Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സംസ്‌കരണ പ്ലാന്റില്ല; പന്തളത്ത് മാലിന്യങ്ങള്‍ തള്ളുന്നത് വഴിയോരങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 08:08 pm IST
in Pathanamthitta

പന്തളം: പന്തളം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും മാലിന്യ സംസ്‌കരണത്തിന് മതിയായ സംവിധാനമില്ലാത്തതിനാല്‍ മത്സ്യമാംസാവശിഷ്ടങ്ങളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നത് വഴിയോരങ്ങളിലും നദിയിലും നീര്‍ച്ചാലുകളിലും കാവുകളിലും പുഞ്ചകളിലുമാണ്.

പന്തളം ഗ്രാമപഞ്ചായത്ത് നഗരസഭയായി ഉയര്‍ന്നിട്ടും ഇവിടെ ആവശ്യമനുസരിച്ചുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് നടപടിയായിട്ടില്ല. പന്തളം ചന്തയില്‍ പഞ്ചായത്ത് സ്ഥാപിച്ച ഒരു സംസ്‌കരണ പ്ലാന്റ് മാത്രമാണ് ഇപ്പോഴുമുള്ളത്. ഇത് തീര്‍ത്തും അപര്യാപ്തമാണ്. ഇവിടെത്തന്നെ പച്ചക്കറി, മത്സ്യ, മാംസ വ്യാപാരികള്‍ തൊട്ടു ചേര്‍ന്നുള്ള മുട്ടാര്‍നീര്‍ച്ചാലിലേക്കാണ് അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നത്. ഇതുകൂടാതെ നഗരഹൃദയത്തില്‍ത്തന്നെ കുറുന്തോട്ടയം കവലയില്‍ പന്തളം ചെറിയപാലത്തിനുമുകളില്‍ നിന്നും എല്ലാത്തരം മാലിന്യങ്ങളും തള്ളുന്നതിനാല്‍ നീര്‍ച്ചാല്‍ സര്‍വ്വവിധ പകര്‍ച്ചവ്യാധികളുടെയും ഉറവിടമായി മാറിയിരിക്കുന്നു. നീര്‍ച്ചാല്‍ മാലിന്യവാഹിനിയായത് ഈ നീര്‍ച്ചാല്‍ എത്തിച്ചേരുന്ന കരിങ്ങാലി പാടശേഖരങ്ങള്‍ക്കും സമീപ പഞ്ചായത്തുകളായ ആലപ്പുഴ ജില്ലയിലെ പാലമേല്‍, നൂറനാട് പഞ്ചായത്തുകളിലെ ചില പ്രദേശങ്ങള്‍ക്കും ഭീഷണിയായിരിക്കുകയാണ്.

അച്ചന്‍കോവിലാറിനു കുറുകെയുള്ള പന്തളം വലിയപാലത്തില്‍ വാഹനങ്ങളിലെത്തിക്കുന്ന മാലിന്യങ്ങള്‍ ആറ്റിലേക്കു കളയുന്നതിനാല്‍ വസ്ത്രമലക്കാനോ കുളിക്കാനോ ഉപയോഗിക്കാനാകാത്ത വിധം ആറ്റിലെ വെള്ളവും മലിനമായിരിക്കുന്നു. മെഡിക്കല്‍ മിഷന്‍-നൂറനാട് റോഡില്‍ പൂഴിക്കാട് ചിറമുടിയിലും റോഡരികുകളിലും, പന്തളം-മാവേലിക്കര റോഡില്‍ ഐരാണിക്കുടി പാലത്തിനു സമീപം റോഡിനിരുവശങ്ങളിലും ചാക്കുകളിലാക്കിയ മാംസാവശിഷ്ടങ്ങള്‍ വാഹനങ്ങളിലെത്തിച്ച് ഉപേക്ഷിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ഇങ്ങനെ മാലിന്യങ്ങള്‍ തള്ളുന്നത് രാത്രികാലങ്ങളിലായതിനാല്‍ ഇത്തരക്കാരെ പിടികൂടാനോ നടപടിയെടുക്കാനോ കഴിയാതെ പോലീസും നഗരസഭാധികൃതരും ഇരുട്ടില്‍ തപ്പുകയാണ്. മാലിന്യത്തില്‍ നിന്നുയരുന്ന ദുര്‍ഗ്ഗന്ധം കാരണം ഇതുവഴിയുള്ള യാത്രയും ദുഷ്‌കരമായിരിക്കുകയാണ്.

സമീപ പഞ്ചായത്തുകളായ കുളനടയിലും തുമ്പമണ്ണിലും മെഴുവേലിയിലും പന്തളം തെക്കേക്കരയിലും മാലിന്യ സംസ്‌കരണ പ്ലാന്റ് പേരിനുപോലുമില്ലാത്തതിനാല്‍ സ്ഥിതി വിഭിന്നമല്ല. കുളനടയില്‍ എംസി റോഡരികിലുള്ള മാന്തുക ഒന്നാം പഞ്ചയിലും കുപ്പണ്ണൂരില്‍ രണ്ടാം പുഞ്ചയിലുമാണ് മാലിന്യങ്ങള്‍ തള്ളിയിരുന്നത്. ബിജെപി കുളനട പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റും ഗ്രാമപഞ്ചായത്തംഗവുമായ ജയചന്ദ്രന്‍ മുന്‍കൈയ്യെടുത്ത് കുപ്പണ്ണൂരില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും വഴിയോര വിശ്രമകേന്ദ്രവും പാര്‍ക്കും ഒരുക്കുകയും ചെയ്തതിനാല്‍ ഇവിടുത്തെ മാലിന്യപ്രശ്‌നം പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ഇേപ്പാള്‍ കുപ്പണ്ണൂര്‍-ഉള്ളന്നൂര്‍ റോഡും, കുളനട-പുന്തല റോഡില്‍ കക്കട ഒന്നാം പാലത്തിനു സമീപവും മാലിന്യനിക്ഷേപകേന്ദ്രമായി മാറിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.