Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അന്യഥാ പാതിത്യാശങ്കയാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:04 pm IST
in Samskriti

അനന്യതാഭാവത്തിലെത്തുന്നവര്‍ ആചാരം വിട്ടാലും പ്രശ്‌നങ്ങളില്ലാ എന്നു പറഞ്ഞു. എന്നാല്‍ അന്യഭാവം നിലനില്‍ക്കുന്നവര്‍ ചിട്ടകളും ആചാരങ്ങളും വിട്ടാല്‍ അനുഭവം പതനമായിരിക്കും. സമൂഹം അവനെ ഭ്രഷ്ട് കല്‍പ്പിച്ചതുപോലെ ഒറ്റപ്പെടുത്തും.

ലൗകികജീവിതത്തിലുള്ള താല്‍പര്യം നിലനില്‍ക്കുമ്പോള്‍ തന്നെ ആചാരങ്ങള്‍ ലംഘിച്ചാല്‍ അവന്റെ മനസ്സ് അപഥ സഞ്ചാരത്തിലെത്തി ദുഷ്‌കര്‍മങ്ങളിലേക്ക് വഴുതിവീഴുകയും അരുതായ്‌മകള്‍ ചെയ്യാനും ആവര്‍ത്തിക്കാനും ഇടവരികയും ചെയ്യും. തന്മൂലം ഇഹലോകത്തിലും പരലോകത്തിലും എല്ലാ സുഖങ്ങളും നശിച്ച് ജന്മങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഇവര്‍ വറക്കാത്ത വിത്തുകളായതുകൊണ്ട് പുതിയ ജന്മങ്ങള്‍ക്കായുള്ള കര്‍മവാസനകളിലൂടെ കര്‍മഫലങ്ങള്‍ അനുഭവിച്ചുകൊണ്ടേയിരിക്കും.

ദേവീഭാഗവതത്തില്‍ ചന്ദ്രന്റെ അത്യാസക്തിയും അതിലൂടെ ആചാര്യപത്‌നീഭ്രമവുമെല്ലാമായി അധഃപതിക്കുന്ന സാഹചര്യത്തിലെത്തുന്നതും വിവരിച്ചിട്ടുണ്ട്. ശാസ്ത്രവും ശാസ്ത്രവൈരുദ്ധ്യവുമെല്ലാം ആചാര്യനില്‍ നിന്ന് പഠിച്ചത് ആചാര്യനുനേരെ തന്നെ പ്രയോഗിച്ച് പത്മാസുരന്റെ അവസ്ഥയിലേക്ക് അധഃപതിക്കുകയാണ്. അതിനുള്ള ശിക്ഷയായാണ് നിന്നെ ആരും ഗൗനിക്കാതെ പോട്ടെ എന്ന അവസ്ഥയിലേക്ക് ശ്രീഗണപതിയാല്‍ ശപിക്കപ്പെട്ടത്.

ചന്ദ്രന്‍ ശിക്ഷിക്കപ്പെട്ടെങ്കിലും പൂര്‍വജന്മസുകൃതം ബാക്കി കിടന്നതിനാലും ശ്രീഗണപതി ചന്ദ്രശേഖര പുത്രനായി കാരുണ്യവാനായി മനസ്സലിവു കാട്ടിയതിനാലും ശാപം ചതുര്‍ത്ഥി ദിനത്തിലേക്ക് മാത്രമായി വെട്ടിച്ചുരുക്കിക്കൊടുത്തു. ദക്ഷശാപത്തിനാല്‍ ക്ഷയരോഗിയായെങ്കിലും അത് മാസത്തില്‍ പകുതി ദിവസങ്ങളിലേക്കായി ചുരുക്കിക്കൊടുക്കാനിടവന്നതും പൂര്‍വജന്മസുകൃതം മാത്രം.

ശ്രീമഹാദേവന്റെ തിരുനെറ്റി രൂപമായതിനാലും വിരാട് പുരുഷന്റെ കണ്ണിന്റെ സ്ഥാനമായതിനാലും ചന്ദ്രക്കലക്ക് മഹാരുദ്രന്‍ ശിരസില്‍ സ്ഥാനംകൊടുത്ത് ചന്ദ്രശേഖരനായി. ദക്ഷിണാമൂര്‍ത്തി ഭഗവാനറിയാം തന്റെ ജ്യോതിഷശാസ്ത്രത്തില്‍ മനസ്സിന്റെ ചുമതലയും സ്ഥാനവും ഈ ചന്ദ്രനുള്ളതാണ് എന്ന്. മനസ്സിന്റെ ദൗര്‍ബല്യമാണ് ഈ ചന്ദ്രനിലൂടെ പ്രത്യക്ഷപ്പെട്ടതെന്നും ആ ലോകഗുരുവിന് ബോധ്യമുണ്ട്. മനസ്സ് എപ്പോഴും ചഞ്ചലമാണ്. എപ്പോഴൊക്കെ അഹങ്കാരത്തിന്റെ വിത്ത് മുളക്കാന്‍ തുടങ്ങിയാലും അപ്പോഴൊക്കെ മനസ്സ് വഴുതിപ്പോകും.

ഇങ്ങനെയുള്ളവര്‍ യഥാര്‍ത്ഥത്തില്‍ അനന്യതാ ഭാവത്തിലെത്തിയിട്ടില്ല. ഉപാസകന്‍ അടുക്കെയിരിക്കുന്നവന്‍ മാത്രമേ ആകുന്നുള്ളൂ. സാമിപ്യം എന്നത് ആചാരലംഘനത്താല്‍ അകല്‍ച്ചയുമാകാം. കഠിനപ്രയത്‌നത്താല്‍ ആ അടുപ്പം വീണ്ടുമുണ്ടാക്കാന്‍ ചിലപ്പോള്‍ പല ജന്മങ്ങള്‍ വേണ്ടിവന്നേക്കും. അതിനാല്‍ മനസ്സ് അധഃപതിക്കാതിരിക്കാനായെങ്കിലും ആചാരങ്ങള്‍ ശീലിക്കുന്നത് തന്നെ ഉചിതം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.