Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഏലം ലേല കേന്ദ്രം കിട്ടാത്തതിന്റെ ജാള്യത മറക്കാന്‍ മന്ത്രി മണി കേന്ദ്രത്തെ പഴിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2017, 09:14 pm IST
in Idukki

ഇടുക്കി:  കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പുത്തന്‍ നടപടികളെത്തുടര്‍ന്ന് ഏലം വില 1500 രൂപയോളം ഉയരുകയും, ഏലം കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താതിരിക്കുകയും ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ മന്ത്രി മണി കുറ്റപ്പെടുത്തുന്നതിന് പിന്നില്‍ മറ്റുചില കാരണങ്ങളാണെന്ന് ബിജെപി സംസ്ഥാനകമ്മിറ്റി അംഗം പി.എ.വേലുക്കുട്ടന്‍ അഭിപ്രായപ്പെട്ടു. മന്ത്രിയുടെ സഹോദരന്‍ എം.എം.ലമ്പോധരന്‍ ലേലകേന്ദ്രത്തിനായി പുലരി പ്ലാന്റേഷന്റെ പേരില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

അന്നത്തെ ബിജെപി ജില്ല നേതൃത്വം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വന്തമായി ഗോഡൗണോ, ഏലം തൂക്കാന്‍ ത്രാസോ പോലും ഇല്ലാത്ത കമ്പിനിയുടെ ബാങ്ക് ബാലന്‍സ് 7000 രൂപ മാത്രമായിരുന്നു.

ദിനം പ്രതി 10 കോടിയോളം രൂപയുടെ വിനിമയം നടത്തേണ്ട ലേലകേന്ദ്രത്തിന് വേണ്ട യാതൊരു അടിസ്ഥാന സൗകര്യ

വും ഇല്ല എന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഹോദരന് ലേലകേന്ദ്രം ലഭിക്കാതിരുന്നത്. ഇതിന്റെ ജാള്യത മറയ്‌ക്കുവാനാണ് പ്രസ്തുത കമ്പിനിയുടെ ആസ്ഥാനമന്ദിര ശിലാസ്ഥാപനസമയത്ത് മന്ത്രി അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് പി.എ.വേലുക്കുട്ടന്‍ ആരോപിച്ചു.

ഏലം മേഖല നേരിടുന്ന വലിയ പ്രതിസന്ധി അമിത വൈദ്യുതി നിരക്കാണ്.  കര്‍ഷകര്‍ വ്യാവസായിക വൈദ്യുതി നിരക്കാണ് നല്‍കേണ്ടിവരുന്നത്. ഇത് ഏകദേശം യുണിറ്റിന് ഏഴു രൂപയോളം വരും. തമിഴ്‌നാട്ടില്‍ ഏലം കര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യുതിനല്‍കുമ്പോഴാണ് വൈദ്യുതി മന്ത്രിയുടെ നാട്ടില്‍ കര്‍ഷകരെ ദുരിതത്തിലാക്കുന്നത്.

കാര്‍ഷിക താരിഫ് അനുസരിച്ച് വൈദ്യുതി ലഭിച്ചാല്‍ നിസാര ബില്‍മാത്രമേ കര്‍ഷകര്‍ക്ക് അടയ്‌ക്കേണ്ടിവരികയുള്ളൂ. യുഡിഎഫ് സര്‍ക്കാര്‍ അധികവൈദ്യുതി ചാര്‍ജ് നല്‍കിയ കര്‍ഷകര്‍ക്ക് 20 കോടി രൂപ അനുവദിച്ചെങ്കിലും ധനമന്ത്രി തോമസ് ഐസക് ഈ ഫണ്ട് വിനിയോഗിക്കുവാന്‍ സമ്മതിക്കുന്നില്ല. ഏലം കര്‍ഷകരെ രക്ഷിക്കുമെന്ന്

ഉറപ്പ് നല്‍കി കര്‍ഷകരുടെയും കര്‍ഷക സംഘടനകളുടെയും വോട്ടു നേടി ജയിച്ച മന്ത്രി കര്‍ഷകരുടെ രക്ഷയ്‌ക്കായി സ്വന്തം പാര്‍ട്ടിയെയും പാര്‍ട്ടിയുടെ ധന മന്ത്രിയെയും കാര്യങ്ങള്‍  ബോധ്യപ്പെടുത്താത് തികഞ്ഞ കര്‍ഷ വഞ്ചനയാണ്.

40 വര്‍ഷമായി ഏലം കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച്  റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കേന്ദ്രഗവര്‍മെന്റ് സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷന്‍ മാനേജ്‌മെന്റിനെ ചുമതലപ്പെടുത്തുകയും മാസങ്ങളോളം വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുകയുമുണ്ടായി.

ഏലം മേഖലയിലെ പ്രതിസന്ധി അഴിമതി, ലേലകേന്ദ്രങ്ങളില്‍ നടത്തുന്ന കര്‍ഷക ചൂഷണം എന്നിവ പഠിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായി ജനുവരിയില്‍ കേന്ദ്രഗവര്‍മെന്റ് എം.പിമാരുടെ സംഘത്തെ അയക്കുകയും അവര്‍ പുറ്റടി സ്‌പൈസസ് പാര്‍ക്കിലെത്തി എല്ലാവിധ ആളുകളുമായി ആശയവിനിമയം നടത്തുകയും കേന്ദ്രവാണിജ്യവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇനിയും പരിഹക്കാനാവാത്ത പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കുമെന്നും വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് കുറച്ച് കര്‍ഷകരെ രക്ഷിക്കുവാന്‍ കഴിയാത്ത മന്ത്രി രാജി വച്ച് ജനങ്ങളോടു മാപ്പ് പറയണമെന്നും പി.എ.വേലുക്കുട്ടന്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

Astrology

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.