Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രജിസ്ട്രേഷന്‍ ഫീസ് 130 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി; കണ്ണൂര്‍ സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നതായി പരാതി

Janmabhumi Online by Janmabhumi Online
Nov 28, 2024, 11:38 am IST
in Kannur
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: പരീക്ഷാഫീസിന്റെ മറവില്‍ വിദൂര വിദ്യാഭ്യാസ ബിരുദ വിദ്യാര്‍ഥികളെ കണ്ണൂര്‍ സര്‍വകലാശാല ചൂഷണം ചെയ്യുന്നതായി പരാതി.

വിദൂരവിദ്യാഭ്യാസം വഴി ഒന്നും രണ്ടും വര്‍ഷത്തെ ബിരുദ പരീക്ഷയ്‌ക്കൊരുങ്ങുന്ന വിദ്യാര്‍ഥികളെയാണ് കനത്ത ഫീസിന്റെ പേരില്‍ സര്‍വകലാശാല പ്രതിസന്ധിയിലാക്കുന്നത്. കണ്ണൂര്‍ സര്‍വകലാശായില്‍ 2011 മുതല്‍ 2017 വരെ വിദൂര വിദ്യാഭ്യാസം വഴി ബിരുദ കോഴ്സിന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളാണ് വെട്ടിലായത്.

കഴിഞ്ഞവര്‍ഷം വരെ വിദ്യാര്‍ഥികള്‍ക്ക് സപ്ലിമെന്ററി, ഇപ്രൂംവ്മെന്റ് പരീക്ഷകള്‍ എല്ലാവര്‍ഷവും എഴുതാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ഒരറിയിപ്പുമില്ലാതെ കഴിഞ്ഞവര്‍ഷം ഈ സമ്പ്രദായം സര്‍വകലാശാല നിര്‍ത്തലാക്കുകയും 2018 മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമായി ചുരുക്കുകയുമായിരുന്നു. ഇതിനെതിരേ വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടപ്പോള്‍ 2011 മുതല്‍ 17 വരെ അഡ്മിഷനെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഒറ്റത്തവണ മേഴ്സിചാന്‍സ് അനുവദിക്കാമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.

അതുപ്രകാരം പുതിയ വിജഞാപനവും വന്നു. എന്നാല്‍ ഒറ്റത്തവണ മേഴ്സി ചാന്‍സ് പരീക്ഷയ്‌ക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയോടൊപ്പം റീ രജിസ്ട്രേഷന്‍ ഫീസ് ഇനത്തില്‍ 5000 രൂപ കൂടി അടയ്‌ക്കണം. ഇതിനുപുറമേ ഓരോ പേപ്പറിനും 2000 രൂപവിതവും നല്‍കണം. അതായത് രണ്ട് പേപ്പര്‍ എഴുതാനുള്ളവര്‍ 9000 രൂപ അടയ്‌ക്കണം. പ്രാക്ടിക്കല്‍ പരീക്ഷയുണ്ടെങ്കില്‍ അതിനും 2000 രൂപ അധികം അടയ്‌ക്കണം. മറ്റു സര്‍വകലാശാലകളിലൊന്നും ഇത്ര കനത്ത ഫീസ് ഇല്ലെന്നും മിക്ക വിദ്യാര്‍ഥികളും ഭീമമായ ഫീസ് അടയ്‌ക്കാന്‍ നിവൃത്തിയില്ലാത്തവരാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

കഴിഞ്ഞവര്‍ഷംവരെ പരീക്ഷ എഴുതാന്‍ രജിസ്ട്രേഷന്‍ ഫീസായി 430 രൂപയാണ് അടച്ചിരുന്നത്. ഒരു വിഷയത്തിന് 130 രൂപയും. ഈ തുകയാണ് ഒറ്റയടിക്ക് പത്തിരട്ടിയിലേറെയായി വര്‍ധിപ്പിച്ചത്. നൂറിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാ
നുള്ളത്. ഈ മാസം 30നാണ് പിഴയില്ലാതെ അപേക്ഷിക്കാനുള്ള അവസാന തീയതി. ഭീമമായ ഫീസ് അടയ്‌ക്കാന്‍ വഴിയില്ലാതെ, പരീക്ഷയെഴുതാനുള്ള അവസാന അവസരവും നഷ്ടമാകുമോ എന്ന ആശങ്കയിലാണ് സാധാരണക്കാരായ വിദ്യാര്‍ഥികള്‍.

Tags: exploitation of graduate studentsExam feeregistration feeKannur University
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വരാജിന്‍റെ ഭാര്യ സരിത (ഇടത്ത്) സ്വരാജ് (വലത്ത്)
Kerala

സ്വരാജിന്റെ ഭാര്യക്ക് നിയമവിരുദ്ധമായി പിഎച്ച് ഡി നല്‍കിയെന്ന് റദ്ദാക്കണമെന്ന്; ഗവര്‍ണര്‍ക്ക് പരാതി

Kerala

ചോദ്യ പേപ്പര്‍ ചോര്‍ച്ച: പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കും

Kerala

ചോദ്യപേപ്പര്‍ ലഭിച്ചില്ല: കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷകള്‍ മുടങ്ങി

Kerala

ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവം: കണ്ണൂര്‍ സര്‍വകലാശാല ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷ പൂര്‍ണമായി റദ്ദാക്കില്ല

Kerala

ചോദ്യ പേപ്പര്‍ അധ്യാപകര്‍ വാട്‌സാപ്പ് വഴി ചോര്‍ത്തിയെന്ന് കണ്ണൂര്‍ സര്‍വകലാശാലയുടെ കണ്ടെത്തല്‍

പുതിയ വാര്‍ത്തകള്‍

സർക്കാരിനും ആരോഗ്യവകുപ്പിനും അടിയന്തര ശസ്ത്രക്രിയ വേണം; കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം സർക്കാരിൻറെ ഗുരുതര വീഴ്ച: എൻ. ഹരി

ഏഷ്യാനെറ്റിൽ ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു.

ധനകാര്യ വകുപ്പിന്റെ നിസഹകരണം; ശബരിമല വിമാനത്താവള പദ്ധതി വൈകുന്നു, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന് അനുമതി ലഭിച്ചില്ല

കയ്യിലുള്ളത് തന്നെ കൊടുക്കുന്ന ആളാണ് അദ്ദേഹം ; കക്കാനും പിടിക്കാനുമല്ല അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് പോയത് ; ടിനി ടോം

രക്ഷാപ്രവർത്തനം വൈകി; കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് ദാരുണാന്ത്യം

പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ് ; മാഗ്നസ് കാള്‍സനും ഗുകേഷും മുന്നില്‍; ഗുകേഷ് ദുര്‍ബലനായ കളിക്കാരനെന്ന് മാഗ്നസ് കാള്‍സന്‍

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി; ആമിർ ഖാൻ

ഇത് ചരിത്രം; ഡോ. സിസാ തോമസ് ചുമതലയേറ്റു, രജിസ്ട്രാർ അനിൽ കുമാറിന്റെ ലോഗിൻ ഐഡി സസ്പെൻ്റ് ചെയ്തു

കഥ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടന്നു.

കോലാപുരി ചപ്പലിനെ അനുകരിച്ചുള്ള പ്രാദയുടെ 1.02 ലക്ഷം രൂപ വിലവരുന്ന ഫാഷന്‍ ചെരിപ്പ് (ഇടത്ത്) മഹാരാഷ്ടയിലെ കോലാപൂരില്‍ പരമ്പരാഗത ചെരിപ്പ് നിര്‍മ്മിക്കുന്നയാള്‍ കോലാപുരി ചപ്പല്‍ ഉണ്ടാക്കുന്നു (വലത്ത്)

പ്രാദ…ഇത് മോശമായി…ആഗോള ഫാഷന്‍ ബ്രാന്‍ഡായ പ്രാദയുടെ 1.02 ലക്ഷം വിലയുള്ള ചെരിപ്പ് ഭാരതത്തിലെ കോലാപുരി ചപ്പലിന്റെ ഈച്ചക്കോപ്പി!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies