Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നിലമ്പൂര്‍ ഗേറ്റ് വേ പദ്ധതി വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2017, 11:40 am IST
in Malappuram

നിലമ്പൂര്‍: യുഡിഎഫ് സര്‍ക്കാരിന്റെ ഉദ്ഘാടനമേളയില്‍ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ട നിലമ്പൂര്‍ ഗേറ്റ് വേ പദ്ധതി വിവാദത്തില്‍. നിലമ്പൂരിനെ പ്രധാന ടൂറിസം കവാടമാക്കി മാറ്റുമെന്നായിരുന്നു അധികൃതര്‍ പദ്ധതി ആരംഭിച്ചപ്പോള്‍ നല്‍കിയ വാഗ്ദാനം.

വടംപുറം പാലം മുതല്‍ വെളിയംതോട് വരെയുള്ള ഏഴ് കിലോമീറ്ററാണ് പദ്ധതി പ്രദേശം. അന്നത്തെ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെയും നഗരസഭാ അദ്ധ്യക്ഷനായിരുന്ന മകന്‍ ആര്യാടന്‍ ഷൗക്കത്തിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഒരുകോടി രൂപ മുടക്കി പദ്ധതി തുടങ്ങിയത്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടികൂട്ട് പരിപാടിയായിരുന്നു ഇതെന്ന് വ്യക്തം.

പ്രവേശ കവാടത്തില്‍ ടൈലുകള്‍ പാകുകയും നടപ്പാതയും വിശ്രമ സ്ഥലവും ഒരുക്കിയിയിരുന്നു. സഞ്ചാരികള്‍ക്ക് ലഘുഭക്ഷണം നല്‍കാന്‍ രണ്ട് കഫ്റ്റീയിയകളും തുടങ്ങി. അതിലൊന്നിന്റെ നടത്തിപ്പവകാശം കുടുംബശ്രീക്കും മറ്റൊന്ന് സ്വകാര്യവ്യക്തിക്കുമാണ് നല്‍കിയിരുന്നത്. ടൂറിസത്തിന് പ്രാധാന്യം കൊടുത്തെന്ന് പറയുമ്പോഴും ഇവിടെ മതിയായ സുരക്ഷയൊരുക്കാന്‍ പോലും അധികൃതര്‍ക്കായില്ല. കുടുംബശ്രീ നടത്തുന്ന കഫ്റ്റീരിയ കഴിഞ്ഞ വര്‍ഷം ബസ് ഇടിച്ച് തകര്‍ന്നു. ഏത് നിമിഷവും നിലംപൊത്താവുന്ന കഫ്റ്റീരിയയില്‍ ഇപ്പോഴും ഒരു ടീഷോപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. അറ്റകുറ്റപ്പണി നടത്താമെന്ന് നഗരസഭയും ഡിടിപിസിയും പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നുമായിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കഫ്റ്റീരിയകളില്‍ കച്ചവടം നടത്താന്‍ ആര്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് ടൂറിസം മന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഈ സാഹചര്യത്തില്‍ ആരുടെ ഒത്താശയോടെയാണ് കഫ്റ്റീരിയകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പൊതുജനങ്ങള്‍ക്ക് മനസിലാകുന്നില്ല. ഇതിന്റെ വാടക വാങ്ങുന്നതാരാണെന്നും വ്യക്തമല്ല. നഗരസഭ, ഡിടിപിസി അധികൃതരും ഈ കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

രാഷ്‌ട്രീയ ഒത്താശയോടെ ഏതാനും ലീഗുകാരാണ് കഫ്റ്റീരിയ കൈകാര്യം ചെയ്യുന്നത്. ഒരു വര്‍ഷമായിട്ടും നഗരസഭ കഫ്റ്റീയരികള്‍ക്ക് നമ്പര്‍ അനുവദിക്കാത്തതിലും ദുരൂഹതയുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ ഇടക്കിടെ നടത്തിപ്പുകാര്‍ മാറുന്നുണ്ട്. ആറാമത്തെ ആളാണ് ഇപ്പോള്‍ ക്ഫ്റ്റീരിയ നടത്തുന്നത്. ദിവസവും ഒരാള്‍ വന്ന് നൂറുരൂപ വാടകയിനത്തില്‍ വാങ്ങാറുണ്ടെന്ന് നടത്തിപ്പുകാരന്‍ പറഞ്ഞു. നിലമ്പൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ബിനാമിയാണ് നിലവിലെ ഈ സ്വയം പ്രഖ്യാപിത മുതലാളി. നിയമസഭയില്‍ ടൂറിസം മന്ത്രി നിലമ്പൂര്‍ ഗേറ്റ് വേ പദ്ധതിയെ കുറിച്ച് വിശദീകരിച്ചതോടെ വീണ്ടും വിവാദത്തിന് തിരികൊളുത്തിരിയിക്കുകയാണ്. വൈകാതെ ഇതിനൊരു പരിഹാരമാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും
Idukki

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Thiruvananthapuram

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

പുതിയ വാര്‍ത്തകള്‍

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.