Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനന്യതാബോധം തന്നെ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 08:17 pm IST
in Samskriti

ഭവതുനിശ്ചയദാര്‍ഢ്യാദൂര്‍ദ്ധ്വം ശാസ്ത്രരക്ഷണം

ശാസ്ത്രത്തെ ദുഷിക്കുകയാണോ നാരദഋഷി ചെയ്യുന്നതെന്ന് പതിനൊന്നാം സൂത്രത്തിലെ ഉദാസീനത എന്ന പദത്തില്‍നിന്നും ചിലപ്പോള്‍ സംശയം തോന്നാം. അതിനുള്ള മറുപടികൂടിയാണ് പന്ത്രണ്ടാം സൂത്രം ഭഗവാനുമായി കൂടിച്ചേര്‍ന്ന് അനന്യതാത്വഭാവത്തിലേക്കെത്തുകയെന്നതാണ് ജീവിതലക്ഷ്യം. ആ ലക്ഷ്യപൂര്‍ത്തിക്ക് ഒന്നാം സ്ഥാനം കൊടുത്തശേഷമുള്ള ശാസ്ത്രരക്ഷണമേ ആവശ്യമുള്ളൂവെന്നാണ് ദേവര്‍ഷി നാരദര്‍ ഉദ്ദേശിക്കുന്നതും നിര്‍ദ്ദേശിക്കുന്നതും. അനന്യത എന്ന നിശ്ചയദാര്‍ഢ്യത്തിനുശേഷമുള്ള ശാസ്ത്രരക്ഷണമാണ് ആവശ്യം. അല്ലാതെ ശാസ്ത്രത്തെ ഋഷി തള്ളിക്കളയുന്നില്ല.

ഭഗവത്പ്രാപ്തിക്കുള്ള തീക്ഷ്ണമായ താല്‍പര്യത്തിനിടയില്‍ മറ്റെല്ലാം മറന്നുള്ള സമര്‍പ്പണമാണ്. അതിനാല്‍ വ്യവസ്ഥകള്‍ ബാധകമല്ല. കാരണം സകലകര്‍മങ്ങളും ഭഗവാനിലേക്ക് സമര്‍പ്പിച്ചിരിക്കയാല്‍ കര്‍മഫലമെന്ന ബന്ധനം ബാധകമാകുന്നില്ല. അവര്‍ക്ക് കര്‍മവാസനകള്‍ തന്നെ ഇല്ലാതാകുന്നതിനാല്‍ സല്‍കര്‍മം ദുഷ്‌കര്‍മ്മം എന്ന ഭേദബുദ്ധിയില്ല. വറുത്ത വിത്തുപോലെയാണ് അവരുടെ അവസ്ഥ. അതുവീണ്ടും മുളക്കില്ല. വാസനാബീജം നിശ്ശേഷം നശിക്കുന്നു.

നമ്മുടെ നിയമസംഹിതകളെല്ലാം മനുഷ്യത്വം എന്ന ലക്ഷ്യത്തിലും രാഷ്‌ട്ര സംരക്ഷണമെന്ന കര്‍ത്തവ്യത്തിലും അധിഷ്ഠിതമായാണ് നിര്‍മിച്ചിട്ടുള്ളത്. ഇതിന്റെ നടത്തിപ്പില്‍ എന്തെങ്കിലും തരത്തില്‍ പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണ്. എന്നാല്‍ ചില ഘട്ടത്തില്‍ ആരും ഹര്‍ജി നല്‍കിയില്ലെങ്കിലും കോടതി സ്വമേധയാ ഇടപെട്ട് കേസെടുക്കാറുണ്ട്. അടിസ്ഥാനപരമായ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ് ഭരണ നടത്തിപ്പുകാരുടെ പ്രവര്‍ത്തനമെങ്കില്‍ കോടതിക്കിടപെടാം. അതുപോലെയാണ് നിയമവ്യവസ്ഥകളും ചിട്ടവട്ടങ്ങളുമെല്ലാം. ഭഗവത് പ്രേമമെന്ന ലക്ഷ്യത്തിനു മുന്നില്‍ മറ്റുചിട്ടകള്‍ക്ക് പ്രാധാന്യമില്ല.

നാറാണത്തു ഭ്രാന്തനെപ്പോലെയുള്ളവരെ വ്യവസ്ഥകളുടെ പേരില്‍ അളക്കാനാവില്ല. അദ്ദേഹം ഉമിനീരിട്ട് പ്രതിഷ്ഠ നടത്തിയാലും അത് തന്ത്രശാസ്ത്രങ്ങള്‍ക്കനുസൃതമാണോ എന്ന് വിലയിരുത്താനാവില്ല. ശ്രീനാരായണഗുരുദേവന്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയപ്പോള്‍ അധികാരത്തെച്ചൊല്ലി ചിലര്‍ തര്‍ക്കമുന്നയിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുദേവന്റെ മറുപടികള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള ശേഷി അവരുടെ തര്‍ക്കത്തിനുണ്ടായില്ല.

ഋഷഭദേവന്റെ മലമൂത്രാദി വിസര്‍ജ്യവസ്തുക്കള്‍ക്കുപോലും സുഗന്ധമായിരുന്നുവെന്ന് ഭാഗവതത്തില്‍ പറയുന്നു. രേതസ്പര്‍ശം ശവസ്പര്‍ശം എന്നിങ്ങനെയുള്ള അശുദ്ധികളൊന്നും ചാണകത്തിനും ഗോമൂത്രത്തിനും ബാധകമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

പുതിയ വാര്‍ത്തകള്‍

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.