Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിരുവള്ളുവർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 07:24 pm IST
in Samskriti

അണുവിൽ തുളയിട്ടാഴികളേഴതിലമർത്തിവച്ച കുറൾ” എന്ന സംഘകാല കവിയിത്രിയായ ഔവയാർ പ്രകീർത്തിച്ച ‘തിരുക്കുറളിന്റെ’ കർത്താവാണ് പരമജ്ഞാനിയായ തിരുവള്ളുവർ.

ദേവർ , നായനാർ, മുതൽപാലവർ, ദൈവപുലവർ, നാന്മുഖൻ, മാതാനുപങ്കി, ചെന്നാപ്പോതർ, പെരുനാലവർ എന്നിങ്ങനെ പലപേരുകളിലും അദ്ദേഹത്തെ അറിയപ്പെട്ടിരുന്നു.

ചെന്നൈയിൽ മൈലൈപ്പൂരുവിൽ ബി.സി ഒന്നിനും, എ.ഡി മൂന്നാം ശതകത്തിനും ഇടയിൽ ജീവിച്ചിരുന്നു. കുടുംബപരമായി തുണിനെയ്‌ത്തായിരുന്നു പ്രവർത്തന മേഖല. അദ്ദേഹം കടുത്ത ജൈനമത വിശ്വാസിയായിരുന്നു. ആദി അമ്മയും ഭഗവന്തർ പിതാവുമായിരുന്നു. ഇതിനിടയിൽ തൊട്ടടുത്തുള്ള മലമുകളിൽ പോയി ധ്യാനത്തിലിരുന്ന് മനസ്സിന് നല്ലതെളിച്ചം നേടിയിരുന്നു. ജൈനനെ കുറിച്ച് നല്ല അറിവുണ്ടായതിനാലും പലഭാഷകൾ പഠിക്കാനായതിനാലും നല്ല പണ്ഡിതനായിത്തീർന്നു. എന്നാൽ ഇദ്ദേഹം വളരെ ലളിതവേഷത്തിലാണ് സഞ്ചരിച്ചിരുന്നത്. ഇതിനിടയിൽ മഗര സഹായ പുത്രി വാസുകി ഭാര്യയായിവന്നു. അക്കാലത്ത് സുഹൃത്തുക്കൾ ഭാര്യയുടെ ജാതിയെ പറ്റി ചോദിച്ചു.

”ജാതി, കുലം ഇതിനൊക്കെ എന്താണർത്ഥം. ബ്രാഹ്മണർ വേദം മറന്നാൽ വീണ്ടും വശത്താക്കാം. എന്നാൽ അവർ അപഥസഞ്ചാരം നടത്തിയാലോ? ജാതികൊണ്ട് എന്തുപ്രയോജനം? ” അദ്ദേഹം ഗൃഹസ്ഥനായപ്പോൾ തുണിനെയ്ത് വിറ്റ് ജീവിതം നയിച്ചു. തുണി വിൽപനയ്‌ക്കിടെ ഏലേല സിംഹൻ എന്ന വലിയ പണക്കാരന്റെ പുത്രനായ നിഷേധിയായിരുന്നു. അവൻ തുണിവിൽപന നടത്തി ജീവിച്ചിരുന്ന തിരുവള്ളുവരെ കളിയാക്കുക പതിവായിരുന്നു. പലപ്പോഴും പ്രകോപിപ്പിക്കാൻ കിട്ടുന്ന അവസരം നന്നായി പ്രയോജനപ്പെടുത്തു മായിരുന്നു അവൻ.

എന്നാൽ എന്നും അവനെ തിരുവള്ളുവർ സമാധാനിപ്പിക്കുകയാണ് ചെയ്തിരുന്നത്. അങ്ങനെ ഒരുനാൾ അവന്റെ പത്തിതന്നെതാഴ്ന്നു. ക്രമേണ അവൻ തന്റെ ഗുരുവായി തുരുവള്ളുവരെ സ്വീകരിച്ചു. പിന്നീട് അച്ഛനും തിരുവള്ളുവരുടെ ശിഷ്യനായിത്തീരുകയായിരുന്നു. തിരുവള്ളുവരുടെ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു പിന്നീടവരുടെ കർത്തവ്യം. ഉഴുതുജീവിക്കുന്നവരാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത്. മറ്റുള്ളവരെല്ലാം അവരുടെ ആശ്രിതരാണ്. മഴയുടെ നിഴലിലാണ് ലോകത്തിന്റെ നിലനിൽപ്പ്. അതിനാൽ മഴ അമൃത് തന്നെ.

മറ്റെല്ലാം വെറും ആഡംബരം മാത്രം. വാക്കിനാൽ ഐശ്വര്യവും ദാരിദ്രത്തേക്കൾ വലുത് ദാരിദ്ര്യം മാത്രം. ഏലേല സിംഹൻ പിന്നീട് ഇതിന് കാവ്യരൂപം നൽകുകയായിരുന്നു. അറം (ധർമ്മം) പൊരുൾ(അർത്ഥം) ഇമ്പം (കാമം) ഇങ്ങനെ ജീവിതം മൂന്നുവശം പാൽ(കാണ്ഡം) തിരുക്കുറൽ ഇങ്ങനെ വിഭജിച്ചിരുന്നു. മൂന്നു കാണ്ഡങ്ങളുമായി 133 അദ്ധ്യായം ഒരോന്നിലും പത്തു കുറൾ വീതം 1330 കുറൾ 2660 വരി ഇതിനുള്ളിൽ ജീവിതസാഗരം നിറഞ്ഞിരിക്കുന്നു. അദ്ദേഹം പറയുകയാണ് ”മോക്ഷത്തെ പറ്റി എഴുതുവാൻ ഞാൻ ആളല്ല. അർഹനുമല്ല. യാതൊരുവൻ ധർമ്മത്തിൽ ദൃഢമായി വിശ്വസിക്കുകയും ജീവിത വിജയത്തിൽ നിന്നും മോചിതനാകുകയും ചെയ്യുന്നുവോ അവൻ മോക്ഷം സ്വയം വന്നുചേരും.”

ഭാര്യമരിച്ചതിനുശേഷം തിരുവള്ളുവർ സംന്യാസം സ്വീകരിക്കുയകായിരുന്നു. ‘എന്റെ ശരീരം കാട്ടിൽകൊണ്ടുപോയി ഉപേക്ഷിച്ചാൽ മതി വന്യമൃഗങ്ങൾ ഭക്ഷിച്ചുകൊള്ളും. എല്ലും തോലും മണ്ണിൽ ലയിച്ചുകൊള്ളും.’ ഇതായിരുന്നു അനുയായികളോട് അദ്ദേഹം പറഞ്ഞിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

Editorial

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

Article

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ വിമാനത്താവളത്തിലേയ്‌ക്ക് പോയ ബസ് കത്തി നശിച്ചു; അപകടത്തിൽപ്പെട്ടത് ഉംറ തീർഥാടകർ സഞ്ചരിച്ച ബസ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.