Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നിലമ്പൂര്‍ ഗേറ്റ് വേ പദ്ധതി വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2017, 11:40 am IST
in Malappuram

നിലമ്പൂര്‍: യുഡിഎഫ് സര്‍ക്കാരിന്റെ ഉദ്ഘാടനമേളയില്‍ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ട നിലമ്പൂര്‍ ഗേറ്റ് വേ പദ്ധതി വിവാദത്തില്‍. നിലമ്പൂരിനെ പ്രധാന ടൂറിസം കവാടമാക്കി മാറ്റുമെന്നായിരുന്നു അധികൃതര്‍ പദ്ധതി ആരംഭിച്ചപ്പോള്‍ നല്‍കിയ വാഗ്ദാനം.

വടംപുറം പാലം മുതല്‍ വെളിയംതോട് വരെയുള്ള ഏഴ് കിലോമീറ്ററാണ് പദ്ധതി പ്രദേശം. അന്നത്തെ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെയും നഗരസഭാ അദ്ധ്യക്ഷനായിരുന്ന മകന്‍ ആര്യാടന്‍ ഷൗക്കത്തിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഒരുകോടി രൂപ മുടക്കി പദ്ധതി തുടങ്ങിയത്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടികൂട്ട് പരിപാടിയായിരുന്നു ഇതെന്ന് വ്യക്തം.

പ്രവേശ കവാടത്തില്‍ ടൈലുകള്‍ പാകുകയും നടപ്പാതയും വിശ്രമ സ്ഥലവും ഒരുക്കിയിയിരുന്നു. സഞ്ചാരികള്‍ക്ക് ലഘുഭക്ഷണം നല്‍കാന്‍ രണ്ട് കഫ്റ്റീയിയകളും തുടങ്ങി. അതിലൊന്നിന്റെ നടത്തിപ്പവകാശം കുടുംബശ്രീക്കും മറ്റൊന്ന് സ്വകാര്യവ്യക്തിക്കുമാണ് നല്‍കിയിരുന്നത്. ടൂറിസത്തിന് പ്രാധാന്യം കൊടുത്തെന്ന് പറയുമ്പോഴും ഇവിടെ മതിയായ സുരക്ഷയൊരുക്കാന്‍ പോലും അധികൃതര്‍ക്കായില്ല. കുടുംബശ്രീ നടത്തുന്ന കഫ്റ്റീരിയ കഴിഞ്ഞ വര്‍ഷം ബസ് ഇടിച്ച് തകര്‍ന്നു. ഏത് നിമിഷവും നിലംപൊത്താവുന്ന കഫ്റ്റീരിയയില്‍ ഇപ്പോഴും ഒരു ടീഷോപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. അറ്റകുറ്റപ്പണി നടത്താമെന്ന് നഗരസഭയും ഡിടിപിസിയും പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നുമായിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കഫ്റ്റീരിയകളില്‍ കച്ചവടം നടത്താന്‍ ആര്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് ടൂറിസം മന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഈ സാഹചര്യത്തില്‍ ആരുടെ ഒത്താശയോടെയാണ് കഫ്റ്റീരിയകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പൊതുജനങ്ങള്‍ക്ക് മനസിലാകുന്നില്ല. ഇതിന്റെ വാടക വാങ്ങുന്നതാരാണെന്നും വ്യക്തമല്ല. നഗരസഭ, ഡിടിപിസി അധികൃതരും ഈ കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

രാഷ്‌ട്രീയ ഒത്താശയോടെ ഏതാനും ലീഗുകാരാണ് കഫ്റ്റീരിയ കൈകാര്യം ചെയ്യുന്നത്. ഒരു വര്‍ഷമായിട്ടും നഗരസഭ കഫ്റ്റീയരികള്‍ക്ക് നമ്പര്‍ അനുവദിക്കാത്തതിലും ദുരൂഹതയുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ ഇടക്കിടെ നടത്തിപ്പുകാര്‍ മാറുന്നുണ്ട്. ആറാമത്തെ ആളാണ് ഇപ്പോള്‍ ക്ഫ്റ്റീരിയ നടത്തുന്നത്. ദിവസവും ഒരാള്‍ വന്ന് നൂറുരൂപ വാടകയിനത്തില്‍ വാങ്ങാറുണ്ടെന്ന് നടത്തിപ്പുകാരന്‍ പറഞ്ഞു. നിലമ്പൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ബിനാമിയാണ് നിലവിലെ ഈ സ്വയം പ്രഖ്യാപിത മുതലാളി. നിയമസഭയില്‍ ടൂറിസം മന്ത്രി നിലമ്പൂര്‍ ഗേറ്റ് വേ പദ്ധതിയെ കുറിച്ച് വിശദീകരിച്ചതോടെ വീണ്ടും വിവാദത്തിന് തിരികൊളുത്തിരിയിക്കുകയാണ്. വൈകാതെ ഇതിനൊരു പരിഹാരമാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

Kerala

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

Local News

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

Gulf

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

Gulf

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

പുതിയ വാര്‍ത്തകള്‍

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?

തിരുവനന്തപുരത്ത് ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.