Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുന്‍ ഡിസിസി പ്രസിഡണ്ടിനെതിരെ കുറ്റപത്രവുമായി ക്യാമ്പ് എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 11:00 pm IST
in Kannur

കണ്ണൂര്‍: മുന്‍ ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ജില്ലാ കോണ്‍ഗ്രസ്സ് ക്യാമ്പ് എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍. കഴിഞ്ഞദിവസം ചേര്‍ന്ന ക്യമ്പ് എക്‌സിക്യൂട്ടീവ് മുന്‍ ഡിസിസി പ്രസിഡണ്ടിനെതിരെ വിമര്‍ശനങ്ങളടങ്ങിയ കുറ്റപത്രമിറക്കുകയും ചെയ്തു. മുന്‍ പ്രസിഡണ്ടിന്റെ കാലത്ത് കോണ്‍ഗ്രസ്സ് സമസ്തമേഖലയിലും പിന്നോക്കം പോയെന്ന വിലയിരുത്തലാണ് കഴിഞ്ഞദിവസം ചേര്‍ന്ന കോണ്‍ഗ്രസ്സ് യോഗത്തിലുണ്ടായത്. സുരേന്ദ്രന്റെ കാലത്തുണ്ടായ മെല്ലെപ്പോക്ക് നയത്തിന് പകരം സംഘടനാ രംഗം ശക്തിപ്പെടുത്താന്‍ സ്പീഡ് പ്രോഗ്രാം പദ്ധതി തന്നെ ആവിഷ്‌കരിക്കണമെന്നാണ് യോഗത്തിലെ പ്രധാന നിര്‍ദ്ദേശം. വര്‍ഷങ്ങളായി വിളിച്ചുചേര്‍ക്കാത്ത ബ്ലോക്ക് ഭാരവാഹികള്‍, പോഷക സംഘടനാ നേതാക്കള്‍ എന്നിവരെ വിളിച്ചുചേര്‍ക്കണം. കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചാല്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവും പുലര്‍ത്താതെ സ്വന്തം നിലക്ക് പ്രവര്‍ത്തിക്കുകയാണ് ത്രിതല പഞ്ചായത്ത് മെമ്പര്‍മാര്‍ ചെയ്യുന്നത്. ഇവരെ നിയന്ത്രിക്കാന്‍ ഡിസിസി പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്തിരുന്നില്ല. ഇവര്‍ക്ക് വേണ്ടി പ്രത്യേക ശില്‍പശാല നടത്തി പാര്‍ട്ടി ഘടകത്തിന്റെ ഭാഗമാക്കണം. കണ്ണൂര്‍ ജില്ലയില്‍ സഹകരണ മേഖലയില്‍ നിരവധി സ്ഥാപനങ്ങളുണ്ടെങ്കിലും സംഘടനക്ക് ഗുണകരമായ രീതിയില്‍ ഈ മേഖലയെ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല.

വിദ്യാര്‍ത്ഥികളെയും കുട്ടികളെയും സംഘടനയിലെത്തിക്കാന്‍ നിരവധി വര്‍ഷങ്ങളായി നേതൃത്വം ഒന്നും തന്നെ ചെയ്തില്ല. ജവഹര്‍ ബാലജന സംഘടനക്ക് നേതാക്കളുണ്ടെങ്കിലും ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനം നടപ്പിലാക്കിയിട്ട് വര്‍ഷങ്ങളായി. ഇതര രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ കുട്ടികളെയും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് നിരവധി പരിപാടികളാണ് നടപ്പാക്കുന്നത്. ഇപ്പോഴുള്ള നില തുടര്‍ന്നാല്‍ കോണ്‍ഗ്രസ്സ് വൃദ്ധന്‍മാരുടെ സംഘടനയായിമാറുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കലാ-സാംസ്‌കാരിക-സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കോണ്‍ഗ്രസ്സിന് അപ്രാപ്യമായിട്ട് വര്‍ഷങ്ങളായി. നേരത്തെ കോണ്‍ഗ്രസ്സിനെ അനുകൂലിച്ചവര്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സിന് വേണ്ടി സംസാരിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും നേതൃത്വം വിലയിരുത്തുന്നു. പൊതുവിഷയങ്ങളില്‍ കോണ്‍ഗ്രസ്സിന് വേണ്ടി സംസാരിക്കാന്‍ പാര്‍ട്ടി നേതാക്കളല്ലാതെ മറ്റാരുമില്ലെന്ന അവസ്ഥയാണിപ്പോള്‍. നേരത്തെ കോണ്‍ഗ്രസ്സിന് ജില്ലയില്‍ നിരവധി ക്ലബ്ബുകളുണ്ടായിരുന്നെങ്കിലും നിലവില്‍ സജീവമായ ക്ലബ്ബുകള്‍ ഒന്നുപോലുമില്ലെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. പാര്‍ട്ടി പ്രവര്‍ത്തകരുള്‍പ്പെട്ട രാഷ്‌ട്രീയക്കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വന്‍വീഴ്ചയുണ്ടായെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. യൂത്ത് കോണ്‍ഗ്രസ്സിനും കെഎസ്‌യുവിനും ജില്ലയില്‍ സാന്നിധ്യം പോലുമില്ലാതായെന്നും യോഗം വിലയിരുത്തി. മുന്‍ ഡിസിസി പ്രസിഡണ്ടിന്റെ കാലത്ത് സമസ്ത മേഖലയിലും പാര്‍ട്ടി പിന്നോട്ട് പോയെന്ന പരസ്യവിമര്‍ശനം വരും നാളുകളില്‍ കോണ്‍ഗ്രസ്സിനകത്ത് വന്‍ പൊട്ടിത്തെറിയുണ്ടാക്കും. പി.രാമകൃഷ്ണനും കെ.സുധാകരനും തമ്മിലുണ്ടായിരുന്നത് പോലെ പരസ്യമായ ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് ഇത് വഴിവെക്കുമെന്നാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഭയക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala

കെസി വേണുഗോപാലിന് ഊഷ്മള ദല്‍ഹിയില്‍ ഊഷ്മള സ്വീകരണം

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

India

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.