Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നീലിക്കോണത്തെ പൊതുശ്മശാന നിര്‍മാണം; നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2017, 04:07 pm IST
in Kollam

പത്തനാപുരം: നീലിക്കോണത്തെ പഞ്ചായത്ത് വക ഭൂമിയില്‍ പൊതുശ്മശാനമുള്‍പ്പടെയുളള നിര്‍മാണപ്രവര്‍ത്തങ്ങള്‍ നടത്താനുള്ള പഞ്ചായത്തിന്റെ ശ്രമത്തിനെതിരെ വീണ്ടും പ്രദേശവാസികളുടെ പ്രതിഷേധം.

ജെസിബി ഉപയോഗിച്ച് മണ്ണ് എടുക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ 11ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.നജീബ് മുഹമ്മദിന്റെ നേതൃത്വത്തില്‍ 18 മെമ്പര്‍മാരാണ് പൊതുശ്മാശനത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്ഥലത്തെത്തിയത്. ജെസിബി ഉപയോഗിച്ച് മണ്ണെടുക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നിര്‍മാണം തടയുകയായിരുന്നു. സ്ത്രീകള്‍ അടക്കമുളളവര്‍ ജെസിബിക്ക് മുന്നില്‍ കുത്തിയിരുന്നു. ഇതിനിടെ വാര്‍ഡ് മെമ്പര്‍മാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമായി. പത്തനാപുരം എസ്‌ഐ പ്രവീണിന്റെ നേതൃത്വത്തിലുളള പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന കോടതി ഉത്തരവുമായാണ് നാട്ടുകാരും എത്തിയത്. കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവച്ച് പഞ്ചായത്ത് അധികൃതര്‍ മടങ്ങുകയായിരുന്നു.

പ്രദേശത്ത് ജനകീയപ്രക്ഷോഭം ഉണ്ടായിട്ടും വാര്‍ഡ്‌മെമ്പര്‍ ഷേക്ക്പരീത് സ്ഥലത്ത് എത്തിയിരുന്നില്ല. അത്യാധുനികരീതിയില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചുളള ശ്മശാനവും മാലിന്യസംസ്‌കരണ പ്ലാന്റുമാണ് ഇവിടെ നിര്‍മ്മിക്കുന്നത് എന്നും പ്രതിഷേധം വകവയ്‌ക്കാതെ നിര്‍മാണവുമായി മുന്നോട്ട് പോകാനാണ് പഞ്ചായത്ത് തീരുമാനം എന്നും പ്രസിഡന്റ് പറഞ്ഞു. നീലിക്കോണത്തെ ഒരേക്കര്‍ ഭൂമിയില്‍ പൊതുശ്മശാനവും സ്ലോട്ടര്‍ ഹൗസും സ്ഥാപിക്കാനാണ് പത്തനാപുരം പഞ്ചായത്ത് ശ്രമിക്കുന്നത്. 25 വര്‍ഷം മുമ്പാണ് പൊതുശ്മശാനത്തിനായി പഞ്ചായത്ത് നീലിക്കോണത്ത് ഒരേക്കര്‍ ഭൂമി വാങ്ങിയത്. 2000 ത്തില്‍ ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചപ്പോഴേക്കും പ്രദേശത്ത് ജനവാസം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഉണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായി തുടര്‍പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കുകയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ കാലതാമസം വരുത്തിയത് കൊണ്ടാണ് പദ്ധതിക്കെതിരെ ജനകീയമായ എതിര്‍പ്പ് ഉയര്‍ന്നുവന്നത്. 1990ല്‍ നീലിക്കോണത്തെ ഭൂമി പഞ്ചായത്ത് വാങ്ങുമ്പോള്‍ സമീപപ്രദേശങ്ങളില്‍ എങ്ങും ജനവാസം ഉണ്ടായിരുന്നില്ല.

2013ല്‍ പൊതുമാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഈ സ്ഥലം തെരഞ്ഞെടുത്തെങ്കിലും ജനകീയപ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് അതും നിര്‍ത്തി വച്ചു. നിലവില്‍ നീലിക്കോണത്തെ ഭൂമിക്ക് ചുറ്റും 150 വീടുകളാണ് ഉള്ളത്. താലൂക്കിലേക്ക് പൊതുവായുള്ള ശ്മശാനം നിര്‍മ്മിക്കാനാണ് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. പ്രദേശവാസികളുടെ ആശങ്ക പരിഹരിച്ച് നീലിക്കോണത്ത് ശ്മശാനം നിര്‍മിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

Kerala

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.