Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വിധുവിന്റെ സിനിമാ മോഹങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 07:06 pm IST
in Lifestyle

കേരള രാജ്യാന്തര ചലചിത്ര മേള തുടങ്ങി ഇരുപത്തിയൊന്നു വര്‍ഷം കഴിഞ്ഞു. മലയാളത്തില്‍ നിന്ന് ആദ്യമായി ഒരു സംവിധായകയുടെ സിനിമ പുരസ്‌കാരം നേടി. ആ സംവിധായികയാണ് വിധു വിന്‍സന്റ്. വിധു സംവിധാനം ചെയ്ത മാന്‍ഹോള്‍ മികച്ച മലയാള ചിത്രത്തിനുള്ള ഫെപ്രസ്‌കി പുരസ്‌കാരം സ്വന്തമാക്കി. ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായികയ്‌ക്കുള്ള രജത ചകോരവും വിധുവിനെ തേടിയെത്തി. അതോടെ വിധുവിന് ഇരട്ടി മധുരം.

മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ ദീര്‍ഘകാലത്തെ അനുഭവം കൈമുതലാക്കി സംവിധാനം ചെയ്ത ‘വൃത്തിയുടെ ജാതി’ എന്ന ഡോക്യുമെന്ററിയാണ് സിനിമയാക്കി വിധു മാറ്റിയത്.

സംവിധാന രംഗത്തിറങ്ങിയപ്പോള്‍ ധാരാളം വെല്ലുവിളികള്‍ പ്രതീക്ഷിച്ചിരുന്നു. ഈ മേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം കുറവാണ്.സ്ത്രീയുടെ കാഴ്‌ച്ചപ്പാട് എത്രത്തോളം പ്രേക്ഷകര്‍ സ്വീകരിക്കും എന്ന കാര്യത്തില്‍ ഒരുപാട് സംശയങ്ങളും ആശങ്കയും ഉണ്ടായിരുന്നു. ഇത്തരം ആശങ്കകള്‍ ഉണ്ടെങ്കിലും പുരസ്‌കാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് വിധു പറഞ്ഞു.

സി-ഡിറ്റില്‍ ചേര്‍ന്ന സമയത്ത് തുടര്‍ച്ചയായി അഞ്ചു സിനിമകള്‍ വരെ കാണുമായിരുന്നു. അത് സംവിധാനരംഗത്തെത്താന്‍ പ്രചോദനമായി. പക്ഷേ ആ സമയത്തൊന്നും സിനിമ എടുക്കണം എന്നു വിചാരിച്ചിട്ടില്ല. ഇപ്പോഴും അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകയുടെ മനസ്സാണ്. മാധ്യമ പ്രവര്‍ത്തനത്തിലേക്ക് വരുമ്പോഴാണ് ഭാഷ പരുവപ്പെടുത്താന്‍ സാധിച്ചത്-വിധു പറയുന്നു.

സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ജീവിതത്തിനു നേരെ മുഖ്യധാരാ സിനിമകള്‍ മുഖംതിരിച്ചു നില്‍ക്കുമ്പോഴാണ് വിധു ആദ്യ സിനിമയിലൂടെത്തന്നെ ഇത്തരമൊരു ജീവിത യാഥാര്‍ഥ്യത്തിലേക്ക് ക്യാമറ തിരിക്കുന്നത്. ഡോക്യുമെന്ററിക്ക് സ്വാഭാവികമായും അതിന്റേതായ പരിമിതികളുണ്ട്. ഇതുപോലൊരു വിഷയം ഡോക്യുമെന്ററിയില്‍ ഒതുക്കി നിര്‍ത്താന്‍ പറ്റില്ല എന്ന ചിന്തയാണ് ഡോക്യുമെന്ററി എന്നതിനപ്പുറം മറ്റൊരു മാധ്യമത്തിലേക്ക് അത് എങ്ങനെയാണ് ആശയവിനിമയം ചെയ്യുക എന്നതിനെക്കുറിച്ച് ആലോചിച്ചത്. പുനസൃഷ്ടിക്കാനുള്ള മാധ്യമം സിനിമയാണെന്ന് അങ്ങനെ തിരിച്ചറിയുകയായിരുന്നു.

മുഖ്യധാരാ ചിത്രത്തില്‍ നിന്നുപോലും മാറ്റിനിര്‍ത്തപ്പെട്ടവരും, സമൂഹം എപ്പോഴും പുറമ്പോക്കിലേക്ക് മാറ്റി നിര്‍ത്തിയവരുമാണ്. അതുകൊണ്ടു തന്നെ ഇത്തരമൊരു വിഷയം സിനിമയാക്കുന്നതില്‍ ഒരുപാട് വെല്ലുവിളികള്‍ ഉണ്ടായി.ഇവര്‍ നമ്മുടെ ഇടയില്‍ ഉണ്ടോ, എന്തുകൊണ്ട് ഇവരുടെ സാന്നിധ്യം നമ്മള്‍ അറിയുന്നില്ല എന്നുള്ളത് അത്ഭുതവും ഞെട്ടലുമാണ് ഉണ്ടാക്കുന്നത്.നമ്മള്‍ വെളിച്ചത്തില്‍ ഇവരെ കാണുന്നില്ല. ഇരുട്ടാണ് ഇവരുടെ ജീവിതം മുഴുവന്‍ എന്ന് എനിക്കു വേറൊരു തരത്തില്‍ തോന്നിയിട്ടുണ്ട്. അതിനേയാണ് വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്നത്. ഈ സിനിമയില്‍ കൂടെ ജോലി ചെയ്തവരും ആ ഒരു രാഷ്‌ട്രീയ ബോധത്തോടെ തന്നെയാണ് പണിയെടുത്തത്.

                                      സഹപ്രവര്‍ത്തകര്‍ക്കൊപ്പം

ഇങ്ങനെയുള്ള സാമൂഹ്യ വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയിലും സിനിമാ സംവിധായിക എന്ന നിലയിലും കൂടുതല്‍ എളുപ്പമായി.

”മാധ്യമ പ്രവര്‍ത്തകരുടെ ഗുണം എന്നു പറയുന്നത്, ഓരോ ദിവസവും നമ്മള്‍ കാണുന്നത് വളരെ വ്യത്യസ്തമായ ജീവിതവും അനുഭവവും ഉള്ള മനുഷ്യരെയാണ്. ഏതുതരത്തിലുള്ള അന്വേഷണമാണ് മാധ്യമ പ്രവര്‍ത്തനത്തിലൂടെ നടത്തുന്നത് എന്നതാണ് പ്രധാനം. മാധ്യമ പ്രവര്‍ത്തനം നടത്തുമ്പോള്‍ അത്തരം ജീവിതങ്ങളിലെ ഒരു പ്രത്യേക പ്രശ്‌നം മാത്രമാണ് നമ്മള്‍ ചെയ്യുന്നത്. അത് മാത്രമായിരിക്കും അവര്‍ക്ക് പരിഹരിച്ചു കിട്ടേണ്ട സംഗതിയും.

പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാനം അവരുടെ വേറൊരു തലത്തിലുള്ള ജീവിതാവസ്ഥ ആയിരിക്കാം. ഈ സമൂഹത്തില്‍ അവര്‍ എവിടെ നില്‍ക്കുന്നു എന്നുള്ളതായിരിക്കാം അവരുടെ പ്രശ്‌നം. അങ്ങനെ നമുക്ക് അതിനെ കാണാന്‍ പറ്റുമെങ്കില്‍ അതായിരിക്കാം നമ്മുടെ ത്രഡ്. ഇപ്പോള്‍ മാന്‍ഹോളിനെക്കുറിച്ച് വായിച്ച എത്രയോ ആള്‍ക്കാര്‍ സിനിമ കാണാന്‍ താല്‍പര്യപ്പെടുന്നുണ്ടാവാം. സിനിമ കാണുന്നത് ന്യൂസ് സ്‌റ്റോറി കാണുന്നതുപോലെയാവില്ല. ഈ മനുഷ്യര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നവരാണ്, അല്ലെങ്കില്‍ നമ്മള്‍ ഒരുമിച്ചാണ് ഈ സമൂഹത്തില്‍ ജീവിക്കുന്നത് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വേണം പ്രേക്ഷകരും കണ്ണുതുറക്കേണ്ടത്”- വിധു പറയുന്നു.

വിധുവിന്റെ ഭര്‍ത്താവ് വി.കെ. സഞ്ജയ്, കോഴിക്കോട് എന്‍ ഐടിയില്‍ ജോലി ചെയ്യുന്നു. മകള്‍ സഞ്ജന. ”അവര്‍ക്കുവേണ്ടി മാറ്റിവെക്കാന്‍ കുറച്ചു സമയം മാത്രമേ ലഭിക്കാറുള്ളൂ. മോള്‍ക്ക് മാറി നിന്നു പഠിക്കാന്‍ ഒരു സ്ഥലം ഉള്ളതുകൊണ്ടും അവളെ ശ്രദ്ധിക്കാന്‍ ആളുകള്‍ ഉള്ളതുകൊണ്ടുമാണ് ഞാന്‍ ഇവിടെവരെ എത്തിയത്. എത്ര സ്ത്രീകള്‍ക്ക് അത് സാധിക്കും എന്നെനിക്ക് അറിയില്ല.. അതുകൊണ്ടു തന്നെ മലയാള സിനിമാ സംവിധാന രംഗത്ത് വിരലിലെണ്ണാവുന്ന സ്ത്രീ സാന്നിധ്യം മാത്രമേയുള്ളൂ. പുരുഷന്മാര്‍ കഥയെഴുതാന്‍ മുറിയെടുത്തിരിക്കുന്നത് പോലെ സ്ത്രീകള്‍ക്ക് പലപ്പോഴും പറ്റില്ല. എത്രമാത്രം വ്യത്യസ്തമാണ് സ്ത്രീയുടേയും പുരുഷന്റേയും ക്രിയേറ്റീവ് ലോകം. സിനിമയുടെ റിലീസിംഗ് സര്‍ക്കാര്‍ തിയേറ്ററുകളിലൂടെ ജനങ്ങളില്‍ എത്തിക്കുക എന്നുള്ളതാണ് അടുത്ത ലക്ഷ്യം”. വിധു പറഞ്ഞുനിര്‍ത്തുന്നു.

മീഡിയാ വണ്ണില്‍ നിന്ന് രാജിവച്ച് ഇപ്പോള്‍ ഫ്രീ ലാന്‍സ് പത്രപ്രവര്‍ത്തനം തുടരുന്നു. മാര്‍ച്ചില്‍ പുതിയ സിനിമ ചെയ്യാന്‍ ഉദ്ദേശിക്കുന്നു. മാന്‍ഹോള്‍ പോലെ സാമൂഹ്യ പ്രശ്‌നം തന്നെയാകും കൈകാര്യം ചെയ്യുക. ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് വിധു ഇതുവരെ എത്തിയത്. ഈ വലിയ നേട്ടത്തിനു മുന്നില്‍ ബുദ്ധിമുട്ടികള്‍ ഒരു പ്രശ്‌നമല്ലെന്ന് ബോദ്ധ്യമായി. കൂടുതല്‍ വിജയങ്ങള്‍ക്കുവേണ്ടി സമയവും ഇടവും കണ്ടെത്താം എന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുകയാണ് വിധു വിന്‍സന്റ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

Entertainment

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

പുതിയ വാര്‍ത്തകള്‍

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.