Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കള്ളക്കേസില്‍ കുടുക്കിയ സംഭവം; പ്രതിക്ഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2016, 09:37 pm IST
in Idukki

തൊടുപുഴ: ആര്‍എസ്എസ് ജില്ലാ നേതാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച സംഭവത്തില്‍ പ്രതിക്ഷേധം ശക്തം.

ജില്ലാ സേവാ പ്രമുഖ് കാരിക്കോട് മാമൂട്ടില്‍ എം കെ രാജേന്ദ്രനെ ആണ് കള്ളക്കേസില്‍ കുടുക്കി തൊടുപുഴ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

പ്രകോപനം കൂടാതെ കേസില്‍ പ്രതിയല്ലാത്ത രാജേന്ദ്രനെ ഒരു ഉദ്യോഗസ്ഥന്റെ പിടിവാശി മൂലം അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ പോലീസ് സിപിഎം നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും ആരോപണമുണ്ട്. ഇതിനെ തുടര്‍ന്നാണ് പ്രകോപനമുണ്ടാക്കിയുള്ള അറസ്റ്റ് എന്നുമുള്ള ആരോപണവും ശക്തമാണ്. സംഭവത്തില്‍ പ്രതിക്ഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒരു മണിക്കൂറോളം തൊടുപുഴ പോലീസ് സ്‌റ്റേഷന്‍ കവാടം ഉപരോധിച്ചു. ചര്‍ച്ചയ്‌ക്ക് പോലും വഴങ്ങാത്ത പോലീസ് നടപടിയില്‍ പ്രതിക്ഷേധിച്ചാണ് കവാടത്തില്‍ കുത്തിയിരുന്ന് നേതാക്കളടക്കമുള്ളവര്‍ പ്രതിക്ഷേധിച്ചത്.

ഹര്‍ത്താലിനോടനുബന്ധിച്ച് ഇന്നലെ ഉച്ചയ്‌ക്ക് 11.30 യോടെ തൊടുപുഴ കാഞ്ഞിരമറ്റം ജങ്ഷനിലുള്ള ജില്ലാ ലേബര്‍ ഓഫീസില്‍ ആക്രമണം നടന്നിരുന്നു. ഇതില്‍ പ്രതിയാക്കിയാണ് അറസ്റ്റ്. അതേ സമയം ഇവിടെ വിഷയം ഉണ്ടായതറിഞ്ഞ്

പ്രവര്‍ത്തകരെ പിന്‍തിരിപ്പിക്കാന്‍ എത്തിയതായിരുന്നു രാജേന്ദ്രന്‍. ഇതിന് ശേഷം തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ത്രില്‍ മുന്നില്‍ നില്‍ക്കുമ്പോഴാണ് സിനിമ സ്‌റ്റൈലിലെത്തിയുള്ള പോലീസിന്റെ അറസ്റ്റ് നാടകം അരങ്ങേറിയത്. തുടര്‍ന്ന് തൊടുപുഴ സ്റ്റേഷനിലേക്ക് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പ്രതിക്ഷേധവുമായി ഒഴുകിയെത്തി.

ആര്‍എസ്എസ് വിഭാഗ് കാര്യ വാഹ് പി ആര്‍ ഹരിദാസ്, ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍, ജന. സെക്രട്ടറി കെ എസ് അജി, വൈസ് പ്രസിഡന്റ് പി ആര്‍ വിനോദ്, മണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന്‍, മണ്ഡലം ജന. സെക്രട്ടറി എസ് പത്മഭൂഷണ്‍, തൊടുപുഴ നഗരസഭ കൗണ്‍സിലര്‍മാരായ ഗോപാലകൃഷ്ണന്‍, ആര്‍ അജി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാര്‍, ബിഎംഎസ്, എബിവിപി തുടങ്ങിയ പരിവാര്‍ സംഘടനകളുടെ നേതാക്കളും പ്രതിക്ഷേധ യോഗത്തില്‍ പങ്കെടുത്തു. അതേ സമയം അക്രമണത്തെ ന്യായികരിക്കുന്നില്ലെന്നും വ്യക്തമാക്കിയ നേതാക്കള്‍ ഇതില്‍ പങ്കെടുക്കാത്ത ആളെ അറസ്റ്റ് ചെയ്തതില്‍ ശക്തമായി പ്രതിക്ഷേധിച്ചു. ജില്ലാ ലേബര്‍ ഓഫീസിലെ സാധനങ്ങള്‍ നശിപ്പിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനുമാണ് കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലാ ലേബര്‍ ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. വൈകിട്ട് നാലരയോടെ നഗരത്തില്‍ 100 കണക്കിന് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ പ്രതിക്ഷേധിച്ച് വീണ്ടും പ്രകടനം നടത്തി.

സ്റ്റേഷന് മുന്നില്‍ ചേര്‍ന്ന പ്രതിക്ഷേധയോഗം ബിജെപി ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. സ്‌റ്റേഷന് മുന്നില്‍ മുക്കാല്‍

മണിക്കൂറോളം കുത്തിയിരുന്ന് പ്രതിക്ഷേധിച്ച ശേഷം 6 മണിയോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്. 5 മണിയോടെ ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കിയ രാജേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ സബ്ജയിലിലേക്ക് മാറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.