Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പോലീസ് മേധാവിയുടെ ഉത്തരവിന് പുല്ലുവില; വിവാദ പോലീസുകാരന്‍ മൂന്നാറില്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 08:26 pm IST
in Idukki

ഇടുക്കി: ജില്ലാ പോലീസ് മേധാവി നല്‍കിയ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കാന്‍ പോലീസുകാരന്റെ നീക്കം. മൂന്നാര്‍ സി.ഐ ഓഫീസിലെ ഒരു സീനിയര്‍ പോലീസുകാരനെയാണ് ജില്ലാ പോലീസ് മേധാവി അടിയന്തരമായി വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലേക്കു മാറ്റി ഉത്തരവിറക്കിയത്.

ഉത്തരവ് ഇറങ്ങിയിട്ടും മൂന്നാറില്‍ നിന്നും വിട്ട് പേകാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായിട്ടില്ല. നാല് മാസം മുന്‍പ് ഗ്യാസ് സിലിണ്ടര്‍ നല്‍കിയില്ലെന്ന കാരണത്താല്‍ ഗ്യാസ് ഏജന്‍സി വാഹനം കസ്റ്റഡിയില്‍ എടുത്ത് ഈ ഉദ്യോഗസ്ഥന്‍ വിവാദത്തില്‍പ്പെട്ടിരുന്നു.  ഉദ്യോഗസ്ഥന്റെ ഈ നടപടി ഗുരുതര അധികാര ദുര്‍വിനയോഗമാണെന്ന് കാട്ടി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി വി എന്‍ സജി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഉദ്യോഗസ്ഥനെതിരെ ശക്തമായ റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും സര്‍വീസ് സംഘടനകളും യുഡിഎഫിലെ ഓര്‍ ഘടക കക്ഷിയും  ഇടപെട്ട് നടപടി മരവിപ്പിക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം മൂന്നാറില്‍ നിന്നും ഉയര്‍ന്ന പുതിയ ആരോപണമാണ് ഉദ്യോഗസ്ഥന്റെ പേര് വീണ്ടും ഉയര്‍ന്ന് വരാന്‍ കാരണം.

മൂന്നാറിലെ ചില പ്രമുഖ ഹോട്ടലുകളിലേക്ക് സി.ഐ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ സ്ഥിരമായി ഫോണിലൂടെ വിലകൂടിയ ഭക്ഷണ സാധനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.സഹികെട്ട  ഹോട്ടലുടമകള്‍ സി.ഐ യെ നേരിട്ട് പരാതി അറിയിച്ചതോടെയാണ് സംഭവം  വിവാദമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ കേസിലും മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥന് വ്യക്തമായ പങ്കുണ്ടെന്ന് ബോധ്യമായി.ഇതാണ് ഉദ്യോഗസ്ഥനെതിരെ ത്വരിത നടപടിക്ക് എസ്.പി യെ പ്രേരിപ്പിച്ചത്.

എന്നാല്‍ വലത് പക്ഷ സംഘടനയിലെ പ്രമുഖനായിരുന്ന ഉദ്യോഗസ്ഥന്‍ എസ്.പി യുടെ ഉത്തരവിനെ മറികടക്കാന്‍ ഇപ്പോള്‍ കൂട്ട് പിടിച്ചിരിക്കുന്നത് സര്‍ക്കാര്‍ അനുകൂല സംഘടനയെയാണ്.

ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ 9 വര്‍ഷം തുടര്‍ച്ചയായി മൂന്നാര്‍ സി.ഐ ഓഫീസിലാണ് ജോലി ചെയ്യുന്നത്. ഇതിന് മുന്‍പും ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ നിരവധി പരാതികള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഉന്നത രേഷ്‌ട്രീയ, ഉദ്യോഗസ്ഥ സ്വാധീനം ഉപയിഗിച്ച് നടപടികള്‍ അട്ടിമറിക്കുകയായിരുന്നു.

2012 ല്‍ തമിഴ്‌നാട് എം.എല്‍.എയെ തടഞ്ഞു നിര്‍ത്തി പണം ആവശ്യപ്പെട്ടതാണ് ഇതില്‍ പ്രധാന സംഭവമായിരുന്നു. അന്ന് മൂന്നാര്‍ സി.ഐയായിരുന്ന പി.ഡി മോഹനന്റെ നേതൃത്വത്തില്‍ കാറില്‍ സഞ്ചരിച്ച എം.എല്‍.എയെയും ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തകയെയും തടഞ്ഞ് നിര്‍ത്തി പണം ആവശ്യപ്പെടുകയും, പണം നല്‍കാന്‍ വിസമതിച്ച ഇവരെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു.എം.എല്‍.എ ഉന്നത പോലിസ് ഉദ്യഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും സി.ഐക്കെതിരെ മാത്രമായിരുന്നു നടപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.