Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെഹ്‌റു ട്രോഫി; ഫൈനലില്‍ എത്തുന്ന ചുണ്ടന് അഞ്ചുലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 05:37 pm IST
in Alappuzha

ആലപ്പുഴ: അറുപത്തിനാലാമത് നെഹ്‌റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് വിവിധവി ഭാഗങ്ങളിലുള്ള വള്ളങ്ങള്‍ക്ക് നല്‍കുന്ന ബോണസ് തുകയ്‌ക്ക് കളക്‌ട്രേറ്റില്‍ നടന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ജനറല്‍ ബോഡി യോഗം അംഗീകാരം നല്‍കി. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ ആധ്യക്ഷ്യം വഹിച്ചു.

ഫൈനലില്‍ എത്തുന്ന നാലുചുണ്ടന്‍ വള്ളങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ബോണസ് ലഭിക്കും. ലൂസേഴ്‌സ് ഫൈനലില്‍ നാലു വള്ളങ്ങള്‍ക്ക് നാലുലക്ഷം രൂപവീതം ലഭിക്കും. രണ്ടാം ലൂസേഴ്‌സ് ഫൈനലിലെത്തുന്ന നാലുപേര്‍ക്ക് മൂന്നുലക്ഷം വീതവും മൂന്നാം ലൂസേഴ്‌സ് ഫൈനലിലെത്തുന്ന നാലുപേര്‍ക്ക് രണ്ടുലക്ഷം വീതവും ലഭിക്കും. നാലാം ലൂസേഴ്‌സ് ഫൈനലിലെത്തുന്ന നാലുപേര്‍ക്ക് രണ്ടുലക്ഷം രൂപ വീതവും പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കുന്ന അഞ്ചു ചുണ്ടന്‍ വള്ളങ്ങള്‍ക്ക് 1,20,000 രൂപ വീതവും ലഭിക്കും.

വെപ്പ് എ ഗ്രേഡ് വിഭാഗത്തിലുള്ള എട്ടു വള്ളങ്ങള്‍ക്ക് 1,10,000 രൂപ വീതവും വെപ്പ് ഗ്രേഡ് ബി വിഭാഗത്തിലുള്ള നാലു വള്ളങ്ങള്‍ക്ക് 80,000 രൂപ വീതവും ബോണസ് ലഭിക്കും.

ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിലുള്ള അഞ്ചു വള്ളങ്ങള്‍ക്ക് 1,10,000 രൂപ വീതവും ഇരുട്ടുകുത്തി ഗ്രേഡ് ബി ഗ്രേഡ് വിഭാഗത്തിലുള്ള 16 വള്ളങ്ങള്‍ക്ക് 80,000 രൂപവീതവും ലഭിക്കും. മൂന്നു ചുരുളന്‍ വള്ളങ്ങള്‍ക്ക് 65,000 രൂപ വീതം ലഭിക്കും. തെക്കനോടി വനിതാ വിഭാഗത്തിലുള്ള അഞ്ചുവള്ളങ്ങള്‍ക്ക് 70,000 രൂപ വീതവും ലഭിക്കും. ആകെ 1,05,75,000 രൂപയാണ് ബോണസ് തുകയായി നല്‍കുക.

നെഹ്‌റു ട്രോഫി ജലമേളയുടെ തത്സമയ ദൃശ്യങ്ങള്‍ ഇരുകരകളിലുമുള്ളവര്‍ക്ക് ദൃശ്യമാകത്തക്ക വിധം വലിയ എല്‍.ഇ.ഡി. സ്ഥാപിക്കും. ഇതുവഴി സ്റ്റാര്‍ട്ടിങ്ങും മറ്റും വീഡിയോയിലൂടെ കാണാനാവും. കൂടാതെ ഇത്തവണ ആദ്യമായി വിധി നിര്‍ണയത്തിന് സഹായകരമായ രീതിയില്‍ ഡിജിറ്റല്‍ ടൈമര്‍ സ്ഥാപിക്കും. നാലുട്രാക്കുകള്‍ക്കുള്ള നാലു ജഡ്ജസിന് മുന്നിലാണ് ഡിജിറ്റല്‍ ടൈമര്‍ സ്ഥാപിക്കുക. ഇത് സ്റ്റാര്‍ട്ടിങ് ആരംഭിക്കുന്നതുമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഫിനിഷ് ചെയ്യുന്നതോടെ ഓരോ ജഡ്ജിനും ഒറ്റ ബട്ടണ്‍ അമര്‍ത്തി പ്രവര്‍ത്തനം നിര്‍ത്താം. കുറേക്കൂടി കൃത്യതയോടെ ഫിനിഷിങ് സമയം നിര്‍ണയിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രയോജനം. നിലവില്‍ സ്റ്റോപ്പ് വാച്ച് ഉപയോഗിച്ചുള്ള ഫിനിഷിങ് രേഖപ്പെടുത്തലും തുടരും.

സെമിനാറിലും വിഷയം

ശബരിമല പ്രവേശനം

ആലപ്പുഴ: നെഹ്‌റു ട്രോഫി സ്മരണിക കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാഹിത്യ സെമിനാറില്‍ ചര്‍ച്ചയായത് ശബരിമലയിലെ സ്ത്രീപ്രവേശനം. മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശന വിഷയം കണ്ടില്ലെന്ന് നടിച്ച് ശബരിമലയെ അവഹേളിക്കാനാണ് ഉദ്ഘാടകനായ കുരീപ്പുഴ ശ്രീകുമാര്‍ ശ്രമിച്ചത്. വസ്ത്രം ധരിക്കാന്‍ സമരം ചെയ്ത നാടാണ് നമ്മുടേത്. അമ്മ മനസ്സില്‍ ഉടലെടുത്ത വലിയ സാഹിത്യങ്ങള്‍ ചരിത്രത്തില്‍ ഇടം നേടാതെപോയി. മുലച്ചിപ്പറമ്പ് എന്ന സ്ഥലവും നങ്ങേലിയും ആദ്യകാല നായിക പി.കെ. റോസിയുടെ ജീവിതവും ഈ അവഗണനയുടെ കഥയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ അദ്ധ്യക്ഷത വഹിച്ചു.

കളക്ടര്‍ ഒരുക്കം വിലയിരുത്തി

ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട പന്തല്‍നിര്‍മാണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ വിലയിരുത്തി. ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. നെഹ്‌റു പവിലിയന്‍, ഫിനിഷിങ് പോയിന്റ്, സ്റ്റാര്‍ട്ടിങ് പോയിന്റ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് കളക്ടര്‍ ഒരുക്കം വിലയിരുത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

Kerala

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.