Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവീഭക്തരുടെ മനമിളകില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 06:59 pm IST
inSamskriti

ഇന്ദ്രന്‍ തന്റെ വാഹനമായ ഐരാവതത്തിലേറി ഗന്ധമാദനത്തിലെത്തി. അവിടെ തപസ്സിരിക്കുന്ന മുനിപുംഗവന്മാരെ കണ്ടു. ധര്‍മ്മന്റെ പുത്രന്മാരായ ഈ താപസന്മാരുടെ തേജസ്സ് സൂര്യന്റെ ആദ്യകിരണങ്ങള്‍ പോലെയാണ്. ഇവര്‍ താപസികളോ? അല്ല, അഗ്‌നിസ്ഫുലിംഗങ്ങള്‍ തന്നെയോ? ഇങ്ങനെയെല്ലാം ചിന്തിച്ച ഇന്ദ്രന്‍ അവര്‍ തപസ്സു ചെയ്യുന്നിടത്ത് ചെന്ന് ചോദിച്ചു: ‘എന്താണ് നിങ്ങള്‍ക്ക് വേണ്ടത്?

ആഗ്രഹിക്കുന്നതെന്തും വരമായി നല്‍കാനാണ് ഞാന്‍ എത്തിയിരിക്കുന്നത്. വേണമെങ്കില്‍ സാധാരണഗതിയില്‍ തരാന്‍ പാടില്ലാത്തതുപോലും ഞാന്‍ നിങ്ങള്‍ക്കായി തരാം. എന്തുകൊണ്ടെന്നാല്‍ ഞാന്‍ നിങ്ങളുടെ തപസ്സില്‍ അതീവ സന്തുഷ്ടനാണ്’. ധ്യാനത്തില്‍ മുഴുകിയ മുനിമാര്‍ ഇന്ദ്രന്റെ സംഭാഷണം കേട്ടതേയില്ല. ഇന്ദ്രന് വാശിയായി. അവിടെ അദ്ദേഹം ഭീകരമായ കാറ്റും കോളും വിതച്ചു നോക്കി.

സിംഹാദികളായ ഹിംസ്രജന്തുക്കളെ വിട്ട് ഭയപ്പെടുത്താന്‍ നോക്കി. യാതൊരു ഫലവും കണ്ടില്ല. വരദാനം, ഭീഷണി, ഇതുകൊണ്ടൊന്നും കുമാരന്മാര്‍ വഴങ്ങുന്നില്ലെന്ന് കണ്ട ഇന്ദ്രന്‍ തന്റെ ആലയത്തിലേയ്‌ക്ക് ദുഃഖിതനായി മടങ്ങി.

അവര്‍ ധ്യാനിച്ചിരുന്നത് ആദിശക്തിയും മഹാവിദ്യാസ്വരൂപിണിയുമായ ജഗദംബയെ ആയിരുന്നതിനാലാണ് യാതൊരു പ്രലോഭനങ്ങള്‍ക്കും അവരെ ബാധിക്കാന്‍ കഴിയാഞ്ഞത് . പരാപ്രകൃതിയും നിത്യയും സകലലോകങ്ങളുടെ ഈശ്വരിയുമായ അമ്മയെ ധ്യാനിക്കുന്നവര്‍ക്ക് മായയെ ഭയക്കേണ്ടതായിവരില്ല. നിഷ്പാപരായി ദേവിയുടെ വാഗ്ബീജവും കാമബീജയും മായാബീജവും ധ്യാനിക്കുന്നവരെ യാതൊന്നും അലട്ടുകയില്ല.

മായാബീജം സദാ മനസ്സിലുള്ളവനെ ബാധിക്കാന്‍ മായയ്‌ക്കാകുമോ? എന്നിട്ടും മായാബന്ധിതനായ ഇന്ദ്രന്‍ കാമദേവനെയും വസന്തനെയും തപസ്സു മുടക്കാന്‍ ഏല്‍പ്പിച്ചു. ‘രതിയും മറ്റ് അപ്‌സരസ്സുകളുമായി നരനാരായണന്മാര്‍ ഉഗ്രതപസ്സു ചെയ്യുന്നിടത്ത്, ഗന്ധമാദനത്തില്‍ പോയി മന്മഥശരങ്ങളാല്‍ അവരെ വലയ്‌ക്കണം. കാമബാണം വര്‍ഷിച്ച് അവരെ ആ തപോഭൂമിയില്‍ നിന്നും ആട്ടിയകറ്റണം. രംഭ തിലോത്തമമാരൊക്കെ നിങ്ങള്‍ക്ക് സഹായത്തിനുണ്ട്. വാസ്തവത്തില്‍ അപ്‌സരസ്സുകള്‍ക്ക് തനിയെ ചെയ്യാന്‍ സാധിക്കാവുന്ന കാര്യമാണിത്. എന്നാല്‍ ഞാന്‍ നല്‍കിയ യാതൊരു പ്രലോഭനങ്ങള്‍ക്കും മുനിമാര്‍ വഴങ്ങിയില്ല. ഭയപ്പെടുത്തിയിട്ടും കാര്യമുണ്ടായില്ല.’

അപ്പോള്‍ മന്മഥന്‍ പറഞ്ഞു: ‘ഞാന്‍ തീര്‍ച്ചയായും അങ്ങയുടെ ആഗ്രഹം നിവൃത്തിക്കാന്‍ ശ്രമിക്കാം. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെയോ സൂര്യനേയോ ഉപാസിക്കുന്നവരാണെങ്കില്‍ അവരുടെ തപസ്സു മുടക്കാന്‍ എനിക്ക് എളുപ്പമാണ്.

എന്നാല്‍ കാമാരാജമന്ത്രം ബീജമാക്കി ദേവി ഉപാസന ചെയ്യുന്നവരെ അവരുടെ ശ്രദ്ധയില്‍ നിന്ന് വ്യതിചലിപ്പിക്കുക അസാദ്ധ്യമത്രേ.! അ മഹാദേവിയെ ഭജിക്കുന്നവരില്‍ എന്റെ കാമശരപീഡന പ്രവൃത്തികള്‍ എല്‍ക്കുകയില്ല.’

എങ്കിലും ഇന്ദ്രന്‍ കാമനെ പറഞ്ഞു വിട്ടു.’എല്ലാവരും തയ്യാറായിരിക്കുന്നു. എന്റെ കാര്യം അങ്ങ് സാധിപ്പിച്ചു തരിക.’ അവര്‍ തപോവിഘ്‌നം ലക്ഷ്യമാക്കി ഗന്ധമാദനത്തില്‍ പ്രവേശിച്ചു.

തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.