Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വനവാസികള്‍ക്ക് അവഗണനകൃഷിചെയ്യുന്നതിന് പാറക്കെട്ട്അ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2017, 08:51 pm IST
in Palakkad

ഗളി: സംസ്ഥാനത്ത് വനവാസികളോടുള്ള സര്‍ക്കാര്‍ അവഗണന തുടരുന്നു. ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതിലും അവ നല്‍കുന്നതിലും ഇരുമുന്നണികളും ഇവരോട് ഒരേ നിലപാടാണ് സ്വീകരിക്കുന്നത്.കോടിക്കണക്കിന് രൂപ ദുര്‍വ്യയം ചെയ്യുന്നുവെന്ന് മാത്രമല്ല അര്‍ഹതയുള്ളവര്‍ പോലും അവഗണിക്കപ്പെടുകയാണ്.

ഏറ്റവും ഒടുവിലായി അട്ടപ്പാടിയിലെ വനവാസികള്‍ക്ക് കൃഷിചെയ്യുന്നതിനായി സര്‍ക്കാര്‍ നല്‍കിയ ഭൂമി പാറയും കരിങ്കല്ലും നിറഞ്ഞവ. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെയും സുപ്രീംകോടതിയുടെയും നിര്‍ദ്ദേശാനുസരണമാണ് പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

നിരവധി തവണ യോഗങ്ങള്‍ ചേര്‍ന്നെങ്കിലും തീരുമാനമായില്ല.മണ്ണാര്‍ക്കാട് വനംവകുപ്പിന് കീഴില്‍ 10.722 ഏക്കര്‍ നിക്ഷിപ്തവനഭൂമി ഭൂരഹിത പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ പുനരധിവാസത്തിനായി നീക്കിവച്ചിരുന്നു. റവന്യൂ-വനം-പട്ടികവര്‍ഗ്ഗ വികസനവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഏഴുതവണയാണ് സ്ഥലത്ത് പരിധോധന നടത്തിയത്. ഈപരിശോധനക്കുശേഷം 2717 ഏക്കര്‍ ഭൂമി പുനരധിവാസത്തിന് അനുയോജ്യമാണെന്നും കണ്ടെത്തി. പട്ടികവര്‍ഗ്ഗ ഭൂകൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവകുപ്പ് പ്രകാരം ഒരുകുടുംബത്തിന് ഒരേക്കര്‍ ഭൂമി അനുവദിച്ചു നല്‍കുവാനാണ് സര്‍ക്കാര്‍ ഉത്തരവായത്. ഇതിലേക്കായി ഒറ്റപ്പാലം സബ് കള്കടറുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ 192 ഊരുകളിലും സര്‍വേ നടത്തിയിരുന്നു.പൂര്‍ണ്ണമായും ഭൂരഹിതരായ കുടുംബങ്ങള്‍ക്കാണ് ഭൂമി നല്‍കാന്‍ തീരുമാനമായത്.

എന്നാല്‍ ഈ ഭൂമിയാകട്ടെ ഒരു തരത്തിലും കൃഷിയോഗ്യമല്ല. കുത്തനയുള്ളതും കരിമ്പാറകള്‍ നിറഞ്ഞതുമാണ് സ്ഥലങ്ങള്‍. ഈ പ്രദേശത്ത് വെള്ളം ലഭ്യമായിട്ട് മാസങ്ങളായി.

വനവാസികള്‍ക്ക് ഇവ ലഭിച്ചാല്‍ യാതൊരുപ്രയോജനവുമില്ലെന്ന് ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ കഴിയും. ജില്ലാ തലസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അട്ടപ്പാടിയിലെ 517 കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ ഭൂമി നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ ആദ്യഘട്ടമായി 57 കുടുംബങ്ങള്‍ക്കാണ് ഭൂമി കൈമാറ്റത്തിന് ഉത്തരവായത്.

ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന കളക്ടറുടെ നിര്‍ദ്ദേശാനുസരണമാണ് കഴിഞ്ഞദിവസം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.

കൃഷിക്കും വാസസ്ഥലത്തിനും അനുയോജ്യമായ ഭൂമി നല്‍കണമെന്നാണ് ഉത്തരവെങ്കിലും സര്‍വ്വേ നടപടി പൂര്‍ത്തീകരിച്ചപ്പോള്‍ വനവാസികള്‍ക്ക് ലഭിച്ചത് തികച്ചും പാറകള്‍ നിറഞ്ഞ സ്ഥലം. ജില്ലാ കളക്ടര്‍ ചെയര്‍മാനും ഡിഎഫ്ഒ, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ അംഗങ്ങളുമായി രൂപീകരിച്ചിട്ടുള്ള ജില്ലാതല സമിതിയാണ് സ്ഥലം കണ്ടെത്തി വനവാസികള്‍ക്ക് ഭൂമി നല്‍കുവാനുള്ള തീരുമാനം കൈകൊണ്ടത്.

വനവാസികള്‍ക്ക് കൃഷി ചെയ്യാനായി ജല,റോഡ് സൗകര്യങ്ങളൊന്നും ഇല്ലാത്ത ചെങ്കുത്തായ പാറകളും കൊക്കയും നിറഞ്ഞ സ്ഥലം നല്‍കിയതിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലത്തിലെ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ബിജെപി അഗളി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി അഗളി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാകേഷ് ബാബു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

India

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

പുതിയ വാര്‍ത്തകള്‍

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.