Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചാക്ക രണ്ട് സെന്റ് കോളനിയില്‍ ശൗചാലയങ്ങളില്ല: വെളിയിട വിസര്‍ജന വിമുക്ത പ്രഖ്യാപനം പൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2016, 09:54 pm IST
in Thiruvananthapuram

പേട്ട: വെളിയിട വിസര്‍ജന വിമുക്ത മേഖലയില്‍ ചരിത്രനേട്ടം കുറിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രഹസനം. നാലുമാസം കൊണ്ട് 2.14 ലക്ഷം

ചാക്ക രണ്ട് സെന്റ് കോളനി നിവാസികള്‍ തങ്ങള്‍ അനുഭവിക്കുന്ന ദുരിതം മഹിളാ മോര്‍ച്ചാ മണ്ഡലം പ്രസിഡന്റ് ജയാരാജീവിനോട് പറയുന്നു

ശൗചാലയങ്ങള്‍ ഗ്രാമങ്ങളിലും ദുര്‍ഘട പ്രദേശങ്ങളിലും നിര്‍മ്മിച്ചുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ തലസ്ഥാനത്തെ ഹരിജന്‍ കോളനി അടിസ്ഥാന സൗകര്യങ്ങളോ ശൗചാലയമോയില്ലാതെ മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ്. ചാക്ക രണ്ട് സെന്റില്‍ താമസിക്കുന്ന മുപ്പത്തിയഞ്ചോളം കുടുംബങ്ങളാണ് ഇത്തരത്തില്‍ കടുത്ത ദുരിതത്തിന് വിധേയമായിരിക്കുന്നത്. ഇഴ ജന്തുക്കളുടെ ഭീഷണിയുളള റെയില്‍വേയുടെ വശങ്ങളിലും  ആളൊഴിഞ്ഞ വെളിയിടങ്ങളിലും വിസര്‍ജ്ജനം നടത്തുന്ന ഇവരുടെ ജീവിതം ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ശൗചാലയത്തിന് വേണ്ടി മുറവിളികൂട്ടിയിട്ടും അധികൃതര്‍ കണ്ണ് തുറക്കുന്നില്ല.

1987 കളില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള കൈരളി, ശ്രീ  എന്നീ സിനിമാ തിയേറ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തമ്പാനൂരില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരാണ് രണ്ട് സെന്റ് കോളനിവാസികള്‍. വയല്‍പ്രദേശമായിരുന്ന ഇവിടെ നികത്തി രണ്ട് സെന്റ് വീതം പട്ടയം നല്‍കിയപ്പോള്‍ ആറ് സെന്റ് സ്ഥലം പൊതു ശൗചാലയ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ മാറ്റിയിരുന്നു. എന്നാല്‍ ഇടതു-വലത് മുന്നണികള്‍ മാറിമാറി സംസ്ഥാന ഭരിച്ചിട്ടും ശൗചാലയ നിര്‍മ്മാണം നടന്നില്ല. വീടില്ലാത്തവര്‍ ഇവിടം കയ്യേറിയതോടെ ശൗചാലയത്തിനുളള സ്ഥലവും നഷ്ടമാവുകയായിരുന്നു. കോളനിവാസികളുടെ ദുരിതത്തെ തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പേട്ട സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ രണ്ട് സെന്റ് കോളനിയിലും സമീപത്തെ പഞ്ചാബിഹൗസ് കോളനിയിലും പത്ത് കുഴികക്കൂസുകള്‍ നിര്‍മ്മിച്ച് ടാര്‍പോളിന്‍ കൊണ്ട് മറച്ച് നല്‍കി. ആനയറ കമ്പിയ്‌ക്കകം വയല്‍ പ്രദേശങ്ങളിലുളള മഴവെളളം വരെ ഇവിടേയ്‌ക്കാണ് ഒഴുകുന്നത്. തുടര്‍ന്ന് വിഎസ്സിന്റെ കാലത്ത് കോളനിയില്‍ കൂടി ഓടനിര്‍മ്മാണമെന്ന് പറഞ്ഞ് പാര്‍വ്വതി പുത്തനാറുമായി ബന്ധപ്പെടുത്തി കുഴിച്ചതല്ലാതെ ഓട നിര്‍മ്മാണം നടന്നില്ല. പാര്‍ട്ടിക്കാര്‍ക്ക് വേണ്ടത് ഗുണ്ടകളെ മാത്രമായിരുന്നുവെന്ന് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ കോളനിക്കാര്‍ തുറന്ന് പറയുന്നു. വീടിന് വേണ്ടി  അപേക്ഷ നല്‍കുന്ന കാലാവധി കഴിഞ്ഞ  5ന്  അവസാനിക്കുമെന്നിരിക്കേ 4ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്റെ നേതൃത്വത്തില്‍ കോളനിക്കാരുടെ അപേക്ഷ മേയര്‍ക്ക് നല്‍കി. എന്നാല്‍ അപേക്ഷയില്‍ കൗണ്‍സിലര്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. താന്‍ ഒപ്പിട്ടെങ്കില്‍ മാത്രമേ വായ്‌പ കിട്ടുകയുളളുവെന്ന ഭീഷണിയാണ് കൗണ്‍സിലര്‍ ശോഭാറാണി നടത്തിയതെന്ന് കോളനിക്കാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

India

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

Entertainment

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

Entertainment

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

Entertainment

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

പുതിയ വാര്‍ത്തകള്‍

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

ചമ്പക്കുളം മൂലം വളളം കളിക്ക് അവധി നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം; വി.ഡി.സതീശന്റെ കോലം കത്തിച്ചു

ഞരമ്പ് മുറിഞ്ഞാലും, രോഗി മരിച്ചാലും അത് അള്ളാഹുവിന്റെ ഇഷ്ടമെന്ന് ഡോ. നദീം : മെഡിക്കൽ മേഖലയിൽ നിന്ന് പൊട്ടിത്തെറിക്കാൻ പോകുന്നതും ഇത്തരക്കാർ തന്നെ

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.