Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മോഹനം മാധവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2016, 11:37 pm IST
in Vicharam

 

എളമക്കരയിലെ മാധവനിവാസ് മോഹന്‍ജിയെക്കൂടാതെ പൂര്‍ണമാകുന്നില്ല. മാധവനിവാസിലെത്തുന്നവര്‍ ഇന്നും പ്രതീക്ഷിക്കുന്ന മുഖവും സ്‌നേഹവും ശബ്ദംപോലും മോഹന്‍ജിയുടേതാണ്. വരുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉത്‌സാഹത്തോടെ പ്രവര്‍ത്തിച്ചിരുന്ന മോഹന്‍ജി നമ്മെ പിരിഞ്ഞിട്ട് ഒരുവര്‍ഷം തികയുകയാണ്.

ഞാന്‍ കാര്യാലയപ്രമുഖായി ചുമതലയേല്‍ക്കുന്ന സമയത്ത് മോഹന്‍ജി എന്റെ കൈയില്‍ കുറെ മിഠായികള്‍ തന്നു. എന്നിട്ട് പറഞ്ഞു: ”ഇവിടെ ധാരാളം കുട്ടികള്‍ വരും. അവര്‍ക്ക് കൊടുക്കണം.” മറ്റ് കാര്യങ്ങള്‍ ഒന്നുംതന്നെ പറഞ്ഞതുമില്ല. കാര്യാലയമെന്നാല്‍ സംഘടനയിലെ ചുമതലപ്പെട്ടവരുടെ യാത്രകള്‍ക്കും വിശ്രമത്തിനും സഘടനാകാര്യങ്ങള്‍ക്കും അപ്പുറം ഒരു നാടിന്റെ ഒരു ജനകീയകേന്ദ്രവും ഇവിടെ വരുന്നവരുടെയെല്ലാം സ്വന്തവുമായി തോന്നി.

മോഹന്‍ജിയുടെ ജീവിതത്തിന്റെ അവസാനനിമിഷംവരെ അദ്ദേഹത്തില്‍നിന്ന് എന്തെങ്കിലും സന്ദേശവും മാര്‍ഗ്ഗദര്‍ശനവും ഉണ്ടായിരുന്നു. ആരോഗ്യനില അവശതയിലെത്തി ഒരുഭാഗം തളര്‍ന്ന് ആശുപത്രിയിലായി. ചെറിയൊരു ബോധം വീണനേരം ചോദിച്ചു: ”എനിക്കിനി എഴുന്നേല്‍ക്കാനാകുമോ?” എല്ലാ വിഷമങ്ങളും മനസ്സില്‍വച്ച് ഞാന്‍ പറഞ്ഞു. ”ഈ ഡ്രിപ്പ് കഴിഞ്ഞാല്‍ രണ്ട് ദിവസംകൊണ്ട് നേരെയാകും.” മോഹന്‍ജി ഒന്നുചിരിച്ചു. സത്യത്തില്‍ ഗീതാകാരന്‍ പറഞ്ഞ സ്ഥിതപ്രജ്ഞയോഗി. അവിടെ ഒന്നും മറച്ചുവെക്കേണ്ടതില്ല.

യാഥാര്‍ത്ഥ്യത്തെ മൂടിവെക്കേണ്ടതില്ല. മൂന്നുമണിക്കൂര്‍ മുന്‍പ് സായംശാഖയില്‍ ഒരുമിച്ചുചൊല്ലിയ പ്രാര്‍ത്ഥനയുടെ നേരനുഭവം. മോഹന്‍ജിയുടെ എല്ലാം അറിഞ്ഞുകൊണ്ടുള്ള ആ ചോദ്യം ജൂണ്‍ മൂന്നാം തീയതി വൈകിട്ട് ഒമ്പതുമണിയോടെ അപ്രസക്തമായി.

ഇന്നും മാധവനിവാസില്‍ എത്തുന്നവര്‍ ആ മുഖം ഇവിടെ പ്രതീക്ഷിക്കുന്നുണ്ട്. മോഹന്‍ജിയുടെ സമ്പാദ്യങ്ങള്‍ ഒരു നിഷ്‌കാമകര്‍മ്മയോഗിയുടേതുതന്നെയായിരുന്നു. ഒരു കാലന്‍കുട, വടി, വാച്ച്, ടോര്‍ച്ച്, പഴങ്ങള്‍ മുറിക്കുന്ന ചെറിയൊരു കത്തി, ഒരു ജോഡി ഗണവേഷം, കുറെ കഥാപുസ്തകങ്ങള്‍… ലളിതവും ഗംഭീരവുമായ ജീവിതശൈലി. സരസ്വതീ വിദ്യാനികേതന്‍ വിദ്യാലയത്തിന്റെ വളര്‍ച്ച അദ്ദേഹത്തിന്റെ നിശ്വാസങ്ങള്‍ക്കൊപ്പമായിരുന്നു. അവിടുത്തെ വിദ്യാര്‍ത്ഥികള്‍ ഇന്ന് ഗോശാലക്കു മുന്നിലൂടെ പോകുമ്പോള്‍ പറയും ‘അതാ മോഹന്‍ജിയുടെ പശുക്കിടാവ്!’ മോഹന്‍ജിയുടെ പശുക്കള്‍ക്ക് ചപ്പാത്തിയും തീറ്റയുമായി കുട്ടികള്‍ വീണ്ടും അവധികഴിഞ്ഞെത്തിത്തുടങ്ങി.

മാധവനിവാസ് മോഹന്‍ജിയോടൊപ്പമല്ലാതെ അവര്‍ക്ക് കാണാന്‍ സാധ്യമല്ലാത്തവിധം സ്‌നേഹവും സാന്നിധ്യവും നിറഞ്ഞുനിന്നിരുന്നു. സാമൂഹ്യ, സാമുദായിക, ഉദ്യോഗ നേതൃത്വങ്ങളിലുള്ളവര്‍ ഇന്നും മോഹന്‍ജി തങ്ങള്‍ക്കിടയിലുള്ളതായി കരുതുന്നു.

വിശാലമായ ഒരു പ്രവര്‍ത്തനകേന്ദ്രം ശാന്തമായി ഏകോപിപ്പിച്ചുകൊണ്ട് തന്റെ കര്‍ത്തവ്യങ്ങള്‍ തെല്ലും പരിഭവമില്ലാതെ അക്ഷോഭ്യനായി, മാതൃകാപരമായി നാല് പതിറ്റാണ്ടോളം നിര്‍വഹിച്ച മോഹന്‍ജിയില്‍ മൗനതപസ്വിയായ സ്വയംസേവകനെ നമുക്കു കാണാം.

പുതിയ ലോകത്ത് പുതിയ കാര്യങ്ങളുടെ തിരക്കിലും മോഹന്‍ജിയുടെ ജീവിതശൈലി അറിഞ്ഞവര്‍ക്കും ലളിതവും ദൃഢവുമായ ആ കര്‍മപഥത്തിലൂടെ ചരിക്കാനാകും.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.