Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എഴുത്തിന്റെ സൂര്യതേജസ്

Janmabhumi Online by Janmabhumi Online
May 20, 2017, 08:12 am IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

സൂര്യനോട് ആരാധനയും നക്ഷത്രങ്ങളോട് സ്‌നേഹവും തോന്നുന്നവര്‍. സൂര്യനും നക്ഷത്രവും ചേര്‍ന്ന് ഒരാളായാല്‍ എന്താവും അദ്ദേഹത്തോടുണ്ടാവുക. കെ.പി അപ്പന്‍ മലയാള സാഹിത്യ നിരൂപണരംഗത്ത് അങ്ങനെയായിരുന്നു. മരണമെന്ന കാര്‍മുകിലിനെ പ്രണയിച്ച് മയൂര നൃത്തമാടാന്‍ പോയ അപ്പന്‍ ഓര്‍മയായിട്ട് ഡിസംബര്‍ 15ന് ഏഴു വര്‍ഷമാകുന്നു. മലയാള വായനയ്‌ക്ക് നവീനഭാവുകത്വത്തിന്റെ ആശയാകാശം തുറന്നു തന്ന് കുറെ പുസ്തകങ്ങളിലൂടെ അദ്ദേഹം തിരുശേഷിപ്പായി തീര്‍ന്നിരിക്കുന്നു.

ആശയാഴം കുറഞ്ഞ തടാകക്കുളിയില്‍ തലതുവര്‍ത്തി സമുദ്ര സ്‌നാനം നടത്തിയെന്നു വീമ്പു പറഞ്ഞ ചില നിരൂപകര്‍ക്കു മീതെ അന്നുവരെ മലയാള സാഹിത്യം അനുഭവിക്കാത്ത പുതുവാശയ സൗന്ദര്യത്തിന്റെ വെള്ളിടിയുമായി വരികയായിരുന്നു അപ്പന്‍. മാരാരും മുണ്ടശേരിയും എം.പിശങ്കുണ്ണി നായരും ഡോ.കെ.ഭാസ്‌ക്കരന്‍ നായരും കേസരിയുമൊക്കെ വെട്ടിത്തെളിച്ച നിരൂപണ വഴികളെ നീട്ടിയും വീതികൂട്ടിയും വഴിവിളക്കു സ്ഥാപിച്ചുമൊക്കെയുള്ള കാമ്പു കടഞ്ഞെടുത്ത വരവായിരുന്നു അദ്ദേഹത്തിന്റേത്. .എഴുപതിനൊടുവില്‍ വിപരീത സൗന്ദര്യത്തിന്റെ അംബര ചുംബിയായ ക്ഷോഭിക്കുന്ന സുവിശേഷം എന്ന ആദ്യകൃതിയില്‍ തന്നെ അപ്പന്‍ തന്റെ സവിശേഷ വിചാര ലോകം തുറന്നിട്ടു. ലോക നാടകവേദിയിലെ അസംബന്ധ രീതിയെക്കുറിച്ചുള്ള പ്രവേശക കവാടമായിരുന്നു ഈ പുസ്തകം. തുടര്‍ന്ന് തിരസ്‌കൃത സൗന്ദര്യത്തിന്റെ ഗരിമയുള്‍ക്കൊള്ളുന്ന തിരസ്‌ക്കാരം എന്ന രണ്ടാം പുസ്തകത്തിലൂടെ മലയാള മനസിലേക്കു തന്നെ സാഹിത്യത്തിലെ പുതു ദര്‍ശനത്തിന്റെ പ്രവാചകനായി അപ്പന്‍ കസേര വലിച്ചിട്ട് ഇരിപ്പുറപ്പിച്ചു. തുടര്‍ന്ന് സാമ്യങ്ങളില്ലാത്ത നിരവധി പുസ്തകങ്ങള്‍. ബൈബിള്‍ വെളിച്ചത്തിന്റെ കവചം,ചരിത്രത്തെ അഗാധമാക്കിയ ഗുരുതുടങ്ങി ചിന്തകളുടെ സമുദ്രാഴമുള്ള കൃതികള്‍ വേറേയും.

കഥ,കവിത,നാടകം,നോവല്‍,നിരൂപണം തുടങ്ങി അപ്പന്റെ പേനയുടെ വിശുദ്ധിക്കു മുന്നില്‍ പാപം ഏറ്റു പറഞ്ഞ് പ്രായശ്ചിത്തം നടത്താത്തതൊന്നും നലയാള സാഹിത്യത്തില്‍ ഇല്ല.ലോക സാഹിത്യത്തിലെ പുതിയ വിചാരങ്ങളെയും കൃതികളേയും വായിച്ചും നിരീക്ഷിച്ചും സ്വയം നവീകരിച്ചു പോന്ന അദ്ദേഹം, മലയാള കൃതികളെ അത്തരം വലിയ വീക്ഷണ കോണിലൂടെ വിശാലമായി വായിച്ചെടുത്തു. എണ്ണപ്പെട്ട എഴുത്തുകാര്‍ പോലും തങ്ങളുടെ രചനകളെക്കുറിച്ച് അപ്പന്‍ എന്തു പറയുന്നുവെന്ന് കാത്തിരിക്കുകയായിരുന്നു. ഏറ്റവും ആധുനികനായി നിന്നുകൊണ്ട് പഴമയിലെ പുതുമയും പുതുമയിലെ അതിപുതുമയും അദ്ദേഹം അവതരിപ്പിച്ചു. പഴയ പല പദങ്ങളേയും നവീന ലാവണ്യത്തിന്റെ കമ്മട്ടത്തിലടിച്ച് വേറിട്ട വ്യാഖ്യാനം നല്‍കി. അേദ്ദഹം എഴുതുമ്പോള്‍ ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകിയെപ്പോലെ മലയാളഭാഷ നൃത്തം വെച്ചിരുന്നു. അപ്പന്റെ ഓരോ കൃതിയും ഭാഷയുടേയും സാഹിത്യദര്‍ശനങ്ങളുടേയും ആത്മസുഗന്ധം പൊഴിക്കുന്ന വിശുദ്ധ പുസ്തകങ്ങളായിരുന്നു.

ജീവിതത്തിന്റേയും മരണത്തിന്റേയും പിന്നിലുള്ള നിഗൂഢ സൗന്ദര്യ ശാസ്ത്രത്തേയും രോഗത്തിനു ചുറ്റുവട്ടമുള്ള ലാവണ്യത്തേയും കുറിച്ച് അദ്ദേഹം എഴുതി. രോഗ നിദാന ശാസ്ത്രവും എഴുത്തുകാരന്റെപ്രതിഭയും ചേര്‍ന്നുണ്ടാകുന്ന സര്‍ഗാത്മക വസന്തം അപ്പന്റെ വിചാരശീലത്തിന്റെ ഭാഗമായിരുന്നു.മലയാള നിരൂപണം അപ്പനു മുന്‍പും ശേഷവും എന്ന് രണ്ടായി പിരിഞ്ഞു.അപ്പനുശേഷമുള്ളത് കഴമ്പില്ലാത്ത നിരൂപണകാലം. പണ്ട് കവിതയുടെ കൂമ്പടഞ്ഞുവെന്ന് എന്‍.വി.പറഞ്ഞത് നിരൂപണ രംഗത്ത് സത്യമായിരിക്കുന്നു,കൂമ്പടഞ്ഞു.

എഴുത്തു വിശുദ്ധിപോലെ തന്നെയായിരുന്നു അപ്പന്റെ ജീവിതവും.പുരസ്‌ക്കാരം എഴുത്തുകാരന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നു വിശ്വസിച്ച അദ്ദേഹം,എല്ലാത്തരം പുരസ്‌ക്കാരങ്ങളില്‍ നിന്നും അകന്നു. അനുപമ സുന്ദരമായ ആ മുഖത്ത് എപ്പോഴും ഒരു ജ്ഞാനിയുടെ വെട്ടമുണ്ടായിരുന്നു. മണല്‍ത്തരികളെ നോവിക്കാതെയുള്ള നടത്തം.കോളേജ് മുഴുവനും ഇരമ്പുന്ന ഗുരുസാഗരം പോലെയായിരുന്നു അപ്പന്റെ ക്ലാസ്. മിഴാവിന്റെ മുഴക്കമുള്ള പ്രഭാഷണങ്ങള്‍…എഴുത്തുകാരനും വ്യക്തിയും ഒരുപോലെ ഉന്നതനാകുന്ന ഒരു മഹിത ജീവിതം.

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മുസ്‌ലീം സമുദായത്തെ അവഗണിച്ചാല്‍ തിക്ത ഫലം നേരിടേണ്ടി വരും: സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഉമര്‍ ഫൈസി മുക്കം

അണ്ണാമലൈ (ഇടത്ത്) 58 പേരുടെ മരണത്തിന് കാരണമായ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത, കഴിഞ്ഞ 30 വര്‍ഷമായി ഒളിവിലായിരുന്നു, ഇപ്പോള്‍ തമിഴ്നാട് ഭീകരവാദ വിരുദ്ധ സെല്‍ അറസ്റ്റ് ചെയ്ത മൂന്ന് അല്‍ ഉമ്മ ഭീകരവാദികള്‍

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലുള്‍പ്പെടെ പ്രതികള്‍;30 വര്‍ഷമായി ഒളിവില്‍; ആ മൂന്ന് അല്‍ ഉമ്മ ഭീകരരെ പൊക്കി തമിഴ്നാട് എടിഎസ്;നന്ദി പറഞ്ഞ് അണ്ണാമലൈ

നെടുമ്പാശേരി കൊക്കയ്ന്‍ കടത്ത് : ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 1.67 കിലോ കൊക്കയ്ന്‍

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎല്‍എയും അയോഗ്യരാക്കണമെന്ന് എന്‍സിപി ഔദ്യോഗിക വിഭാഗം

5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ചു : പ്രതി റിയാസുൾ കരീമിനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies