Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചാക്ക രണ്ട് സെന്റ് കോളനിയില്‍ ശൗചാലയങ്ങളില്ല: വെളിയിട വിസര്‍ജന വിമുക്ത പ്രഖ്യാപനം പൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2016, 09:54 pm IST
in Thiruvananthapuram

പേട്ട: വെളിയിട വിസര്‍ജന വിമുക്ത മേഖലയില്‍ ചരിത്രനേട്ടം കുറിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രഹസനം. നാലുമാസം കൊണ്ട് 2.14 ലക്ഷം

ചാക്ക രണ്ട് സെന്റ് കോളനി നിവാസികള്‍ തങ്ങള്‍ അനുഭവിക്കുന്ന ദുരിതം മഹിളാ മോര്‍ച്ചാ മണ്ഡലം പ്രസിഡന്റ് ജയാരാജീവിനോട് പറയുന്നു

ശൗചാലയങ്ങള്‍ ഗ്രാമങ്ങളിലും ദുര്‍ഘട പ്രദേശങ്ങളിലും നിര്‍മ്മിച്ചുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ തലസ്ഥാനത്തെ ഹരിജന്‍ കോളനി അടിസ്ഥാന സൗകര്യങ്ങളോ ശൗചാലയമോയില്ലാതെ മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ്. ചാക്ക രണ്ട് സെന്റില്‍ താമസിക്കുന്ന മുപ്പത്തിയഞ്ചോളം കുടുംബങ്ങളാണ് ഇത്തരത്തില്‍ കടുത്ത ദുരിതത്തിന് വിധേയമായിരിക്കുന്നത്. ഇഴ ജന്തുക്കളുടെ ഭീഷണിയുളള റെയില്‍വേയുടെ വശങ്ങളിലും  ആളൊഴിഞ്ഞ വെളിയിടങ്ങളിലും വിസര്‍ജ്ജനം നടത്തുന്ന ഇവരുടെ ജീവിതം ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ശൗചാലയത്തിന് വേണ്ടി മുറവിളികൂട്ടിയിട്ടും അധികൃതര്‍ കണ്ണ് തുറക്കുന്നില്ല.

1987 കളില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള കൈരളി, ശ്രീ  എന്നീ സിനിമാ തിയേറ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തമ്പാനൂരില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരാണ് രണ്ട് സെന്റ് കോളനിവാസികള്‍. വയല്‍പ്രദേശമായിരുന്ന ഇവിടെ നികത്തി രണ്ട് സെന്റ് വീതം പട്ടയം നല്‍കിയപ്പോള്‍ ആറ് സെന്റ് സ്ഥലം പൊതു ശൗചാലയ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ മാറ്റിയിരുന്നു. എന്നാല്‍ ഇടതു-വലത് മുന്നണികള്‍ മാറിമാറി സംസ്ഥാന ഭരിച്ചിട്ടും ശൗചാലയ നിര്‍മ്മാണം നടന്നില്ല. വീടില്ലാത്തവര്‍ ഇവിടം കയ്യേറിയതോടെ ശൗചാലയത്തിനുളള സ്ഥലവും നഷ്ടമാവുകയായിരുന്നു. കോളനിവാസികളുടെ ദുരിതത്തെ തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പേട്ട സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ രണ്ട് സെന്റ് കോളനിയിലും സമീപത്തെ പഞ്ചാബിഹൗസ് കോളനിയിലും പത്ത് കുഴികക്കൂസുകള്‍ നിര്‍മ്മിച്ച് ടാര്‍പോളിന്‍ കൊണ്ട് മറച്ച് നല്‍കി. ആനയറ കമ്പിയ്‌ക്കകം വയല്‍ പ്രദേശങ്ങളിലുളള മഴവെളളം വരെ ഇവിടേയ്‌ക്കാണ് ഒഴുകുന്നത്. തുടര്‍ന്ന് വിഎസ്സിന്റെ കാലത്ത് കോളനിയില്‍ കൂടി ഓടനിര്‍മ്മാണമെന്ന് പറഞ്ഞ് പാര്‍വ്വതി പുത്തനാറുമായി ബന്ധപ്പെടുത്തി കുഴിച്ചതല്ലാതെ ഓട നിര്‍മ്മാണം നടന്നില്ല. പാര്‍ട്ടിക്കാര്‍ക്ക് വേണ്ടത് ഗുണ്ടകളെ മാത്രമായിരുന്നുവെന്ന് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ കോളനിക്കാര്‍ തുറന്ന് പറയുന്നു. വീടിന് വേണ്ടി  അപേക്ഷ നല്‍കുന്ന കാലാവധി കഴിഞ്ഞ  5ന്  അവസാനിക്കുമെന്നിരിക്കേ 4ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്റെ നേതൃത്വത്തില്‍ കോളനിക്കാരുടെ അപേക്ഷ മേയര്‍ക്ക് നല്‍കി. എന്നാല്‍ അപേക്ഷയില്‍ കൗണ്‍സിലര്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. താന്‍ ഒപ്പിട്ടെങ്കില്‍ മാത്രമേ വായ്‌പ കിട്ടുകയുളളുവെന്ന ഭീഷണിയാണ് കൗണ്‍സിലര്‍ ശോഭാറാണി നടത്തിയതെന്ന് കോളനിക്കാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

Kerala

പ്രധാനമന്ത്രി 29ന് കേരളത്തില്‍

Kerala

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

Kerala

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.