Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 10:04 pm IST
in Kottayam

സുഹൃത്തായി നടിച്ചു;

ഒടുവില്‍……

മുണ്ടക്കയം: എന്നും അരവിന്ദിന്റെ അടുത്ത സുഹത്തായാണ് മാത്യു വര്‍ക്കി അറിയപ്പെട്ടിരുന്നത്. ഒടുവില്‍ അരവിന്ദന്റെ ജീവനെടുത്തത് മാത്യുവാണെന്ന് അറിയുമ്പോള്‍ നാടാകെ അമ്പരപ്പില്‍.

അരവിന്ദനെ കാണാതാതോടെ ഭാര്യ റെജി, മക്കളായ അജിന്‍ അരവിന്ദ്, അഞ്ജു അരവിന്ദ് എന്നിവരും ബന്ധുക്കളും ആദ്യം തിരക്കിയത് അരവിന്ദനോടൊപ്പം തോട്ടത്തില്‍ ജോലി ചെയ്തിരുന്ന മാത്യുവിന്റെ അടുത്തായിരുന്നു. സംഭവ ദിവസം അരവിന്ദന്‍ തോട്ടത്തില്‍ ചെന്നില്ലെന്നായിരുന്നു മാത്യുവിന്റെ മറുപടി.

ജൂലൈ 18നായിരുന്നു അരവിന്ദനെ കാണാതായത്. ഇക്കാര്യത്തെക്കുറിച്ച് ചോദ്യച്ചവരൊടെക്കെ അരവിന്ദനില്‍ സ്വഭാവ ദൂഷ്യം ആരോപിച്ച് മാത്യു നാട്ടില്‍ ദുഷ്പ്രചാരണം നടത്തുകയായിരുന്നു. ഏതെങ്കിലും സ്ത്രീകളുമായി നാടുവിട്ടു പോയതായിരിക്കും എന്ന പ്രചാരണം നടത്തി അരവിന്ദനെ അവഹേളിക്കുവാനാണ് മാത്യു ശ്രമിച്ചത്. സംഭവ ദിവസം ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ഭാര്യ റെജി അരവിന്ദനെ ഫോണില്‍ വിളിച്ചപ്പോള്‍ ഇളമ്പ്രാമലയിലെ തോട്ടത്തിലാണെന്നും, ആറുമണിയോടെ വീട്ടിലെത്തുമെന്നും പറയുകയും ചെയ്തു. ഫോണില്‍ വിളിച്ചപ്പോള്‍ അരവിന്ദന്‍ മദ്യലഹരിയിലായിരുന്നെന്നും ഫോണിലൂടെ തോട്ടത്തിലേതെന്നു കരുതുന്ന മറ്റു ചിലരുടെ സംസാരം കേള്‍ക്കുകയും ചെയ്തിരുന്നതായി റെജി പറഞ്ഞു. എന്നാല്‍ വൈകിട്ടു മൂന്നരയോടെ വിളിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ആയിരുന്നു. അരവിന്ദന്‍ രാത്രിയായിട്ടും തിരികെ വീട്ടിലെത്താത്തതിനെ തുടര്‍ന്നു അന്വേഷിച്ചു പോയെങ്കിലും പ്രയോജനമുണ്ടായില്ല. പോലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മുണ്ടക്കയം പരിസര മേഖലയിലെ ടവറുകളുടെ പരിധിയില്‍ അരവിന്ദന്‍ സംഭവദിവസം ഉണ്ടായിരുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു.

അരവിന്ദക്ഷന്റെ തിരോധാനത്തെ തുടര്‍ന്നു കാഞ്ഞിരപ്പളളി സി.ഐ.ഷാജു ജോസഫിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ജൂലൈ 18നു അരവിന്ദനെ കാണാതായതായി കാണിച്ചു കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണത്തില്‍ പ്രയോജനകരമായില്ല. ഇതേ തുടര്‍ന്നു പുതിയ ഡിവൈഎസ്പി കെ.എം.ജിജിമോന്‍ ചാര്‍ജ് എടുത്തതോടെ വീട്ടുകാര്‍ പാരാതിയുമായി ഡി.വൈ.എസ്.പി.സമീപിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പളളി സി.ഐ. ഷാജു ജോസഫ്, മുണ്ടക്കയം എസ്.ഐ.സുരേഷ്, എ.എസ്.ഐ.എ.ടി.എം.നൗഷാദ്, സിവില്‍ പോലീസ് ഓഫീസര്‍ സി.എ. സന്തോഷ് എന്നിവര്‍ ഉള്‍പെടുന്ന സ്‌ക്വാഡ് ഡി.വൈ.എസ്.പി. രൂപീകരിക്കുകയായിരുന്നു. ഇവര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദൃക്‌സാക്ഷി സൈമണ്‍, പ്രതി മാത്യു എന്നിവരെ നിരീക്ഷിച്ചു വരികയായിരുന്നു. ദിവസങ്ങളോളം ഇവരെ പിന്‍തുടര്‍ന്നാണ് അറസ്റ്റിനു കളമൊരുക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

Kerala

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

Kerala

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

Kerala

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

Kerala

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

പുതിയ വാര്‍ത്തകള്‍

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.