Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തീര്‍ത്ഥാടകര്‍ ദുരിതത്തില്‍ എരുമേലിയില്‍ ദേവസ്വം ബോര്‍ഡ് പാര്‍ക്കിംഗ് മൈതാനങ്ങളില്‍ വെളിച്ചമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2016, 07:22 pm IST
in Kottayam

എരുമേലി: ലക്ഷങ്ങള്‍ കരാര്‍ നല്‍കിയും പാര്‍ക്കിംഗ് ഫീസ് കുത്തനെ വര്‍ദ്ധിപ്പിക്കുകയും ചെയ്ത ദേവസ്വം ബോര്‍ഡ് പാര്‍ക്കിംഗ് മൈതാനങ്ങളെ ഇരുട്ടിലാക്കിയതോടെ ശബരിമല തീര്‍ത്ഥാടകര്‍ ദുരിതത്തിലായി. എരുമേലിയില്‍ ദേവസ്വം ബോര്‍ഡ് കരാര്‍ നല്‍കിയ അഞ്ച് പാര്‍ക്കിംഗ് മൈതാനങ്ങളാണ് ഇത്തരത്തില്‍ വെള്ളവും വെളിച്ചവും വേണ്ടത്ര സുരക്ഷിതത്വവുമില്ലാതെ തീര്‍ത്ഥാടകരെ ദുരിതത്തിലാക്കുന്നത്.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ മതിയായ സുരക്ഷയില്ലെന്ന് കേന്ദ്ര- സംസ്ഥാന സംയുക്ത രഹസ്യാന്വോഷണ വിഭാഗം കണ്ടെത്തിയ സാഹചര്യത്തിലാണ് പാര്‍ക്കിംഗ് മൈതാനങ്ങളിലെ ഇരുട്ട് തീര്‍ത്ഥാടകര്‍ക്കും ക്ഷേത്രങ്ങള്‍ക്കും ഭീഷണിയായിരിക്കുന്നത്.

ആലംമ്പള്ളി, കോപ്പാറ, കളിസ്ഥലം, സ്‌ക്കൂള്‍ വലിയ മൈതാനം, സ്‌ക്കൂള്‍ ചെറിയ മൈതാനം എന്നീ അഞ്ച് മൈതാനങ്ങളാണ് ഇത്തരത്തില്‍ ഇരുട്ടില്‍ നട്ടം തിരിയുന്നത്. പാര്‍ക്കിംഗ് മൈതാനങ്ങള്‍ക്ക് ചുറ്റും വഴികള്‍, ആര്‍ക്കും ഏതു സമയത്തും ഏതു വഴിയേ വേണമെങ്കിലും തീര്‍ത്ഥാടകര്‍ക്കിടയിലേക്കും ക്ഷേത്രത്തിലേക്കും കയറി ചെല്ലാവുന്ന തരത്തില്‍ കുത്തഴിഞ്ഞുകിടക്കുന്ന പാര്‍ക്കിംഗ് മൈതാനങ്ങളാണന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ തന്നെ ചുണ്ടിക്കാട്ടുന്നു. എന്നാല്‍ ആലംമ്പള്ളി, വലിയ മൈതാനം എന്നിവങ്ങെളില്‍ ഹൈമാക്‌സ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മൈതാനങ്ങള്‍ ഇരുട്ടില്‍ തന്നെയാണന്നും തീര്‍ത്ഥാടകര്‍ പറയുന്നു. തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയില്‍ മാത്രം പാര്‍ക്കിംഗ് ഫീസ് ഗണ്യമായി വര്‍ദ്ധിപ്പിച്ച ദേവസ്വം ബോര്‍ഡ് നടപടിയില്‍ പരാതി ഉയരുമ്പോഴും മൈതാനങ്ങളില്‍ വെളിച്ചമെത്തിക്കാന്‍ അധികൃതര്‍ ഗുരുതരമായ അനാസ്ഥയാണ് കാട്ടുന്നത്.

പാര്‍ക്കിംഗ് മൈതാനങ്ങളിലെ വെളിച്ചക്കുറവുമൂലം വന്‍ സുരക്ഷ ഭീഷണിയാണ് ഉണ്ടായിരിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് തീര്‍ത്ഥാടകരോടും എരുമേലിയോടും തികഞ്ഞ അലംഭാവവും അവഗണനയുമാണ് കാണിക്കുന്നത്. ശബരിമല തീര്‍ത്ഥാടനത്തിനായി ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയുടെ സുരക്ഷ കാര്യത്തില്‍ പോലീസ് അടക്കമുള്ള ഉന്നതാധികാരികള്‍ കടുത്ത ആശങ്ക ഉയര്‍ത്തുന്നുവെങ്കിലും ദേവസ്വം ബോര്‍ഡിന് എരുമേലിയുടെ സുരക്ഷ കര്യത്തില്‍ മെല്ലെപ്പോക്ക് നയമാണെന്നും ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് എരുമേലി ക്ഷേത്രത്തിന്റെ സുരക്ഷക്കായി തമിഴ്‌നാട്ടുകാരനായ ഒരു ഭക്തന്‍ ലക്ഷങ്ങള്‍ ചിലവഴിച്ച സ്ഥാപിച്ച 20 ഓളം സി.സി. റ്റി.വി ക്യാമറകള്‍ പോലും തകരാറുകള്‍ പരിഹരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കാര്യം ‘ജന്മഭൂമി’ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയുടെ സുരക്ഷ കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് കാണിക്കുന്ന അവഗണക്കെതിരെ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.