Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്രാന്തരീക്ഷം പവിത്രമായിരിക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 09:12 pm IST
in Samskriti

മറ്റ് സ്ഥാപനങ്ങള്‍ പോലെയല്ല ക്ഷേത്രം. മറ്റെല്ലായിടത്തും മനുഷ്യനാണ് വാഴുന്നത്. ക്ഷേത്രത്തില്‍ ദേവനും. ദേവസ്ഥാനത്തിന് നിത്യനിശ്ചിതമായ നിഷ്ഠകളുണ്ടാകും. അത് പാലിക്കുമ്പോള്‍ മാത്രമാണ് കല്ലും മരവുമായ കെട്ടിടം ക്ഷേത്രമാകുന്നത്. എത്രമാത്രം ശുദ്ധി ക്ഷേത്രാന്തരീക്ഷത്തിലുണ്ടാകുന്നുവൊ അത്രമാത്രം ചൈതന്യമുണ്ടാകുന്നു.

വിധിപ്രകാരമുള്ള ആചാരപാലനവും തല്‍ഫലമായുള്ള സര്‍വാംഗശുദ്ധിയും ദേവചൈതന്യവൃദ്ധിയും ഇക്കാലത്ത് പല ക്ഷേത്രങ്ങള്‍ക്കുമില്ല. ഒരുവിധമൊക്കെ ആചാരമര്യാദകള്‍ ഈ ആധുനികകാലത്തിന്റെ ഉന്തലിലും തള്ളലിലും തകര്‍ന്നുപോകാതെ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത് ഗുരുവായൂരമ്പലത്തിലാണ്. അത്രയ്‌ക്ക് പ്രത്യക്ഷമാണ് അവിടത്തെ ദേവചൈതന്യവും. ഭക്തര്‍ക്ക് അത് അനുഭവത്തിലൂടെ അറിയാന്‍ കഴിയുന്നുമുണ്ട്. ഇനി അവിടത്തെ ആചാരപാരമ്പര്യങ്ങള്‍ക്കും ലോപം വരുത്തി വിഖ്യാതമായ ആ ക്ഷേത്രചൈതന്യവും കൂടി നശിപ്പിച്ച് കഴിയുമ്പോള്‍ എല്ലാവര്‍ക്കും സമാധാനമാകും! ഒരു ക്ഷേത്രമെങ്കിലും ക്ഷേത്രമായി നില്‍ക്കുന്നത് ഭക്തനായാലും വിഭക്തനായാലും ആധുനിക മനുഷ്യന്‍ എങ്ങനെ സഹിക്കും!

ക്ഷേത്രതത്വമറിയാത്ത മൂഢബുദ്ധികള്‍ സര്‍വജ്ഞരെപ്പോലെ ഓരോന്ന് പുലമ്പുന്നത് കേള്‍ക്കുമ്പോള്‍ അറപ്പാണുണ്ടാവുക.ക്ഷേത്രത്തെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട രണ്ട് വ്യക്തികള്‍ തന്ത്രിയും പൂജാരിയുമാണ്. അവര്‍ ദേവനെപ്പോലെതന്നെ ഭക്തന് ആദരണീയരാണ്. തപസ്സും വേദജ്ഞാനവും നിത്യാനുഷ്ഠാനങ്ങളുംകൊണ്ട് സ്വയം ആത്മചൈതന്യം വര്‍ധിപ്പിച്ച ഉത്തമ പുരോഹിതനാണ് തന്ത്രി. അദ്ദേഹം ദേവബിംബത്തില്‍ പകരുന്ന ആത്മചൈതന്യത്തെ നിത്യപൂജകളും ഉത്സവാദികളുംകൊണ്ട് നിലനിര്‍ത്തുകയാണ്.

ഒരിക്കല്‍ ഒരു ജ്യോതിഷമാസികയുമായി നടത്തിയ സംഭാഷണത്തില്‍ തന്റെ നേരെ നാനാദിക്കില്‍ നിന്ന് പാഞ്ഞുവരുന്ന എതിര്‍പ്പുകളിലും ശകാരങ്ങളിലും ഭയന്നും ദുഃഖിച്ചും നിസ്സഹായനായും എന്തുചെയ്യണമെന്ന് ഉഴറുന്ന ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ അശരണബോധം നിറഞ്ഞ ചോദ്യങ്ങള്‍ കേട്ട് യഥാര്‍ത്ഥ ഭക്തന്മാര്‍ നടുങ്ങി.

സാത്വികരായ ആചാര്യന്മാരുടെ ദുഃഖം ദേശത്തെത്തന്നെ തപിപ്പിക്കും. അദ്ദേഹം ഇങ്ങനെ പരിഭ്രമിക്കേണ്ടതായ കാര്യമില്ലായിരുന്നു. വിധിപ്രകാരമുള്ള കര്‍മം ചെയ്യുന്നതിന് ആരെയും പേടിക്കേണ്ടതില്ല. എത്ര എതിര്‍പ്പുണ്ടായാലും കര്‍ത്തവ്യനിഷ്ഠനായ വ്യക്തി കുലുങ്ങുകയില്ല.

പൂര്‍വ്വോക്തമായ ക്ഷേത്രവിധികള്‍ പാലിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെങ്കില്‍ തന്ത്രി എന്തിന് അസ്വസ്ഥനാകുന്നു. ഒരു ജോലിക്ക് നിയുക്തമായ ആള്‍ തന്റെ ജോലി ഉചിതമായി ചെയ്തുവെങ്കില്‍ ആ ആള്‍ മന്ത്രിയോ തന്ത്രിയോ കളക്ടറോ പോലീസുകാരനോ ആരായാലും അയാള്‍ക്ക് ശത്രുക്കളുടെ എതിര്‍പ്പിനെ നിസ്സാരമാക്കി തള്ളുവാനുള്ള തന്റേടം കൂടി തന്നെത്താനെ ഉണ്ടാകും. തെറ്റ് ചെയ്തവനേ പേടിക്കേണ്ടതുള്ളൂ. ക്ഷേത്ര സംബന്ധമായ തെറ്റും ശരിയും നിശ്ചയിക്കുന്നത് ഭരണകൂടവും പത്രാധിപന്മാരും രാഷ്‌ട്രീയക്കാരുമല്ല. സ്വന്തം കര്‍ത്തവ്യമെന്തായാലും ആത്മവീര്യത്തോടെ അതനുഷ്ഠിക്കുന്നവന്‍ തന്റെ നേരെയുള്ള അനാവശ്യമായ എതിര്‍പ്പുകളെ അക്ഷോഭ്യനായി നേരിടുക തന്നെ ചെയ്യും.

കൂട്ടമായ എതിര്‍പ്പിനെ പേടിച്ച്, എന്ത് ആചാരപരിഷ്‌കരണവുമാകാം എന്ന് തന്ത്രി ദയനീയമായി വിലപിക്കേണ്ടതില്ല. വരുത്തട്ടെ, സര്‍ക്കാരും ഹൈന്ദവനേതാക്കളും ബുദ്ധിജീവികളും എല്ലാംകൂടി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിപ്ലവകരമായ ആചാരഭേദങ്ങള്‍. അതിന് തന്ത്രി കൂട്ടുനില്‍ക്കേണ്ടതില്ല. പൂര്‍വികാചാര്യന്മാര്‍ എന്താണോ തനിക്ക് ഉപദേശിച്ചത് അത് മാത്രമേ അദ്ദേഹം അനുസരിക്കേണ്ടതുള്ളൂ. ആചാരങ്ങളില്‍ മാറ്റം വരുത്തിയ ക്ഷേത്രത്തിന്റെ തന്ത്രിയായി തുടരാന്‍ പ്രയാസമായാല്‍ അദ്ദേഹത്തിന് തല്‍സ്ഥാനം ഉപേക്ഷിച്ച് പോകാം. അതാണ് വേണ്ടതും.

യുധിഷ്ഠിരന്റെ ആദ്യ രാജസൂയ വേദിയില്‍ അഗ്രപൂജയ്‌ക്ക് കൃഷ്ണനെ തിരഞ്ഞെടുത്തപ്പോള്‍ ചേദി രാജാവായ ശിശുപാലന്‍ തന്റെ നിത്യശത്രുവായ കൃഷ്ണനെ പലതരത്തില്‍ നിന്ദിക്കുകയുണ്ടായി. ആ ശകാരമൊക്കെ കൃഷ്ണന്‍ രാജമധ്യത്തില്‍ മിണ്ടാതെ കേട്ടുകൊണ്ടിരിക്കുന്നത് കണ്ട് അദ്ഭുതപ്പെട്ടവരോട് ജ്ഞാനികള്‍ പറഞ്ഞു:ഭഗവാന്‍ കൃഷ്ണന്‍ ദുഷ്ടനായ ശിശുപാലനെ സംഹരിക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നു. അതുകൊണ്ടാണ് അവനെക്കൊണ്ട് തന്നെ ഇത്രമാത്രം ശകാരിപ്പിക്കുന്നത്.

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തന്ത്രിയെ അല്‍പന്മാര്‍ പലതരത്തില്‍ നിന്ദിച്ചതും ഭഗവാന്റെ ഇച്ഛ തന്നെ. ദ്വാപരയുഗാന്ത്യത്തില്‍ ശിശുപാലനില്‍നിന്ന് കൃഷ്ണന്‍ കേട്ട നിന്ദാവചനങ്ങള്‍ക്ക് സമമാണ് കലിയുഗമദ്ധ്യത്തില്‍ കൃഷ്ണ പൂജാരിയായ താന്‍ ആധുനികഭരണാധികാരികളില്‍ നിന്ന് കേള്‍ക്കുന്നതെന്ന് നിശ്ചയിച്ച് ശാന്തനായി സ്വധര്‍മം അനുഷ്ഠിക്കുകയാണ് തന്ത്രി ചെയ്യേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.