Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ലഹരിവസ്തു കടത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 11:29 am IST
in Palakkad

പാലക്കാട്: അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും മറ്റും വാഹനപരിശോധന കര്‍ശനമായതോടെ കള്ളക്കടത്ത് സംഘങ്ങളുടെ മാര്‍ഗം ഊടുവഴികളകളായി. ഞ്ചാവ്, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍, സ്പിരിറ്റ്, സ്വര്‍ണം, വെള്ളി എന്നിവയാണ് നികുതിവെട്ടിച്ച് കൂടുതലായും കടത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ കാരിയര്‍മാരാക്കിയാണ് ഇപ്പോള്‍ ലഹരിവസ്തു കടത്തുന്നത്. ഇവര്‍ക്ക് ഇത്തരം പുകയില ഉല്‍പ്പന്നങ്ങള്‍ അത്യാവശ്യമായതിനാല്‍ ദൗര്‍ബല്യം മുതലെടുത്ത് അവരെ ഉപയോഗിക്കുന്നു.

എക്‌സൈസ് ചെക്‌പോസ്റ്റുകളില്‍ വേണ്ടത്ര സൗകര്യമില്ലാത്തത് ജീവനക്കാരെ കുഴയ്‌ക്കുന്നതായും പരാതിയുണ്ട്. ജീവനക്കാര്‍ക്ക് മതിയായ സുരക്ഷയോ പരിശോധനക്ക് ആധുനിക സംവിധാനമോ ഇല്ല. ഇപ്പോഴും ചരക്കുവാഹനങ്ങളില്‍ പ്രാകൃതമായ കുത്തിപ്പരിശോധനയാണ് എല്ലാ എക്‌സൈസ് ചെക്‌പോസ്റ്റുകളിലുമുള്ളത്. ഇത് പരിഷ്‌കരിച്ചാല്‍ ചെക്‌പോസ്റ്റുകളിലെ തിരക്കും പ്രതിസന്ധിയും ഒഴിവാക്കാമെന്ന് ജീവനക്കാര്‍ പറയുന്നു.

കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള അന്തര്‍സംസ്ഥാന സര്‍വീസുകളിലാണ് കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കടത്തിയിരുന്നത്. ഇത് തടയാന്‍ എല്ലാ അന്തര്‍സംസ്ഥാന ബസുകളും കര്‍ശനപരിശോധനയ്‌ക്ക് വിധേയമാക്കിയതോടെ അതുവഴിയുള്ള കള്ളക്കടത്തു കുറഞ്ഞുവെന്നാണ് വാണിജ്യനികുതി അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ ബൈക്കുകളിലാണ് കഞ്ചാവ്കടത്ത്.

തമിഴ്‌നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളില്‍നിന്ന് പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവും കേരള അതിര്‍ത്തിയിലെത്തിച്ച് അവിടെനിന്നാണ് ബൈക്കുകളില്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. കഴിഞ്ഞദിവസം പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്തുനിന്ന് രണ്ട്കിലോ കഞ്ചാവ് പിടികൂടിയത് ബൈക്കില്‍ കൊണ്ടുപോകുമ്പോഴാണ്. ജില്ലയിലെ 20 എക്‌സൈസ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ‘ഓപ്പറേഷന്‍ ഭായ്’എന്ന പേരിലുള്ള റെയ്ഡിനെ തുടര്‍ന്ന് മൂന്നുദിവസത്തിനകം 160 കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞുവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

വാണിജ്യനികുതി ചെക്‌പോസ്റ്റില്‍നികുതി വരുമാനം കൂടി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് മൂന്ന്ശതമാനം നികുതിവര്‍ധന ഉണ്ടായതായാണ് അധികൃതര്‍ നല്‍കുന്ന സൂചന. 12 ശതമാനത്തില്‍നിന്ന് 15ആയി ഉയര്‍ന്നു. നികുതിവരവ് കൂട്ടുന്നതോടൊപ്പം ലഹരിവസ്തുക്കളുടെ വന്‍തോതിലുള്ള കടന്നുവരവും കുറയ്‌ക്കാനായെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു. ഇറച്ചിക്കോഴികടത്താണ് നികുതിനഷ്ടം വരുത്തുന്ന മറ്റൊരു കള്ളക്കടത്ത്. കേരളത്തില്‍ ഇറച്ചിക്കോഴിക്ക് 14ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഇത് തടയാന്‍ വാണിജ്യനികുതിവകുപ്പിന്റെ എട്ട് സ്‌ക്വാഡുകള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധനയ്‌ക്ക് നിലയുറപ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

India

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

Kerala

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

India

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

Kerala

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.