Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൃക്കടവൂര്‍ ശിവരാജു പൂരനഗരികളിലെ താരം

Janmabhumi Online by Janmabhumi Online
Apr 8, 2017, 10:02 pm IST
in Special Article
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: ഇനി ഉത്സവകാലം. ഇക്കുറിയും പൂരനഗരികളിലെ സൂപ്പര്‍താര പരിവേഷവുമായി ശിവരാജു. തിടമ്പ് ശിരസില്‍ വച്ചാല്‍ തലകുനിക്കില്ലയെന്നത് ശിവരാജുവിനെ പൂരനഗരിയിലെ പ്രിയങ്കരനാക്കുകയാണ്.

തൃക്കടവൂര്‍ എന്ന പ്രദേശത്തെ ഇന്ന് കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ നിറസാന്നിദ്ധ്യമാക്കി മാറ്റിയിരിക്കുകയാണ് ഈ ഗജവീരന്‍. പേരിന് മുന്നിലുള്ള പദപ്രയോഗം പോലെ സാക്ഷാല്‍ മഹാദേവന്റെ പുത്രന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിനു സ്വന്തമാണ് ശിവരാജു. കോന്നി ആനക്കൂട്ടില്‍ നിന്നും തൃക്കടവൂര്‍ ക്ഷേത്രത്തില്‍ എത്തിയ രാജു അറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേരളത്തിലെ തലയെടുപ്പിലെ ഗജരാജാക്കന്‍മാരുടെ കൂട്ടത്തിലേക്ക് എത്തിപ്പെടുന്നത്.

2009ല്‍ തൃശ്ശൂര്‍പൂരത്തില്‍ പാറമേക്കാവ് വിഭാഗത്തില്‍ തിടമ്പാനയുടെ വലതുകൂട്ടായി തല പിടിച്ചുനിന്ന ശിവരാജുവിനെ ആനപ്രേമികള്‍ കൂടുതലുള്ള തൃശ്ശൂര്‍ ജില്ലക്കാര്‍ക്ക് മറക്കാന്‍ കഴിയില്ല. തോട്ടി വടിയുടെ കുത്തല്‍ വേണ്ട ശിവരാജുവിന് ശിരസ് ഉയര്‍ത്താന്‍ എന്നത് ഈ ആനയെ പൂരനഗരികളില്‍ ശ്രദ്ധേയനാക്കി. പിന്നീട് വടക്കന്‍ ജില്ലയിലെ എഴുന്നള്ളത്തുകളില്‍ സജീവസാന്നിദ്ധ്യമാകുകയായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മുഴുവന്‍ മേജര്‍ ക്ഷേത്രങ്ങളിലെയും തിടമ്പ് ശിവരാജുവിന് ഉള്ളതാണ്.

തെക്കന്‍ കേരളത്തില്‍ ശിവരാജുവിനൊപ്പം നില്‍ക്കാന്‍ മറ്റൊരു കരിവീരനില്ലയെന്ന് പറയാം. ശിവരാജുവിന്റെ എഴുന്നള്ളത്ത് ഏക്ക തൂക ഒരുലക്ഷം രൂപയാണ്. ഒരേദിവസം നിരവധി ആവശ്യക്കാര്‍ എത്തിയാല്‍ ലേലത്തില്‍ വയ്‌ക്കും. ആന ശിവരാജുവായതിനാല്‍ നാലും അഞ്ചും ലക്ഷം രൂപവരെ നല്‍കി എഴുന്നള്ളത്തിന് കൊണ്ടുപോകാന്‍ ആന പ്രേമികള്‍ തയ്യാറാണ്. പൂരങ്ങള്‍ക്ക് തുടക്കമായതോടെ ഇനി ശിവരാജുവിന് വിശ്രമം ഇല്ലാത്ത ദിവസങ്ങളാണ്. ഉത്സവകാലം കഴിഞ്ഞാലും ജില്ലക്ക് പുറത്ത് നിന്നും നൂറുകണക്കിനാളുകളാണ് കേരളത്തിന്റെ പലഭാഗത്ത് നിന്നും ശിവരാജുവിനെ കാണാന്‍ തൃക്കടവൂര്‍ ക്ഷേത്രത്തിലെത്തുന്നത് .

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാനാപകടത്തെക്കുറിച്ച് അന്വേഷണത്തിന് സഹായിക്കാന്‍ ഇന്ത്യയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്‍

India

അഹമ്മദാബാദ് വിമാനാപകടം: 294 മൃതദേഹങ്ങള്‍ സിറ്റി സിവില്‍ ആശുപത്രിയിലേക്ക് മാറ്റി

India

പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച അഹമ്മദാബാദില്‍ , വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിക്കും

India

വിമാന ദുരന്തം വിവരണാതീതമായ വേദന: അമിത് ഷാ

India

വിജയ് രൂപാണി യുകെയിലേക്ക് പോയത് ഭാര്യ അഞ്ജലി രൂപാണിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍…വീണ്ടും രൂപാണികുടുംബത്തില്‍ കരിനിഴല്‍

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ഗോപകുമാറിന്റെ വീട്ടിലെത്തി സുരേഷ് ഗോപി,ഡി എന്‍ എ പരിശോധനയ്‌ക്കായി രഞ്ജിതയുടെ സഹോദരന്‍ വെളളിയാഴ്ച അഹമ്മദാബാദിലേക്ക്

പത്ത് മിനിട്ട് വൈകിയതിനാൽ വിമാനം നഷ്ടമായി ; തിരിച്ച് ലഭിച്ചത് ജീവൻ : തന്നെ രക്ഷിച്ചത് മഹാഗണപതിയെന്ന് ഭൂമി ചൗഹാൻ

ഓണ്‍ലൈനില്‍ പണമടച്ചിട്ടും ഓവന്‍ നല്‍കാതെ തട്ടിപ്പ്: ദല്‍ഹി പുഷ്പ വിഹാര്‍ സ്വദേശിയെ തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടി

എയറിന്ത്യ വിമാനത്തിന്‍റെ മുന്‍ഭാഗം അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപമുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ഇടിച്ച് തുളച്ചുകയറി നില്‍ക്കുന്ന നിലയില്‍ (ഇടത്ത്) വിമാനത്തിന്‍റെ വാല്‍ഭാഗം റോഡില്‍ തകര്‍ന്ന് വീണ നിലയില്‍ (വലത്ത്)

30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ മുഴക്കമുള്ള ബൂം ശബ്ദം…രണ്ട് എഞ്ചിനും ഓഫായി…പക്ഷെ പിന്നില്‍ അട്ടിമറിയില്ലെന്ന് വിദഗ്ധര്‍

നിക്ഷേപകരില്‍ നിന്നും കൈപ്പറ്റിയ പണം അടച്ചില്ല: 2 മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് സസ്പന്‍ഷന്‍

ഇസ്ലാമിന് പരിഗണനയൊന്നുമില്ല ; അവരുടെ വിശ്വാസങ്ങളും സംസ്കാരവും ആർക്കും മേൽ അടിച്ചേൽപ്പിക്കാൻ പറ്റില്ല : ബ്രിട്ടനിൽ ഫ്രീ സ്പീച്ച് ബിൽ അവതരിപ്പിച്ചു

ഡോക്ടറായി വിലസിയ മെയില്‍ നഴ്‌സ് അറസ്റ്റില്‍, ചികില്‍സ നടത്തിയത് വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍

വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്ന് ടാറ്റ ഗ്രൂപ്പ് , ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നു

ഇന്ത്യ പാകിസ്ഥാനേക്കാള്‍ പത്ത് വര്‍ഷം പിറകിലാണ് ; നമുക്ക് ഒപ്പമെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത് : ഷഹീദ് അഫ്രീദി

ഡൽഹി – ഗാസിയാബാദ് ട്രെയിൻ പാളം തെറ്റി ; ആയിരങ്ങളുടെ ജീവൻ കാത്ത് രക്ഷിച്ചത് ലോക്കോ പൈലറ്റിന്റെ മനോധൈര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies