Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മഹാശിവരാത്രി: പെരിയാറിന്റെ ഇരുകരകളിലും ജനസാഗരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2017, 11:25 pm IST
in Ernakulam

ആലുവ: ശിവരാത്രി ബലിതര്‍പ്പണത്തിനായി ജനങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ ആലുവ പെരിയാറിന്റെ ഇരുകരകളും ജനസാഗരമായി. ഇന്നലെ വൈകിട്ടോടെ പെരിയാര്‍ തീരത്തേക്ക് ആരംഭിച്ച ഒഴുക്ക് ഇന്ന് പുലര്‍ച്ചെയും തുടരുകയാണ്. ആലുവ നഗരസഭ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ആലുവ അദൈ്വതാശ്രമം എന്നിവയുടെ നേതൃത്വത്തില്‍ ഭക്തര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മണപ്പുറത്തെ താത്കാലിക മുനിസിപ്പല്‍ ഓഫീസില്‍ ഇന്നലെ വൈകിട്ട് പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ മുഴുവന്‍ കൗണ്‍സിലര്‍മാരും മേല്‍നോട്ടം വഹിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ബലിതര്‍പ്പണം ആരംഭിച്ചത്. ഇന്ന് ഉച്ചവരെ ശിവരാത്രി ബലിതര്‍പ്പണചടങ്ങുകള്‍ നീണ്ടുനില്‍ക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്ത് ലക്ഷത്തോളം പേര്‍ എത്തിച്ചേരും.

മണപ്പുറത്തെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ദേവസ്വം ബോര്‍ഡും അദൈ്വതാശ്രമത്തിലെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റുമാണ് നേതൃത്വം നല്‍കുന്നത്. മണപ്പുറത്ത് ദേവസ്വം ബോര്‍ഡ് ഒരേ സമയം 600 പേര്‍ക്ക് തര്‍പ്പണത്തിന് സൗകര്യമുള്ള ബലിത്തറ ഒരുക്കിയിട്ടുണ്ട്. ദേവസ്വത്തിന്റെ പുരോഹിതന്മാരാണ് ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത്. ഇതിന് പുറമെ 100 ഓളം താല്‍കാലിക ബലിത്തറകളുണ്ട്. അദൈ്വതാശ്രമത്തില്‍ ഒരേസമയം 4000ത്തോളം പേര്‍ക്ക് തര്‍പ്പണ സൗകര്യമൊരുക്കിയിരുന്നു.

ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് നഗരസഭയുടെ നേതൃത്വത്തില്‍ മൂന്ന് ആഴ്ചയോളം നീണ്ടു നില്‍ക്കുന്ന വ്യാപാരമേളയും വിനോദ പരിപാടികളുമുണ്ട്. 200 ഓളം സ്റ്റാളുകളുമുണ്ട്. താല്‍ക്കാലിക നഗരസഭാ ഓഫീസ്, പോലീസ് സ്‌റ്റേഷന്‍, ഫയര്‍ സ്‌റ്റേഷന്‍, കെഎസ്ഇബി ഓഫീസ്, കെഎസ്ആര്‍ടിസി ഓഫീസ്, ജില്ലാ ആശുപത്രിയുടെ പ്രഥമ ശുശ്രൂഷ യൂണിറ്റ്, ഹോമിയോ ചികിത്സാ യൂണിറ്റ്, മീഡിയ സെന്റര്‍ എന്നിവ വ്യാപാരമേള അവസാനിക്കും വരെ മണപ്പുറത്തുണ്ടാകും. കൂടാതെ ഇന്നും നാളെയും കെഎസ്ആര്‍ടിസി ഓഫീസ്, താലൂക്ക് ഓഫീസ് താലൂക്ക് ആശുപത്രിയുടെ പ്രഥമ ശുശ്രൂഷ യൂണിറ്റ് എന്നിവയും മണപ്പുറത്തുണ്ടാകും.

കൊട്ടാരക്കടവില്‍നിന്ന് മണപ്പുറത്തേയ്‌ക്ക് നിര്‍മ്മിച്ച സ്ഥിരം നടപ്പാലം ജനങ്ങള്‍ക്ക് ഏറെ സൗകര്യമായി.

30 ലക്ഷം രൂപ ചെലവഴിച്ചാണ് മണപ്പുറം ദീപാലങ്കൃതമാക്കിയത്. നഗരസഭയുടെയും ജില്ലാ ആശുപത്രിയുടെയും മറ്റ് സ്വകാര്യ ആംബുലന്‍സുകളും സുരക്ഷക്കായി സജ്ജീകരിച്ചിരുന്നു. തോട്ടക്കാട്ടുകര മുതല്‍ ആല്‍ത്തറ വരെയും പാലസ് റോഡ് മുതല്‍ കൊട്ടാരക്കടവ് വരെയും വഴിയോര കച്ചവടം നിരോധിച്ചതും ഭക്തജനങ്ങള്‍ക്ക് സൗകര്യമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

പുതിയ വാര്‍ത്തകള്‍

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.