Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ജാതിവിവേചനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2017, 03:15 pm IST
in Wayanad

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ജാതിവിവേചനം നടക്കുന്നതായി നാഡോ (നാഷണല്‍ അലയന്‍സ് ഓഫ് ദളിത് ഓര്‍ഗനൈസേഷന്‍സ്) ആരോപിച്ചു. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ 2016 ജനുവരിയില്‍ സ്ഥാനം ഒഴിഞ്ഞതാണ്. തല്‍സ്ഥാനത്ത് മന്ത്രിയുടെ ഇഷ്ടക്കാരെ നിയമിക്കാന്‍ നീക്കം നടക്കുന്നുണ്ട്. പുതുതായി വിസിയെ ശിപാര്‍ശ ചെയ്യുവാന്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റി ഡോ. നാണു, ജോ. പി.പി. ബാലകൃഷ്ണന്‍, ഡോ. പ്രഭാകരന്‍ എന്നിവരുടെ പേര് നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ നിന്നും ഒരാളെ നിയമിക്കുന്നതിനായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. തുടര്‍ന്നുവന്ന ഇടതുപക്ഷ ഗവണ്‍മെന്റ് ഈ റാങ്ക് ലിസ്റ്റില്‍ നിന്നും ആളെ നിയമിക്കുന്നതിന് പകരം പുതിയ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് പുതിയ ആളെ നിയമിക്കാന്‍ നീക്കം നടത്തുകയാണ്.

വെറ്ററിനറി സര്‍വകലാശാലക്കൊപ്പം വിസിയുടെ ഒഴിവുണ്ടായിരുന്ന ഫിഷറീസ് സര്‍വകലാശാലയിലെ നിയമനത്തിനും അന്ന് യുഡിഎഫ് ഗവണ്‍മെന്റ് ശ്രമിച്ചിരുന്നു. ഇടതുപക്ഷ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം ഫിഷറീസ് വിസിയെ ലസ്റ്റില്‍ നിന്നും നിയമിക്കുകയും വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ നിയമനം മാത്രം നീട്ടിക്കൊണ്ടുപോവുകയും ചെയ്യുകയാണ്. ഇതില്‍ ദുരൂഹതയുണ്ട്. നിലവിലുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിടാതെ പുതിയൊരു കമ്മിറ്റി രൂപീകരിക്കുവാനുള്ള കാരണവും വ്യക്തമല്ല. നിലവില്‍ റാങ്ക് ലിസ്റ്റിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയോഗ്യതയില്ലാത്തപ്പോള്‍ പുതിയ ആളെ നിയമിക്കുന്നതിന്റെ കാരണവും അജ്ഞാതമാണ്.

മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറാണ് ഇതിന് പിന്നിലെന്നും പുതിയ നിയമനത്തിന് തെരഞ്ഞെടുക്കുന്നയാള്‍ മന്ത്രിക്ക് വേണ്ടപ്പെട്ട ആളാണെന്നും നാഡോ ഭാരവാഹികള്‍ പറഞ്ഞു. ഫിഷറീസ് സര്‍വകലാശാല വിസിയായി നിയോഗിച്ചിട്ടുള്ളത് കോണ്‍ഗ്രസ് നേതാവിന്റെ മകനെയാണ്. രാഷ്‌ട്രീയം നോക്കിയല്ല നിയമനം നടത്തുന്നത് ജാതിയാണ് പ്രശ്‌നമെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. ലിസ്റ്റിലുള്ള ഡോ. നാണു, ഡോ. പി.പി. ബാലകൃഷ്ണന്‍ എന്നിവര്‍ പട്ടികജാതിക്കാരാണ്. ലിസ്റ്റ് അട്ടിമറിച്ച് 18 വര്‍ഷം പ്രഫസര്‍മാരായിരുന്ന ഇവരെ മാറ്റി നിര്‍ത്തി പുതിയ കമ്മിറ്റി തെരഞ്ഞെടുക്കുന്നവരെ വിസിയാക്കുന്നതിന് കൃഷിമന്ത്രി നടത്തുന്ന നീക്കം മുഖ്യമന്ത്രിയുടെ അറിവോടെ ആണോഎന്നും സര്‍വകലാശാല യുടെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിലെ അംഗമായ സി.കെ. ശശീന്ദ്രന്‍ എംഎല്‍എ ഇടപെട്ട് തെറ്റ് തിരുത്താത്ത്പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നാഡോ സംസ്ഥാന ചെയര്‍മാന്‍ പി.കെ. രാധാകൃഷ്ണന്‍, ജില്ലാ വൈസ്പ്രസിഡന്റുമാരായ പി.ആര്‍. കൃഷ്ണന്‍കുട്ടി, വി.കെ. ബിനു, ജില്ലാജനറല്‍ സെക്രട്ടറി കെ. വേലപ്പന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി പെരുമ്പാവൂരില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

Kerala

ജ്യോതിഷാലയത്തില്‍ വില്‍പനയ്‌ക്കായി കഞ്ചാവ് സൂക്ഷിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പ് കടിച്ചു, ഒന്നാം ക്ലാസുകാരനെ രക്ഷിക്കാൻ ആന്‍റിവെനം കിട്ടിയില്ല; കൊണ്ടോട്ടിയിൽ വിദ്യാര്‍ത്ഥി മരിച്ചു

Thiruvananthapuram

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി

Kerala

കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം; ജനം ടിവി സംഘത്തിന് നേരെയും സിപിഎം ആക്രമണം

പുതിയ വാര്‍ത്തകള്‍

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാരിന് ജൂൺ 16 വരെ സമയം അനുവദിച്ച് ഹൈക്കോടതി

എല്ലാത്തിനും സമ്മതം… നിറം മുതൽ സ്റ്റിക്കറും ലൈറ്റും വരെ; 18 തരം മോഡിഫിക്കേഷനുകൾക്ക് പച്ചക്കൊടി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ഇനി പെട്രോള്‍ വേണ്ട… രാജ്യത്തെ ആദ്യത്തെ എഥനോള്‍ കാര്‍ റെഡി; വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യൂവല്‍ പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സജ്‌ന; ഒപ്പം റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.