Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാറയും മണലും മെറ്റിലുമില്ല; നിര്‍മാണമേഖല സ്തംഭനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 02:23 pm IST
in Kollam

കൊല്ലം: മണലിന്റെയും പാറയുടെയും മെറ്റലിന്റെയും ലഭ്യത പൂര്‍ണ്ണമായി നിലച്ചതോടെ ജില്ലയിലെ നിര്‍മ്മാണ മേഖല സ്തംഭനത്തില്‍. നൂറുകണക്കിന് കുടുംബങ്ങളും ചെറുകിട കരാറുകാരും ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. കരിങ്കല്‍ ക്വാറികള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സുപ്രീംകോടതി ഉത്തരവാണ് മേഖല നിശ്ചലമാകാന്‍ കാരണം. ചെറുകിട കരിങ്കല്‍ ക്വാറി നടത്തിപ്പിനുണ്ടായിരുന്ന ഇളവുകള്‍ അവസാനിപ്പിച്ച് എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കിയായിരുന്നു കോടതി ഉത്തരവ്. ഇതോടെ 90 ശതമാനം ക്വാറികളുടേയും പ്രവര്‍ത്തനം നിലച്ചു. വിരലിലെണ്ണാവുന്ന വന്‍കിട ക്വാറികള്‍ക്കു മാത്രമാണ് പാരിസ്ഥിതികാനുമതി ഉള്ളതും ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നതും. ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനവും അനിശ്ചിതത്വത്തിലായി. പാറ ലഭിക്കാതായതോടെ പല ക്രഷറുകളും അടച്ചിരിക്കുകയാണ്. ചില ക്രഷര്‍ നടത്തിപ്പുകാര്‍ തമിഴ്‌നാട്ടില്‍നിന്നും പാറ എത്തിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം വിലയും വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ പാറയ്‌ക്കും മെറ്റിലിനും എംസാന്റിനും ഇരട്ടി വിലയായിട്ടുണ്ട്.

കല്ലടയാറ്റില്‍ നിന്നുള്ള മണല്‍വാരല്‍ നിരോധിക്കപ്പെട്ടിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷത്തോളമാകുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. കേരളത്തിലെ മറ്റു നദികളില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി മണല്‍ വാരലിന് പിന്നീട് അനുമതി നല്‍കിയെങ്കിലും കല്ലടയാറ്റില്‍ നിന്നുള്ള മണല്‍വാരല്‍ നിരോധനം ഇപ്പോഴും തുടരുകയാണ്. ഒട്ടേറെ പഞ്ചായത്തുകളേയും ഈ മണല്‍വാരല്‍ നിരോധനം സാമ്പത്തികമായി ബാധിച്ചു. പാറയും മണലും മെറ്റിലും ലഭിക്കാത്തതോടെ വീടുനിര്‍മ്മാണവും കരാര്‍ ജോലികളും നിലച്ചു. സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള വീടുനിര്‍മ്മാണവും പലരും പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. കരാര്‍ ഏറ്റെടുത്ത നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ കരാറുകാരും ഇതോടെ വലയുന്നു.

ചെറുകിട കരാറുകാരില്‍ അധികവും കടം മറിച്ചാണ് നിര്‍മ്മാണ ജോലികള്‍ ചെയ്തുവരുന്നത്. പണി പൂര്‍ത്തിയാക്കി ബില്ലു മാറിയ ശേഷമാണ് കടം വീട്ടുക. ഇപ്പോള്‍ പണി പൂര്‍ത്തിയാക്കാനും കടം വീട്ടാനും കഴിയാത്ത സ്ഥിതിയിലാണ് അവര്‍. ത്രിതല പഞ്ചായത്തുകളുടേയും പൊതുമരാമത്തു വകുപ്പുകളുടേയും നിര്‍മ്മാണ ജോലികളുടെ ടെന്‍ഡര്‍ നടപടികള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കരാര്‍ ഉറപ്പിച്ച പലരും അതില്‍ നിന്നും പിന്‍തിരിയാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിവരുന്നത്. നിര്‍മ്മാണ സാമഗ്രികള്‍ ലഭിക്കാത്തും വിലവര്‍ദ്ധനവും മൂലം ഏറ്റെടുത്ത തുകയ്‌ക്ക് ജോലി ചെയ്താല്‍ നഷ്ടത്തിലാകുമെന്ന് കരാറുകാര്‍ പറയുന്നു. നിര്‍മ്മാണ മേഖലയിലെ സ്തംഭനാവസ്ഥ മറ്റെല്ലാ തൊഴില്‍ മേഖലകളേയും മന്ദീഭവിപ്പിച്ചു കഴിഞ്ഞു. വ്യാപാരമേഖലയിലും വന്‍തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു
Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

പുതിയ വാര്‍ത്തകള്‍

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.