‍കുന്നത് എന്ന അടിസ്ഥാനസങ്കല്‍പ്പമാണ് ഭാരതീയ മഹര്‍ഷിമാര്‍ പണ്ടുമുതലേ പുലര്‍ത്തിപ്പോന്നത്.

ഇതുകൂടാതെ നാടിന്റെ വിശാലത, ഭൂമിശാസ്ത്രപരമായ വൈവിധ്യം, ഭാഷകളുടെ ബാഹുല്യം, സഞ്ചാരസൗകര്യങ്ങളുടെ പരിമിതി എന്നിങ്ങനെ ബാഹ്യമായ മറ്റുപലതും. ഈ പശ്ചാത്തലത്തില്‍ സന്യാസിമാര്‍ക്ക് ‘ആത്മനോമോക്ഷാര്‍ത്ഥ’മുള്ള ആദര്‍ശദീക്ഷയുംകൂടി നല്‍കുക എന്ന പ്രവൃത്തി ശ്രീശങ്കരന് എത്രയോ കഠിനമായ ഒന്നായിരുന്നിരിക്കണം. എങ്കിലും അദ്ദേഹം അത് അതിസഫലമായി നിര്‍വഹിച്ചു.

സമാജത്തിന്റെ നന്മയും ക്ഷേമവും മുന്നില്‍ക്കണ്ട് അദ്ദേഹം സന്യാസിമാരെ പത്തായിതിരിച്ച് ഓരോ കൂട്ടര്‍ക്കും ഓരോ കര്‍മക്ഷേത്രം നിര്‍ദ്ദേശിച്ചു. ഇടതടവില്ലാതെ എത്തിച്ചേരുന്ന തീര്‍ത്ഥാടകരെ സഹായിക്കാനും നയിക്കാനും തീര്‍ത്ഥസ്‌നാനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കേണ്ടവര്‍, അന്തര്‍യോഗത്തിലും സാധനയിലൂംകൂടി ഉയരാന്‍ വെമ്പുന്നവരെ തുണയ്‌ക്കാന്‍ ആശ്രമം കേന്ദ്രമാക്കി പ്രവര്‍ത്തിക്കേണ്ടവര്‍.

നിബിഡമല്ലാത്ത വനം കേന്ദ്രമാക്കേണ്ടവര്‍, ഘോരമായ ആരണ്യം കേന്ദ്രമാക്കേണ്ടവര്‍ മലമ്പ്രദേശം കേന്ദ്രമാക്കേണ്ടവര്‍. സാധാരണ നാട്ടുകാരന് അപ്രാപ്യമായ പര്‍വ്വതപ്രദേശം കേന്ദ്രമാക്കേണ്ടവര്‍, സാഗരത്തിനപ്പുറമുള്ള പ്രദേശങ്ങള്‍ കേന്ദ്രമാക്കേണ്ടവര്‍, പുരങ്ങള്‍ അഥവാ പട്ടണങ്ങള്‍ കേന്ദ്രമാക്കേണ്ടവര്‍, വേദപാഠശാലകള്‍ മുതലായവ കേന്ദ്രമാക്കേണ്ടവര്‍ എന്നിങ്ങനെ സര്‍വാശ്ലേഷിയായി സന്യാസിമാരുടെ പ്രവര്‍ത്തനരംഗം വിഭജിച്ചു. സന്യാസി എത്താത്ത സ്ഥലമില്ലെന്നായി.

അതേസമയം അതത് കര്‍മ്മക്ഷേത്രത്തില്‍ മഠംകെട്ടി അതിനുള്ളില്‍ ചടഞ്ഞുകൂടേണ്ട ആളായിരുന്നില്ല സാക്ഷാല്‍ സന്യാസി. ‘മഠാധിപതിയായിത്തീരുക’ ഒരു ശിക്ഷയായിട്ടുപോലും കരുതിയിരുന്നു. അത് എടുത്തുകാണിക്കുന്ന ഒരു കഥ പണ്ട് ആഗമാനന്ദ സ്വാമികള്‍ പറഞ്ഞുതന്നതോര്‍ക്കുന്നു. ഒരിക്കല്‍ ഒരു സന്യാസി നടന്നുനടന്ന് ഒരു ഗ്രാമത്തിലെത്തി. തനിക്ക് കിട്ടിയ ഭിക്ഷാന്നം മുഴുവന്‍ ഒരു കുടിലില്‍വച്ച് കുളിക്കാന്‍ പോയി.

പുഴയിലാണ് കുളി. കുളി കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ഒരു നായ കുടിലില്‍ കയറി ഭിക്ഷാന്നം മുഴുവന്‍ കഴിക്കുന്നത് അദ്ദേഹം കണ്ടു. കലശലായ വിശപ്പുമൂലമുണ്ടായ കോപം കാരണം അദ്ദേഹം തന്റെ കൈയിലെ ദണ്ഡുകൊണ്ട് ആ നായയ്‌ക്ക് വച്ചു കൊടുത്തരൊരടി, പാവം അതിന്റെ കാലൊടിഞ്ഞു. അത് ഞൊണ്ടി ഞൊണ്ടി പുറത്തേയ്‌ക്കോടി.

പിന്നത്തെ രംഗം ബ്രഹ്മാവിന്റെ സന്നിധാനമാണ്. നായ ആ ജഗല്‍വിധാതാവിനോട് സങ്കടമുണര്‍ത്തി. അദ്ദേഹം ആ സന്യാസിയെ വിളിച്ചുവരുത്തി വാദം കേട്ടു. അവസാനി വിധി പറഞ്ഞു. ‘ശുനകന്‍ അതിന്റെ സംസാരവും സ്വഭാവവും വിട്ട് ഒന്നുംതന്നെ ചെയ്തിട്ടില്ല. സന്യാസിയായ നീ ചെയ്തു. അതുകൊണ്ട് നീ ശിക്ഷാര്‍ഹന്‍ തന്നെ. നീ അഞ്ചേക്കര്‍ ഭൂമിയുടെ ഉടമസ്ഥനാകും.’ അങ്ങനെ പരിവ്രാജകന്‍ മഠാധിപതിയായി. ഒടുവില്‍ ആധാരക്കെട്ടുമായി കോടതിയും കയറിയിട്ടുണ്ടാകണമെന്ന് തോന്നുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.