Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

എല്‍ഡിഎഫ് വന്നു; ജില്ലയില്‍ വ്യാപക സിപിഎം അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2016, 10:34 am IST
in Kozhikode

സിപിഎം അക്രമത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിജെപി പ്രവര്‍ത്തകനെ ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍മാസ്റ്റര്‍, ജനറല്‍സെക്രട്ടറി പി. ജിജേന്ദ്രന്‍, ഖജാന്‍ജി ടി.വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിക്കുന്നു

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെതുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക സിപിഎം അക്രമം. അക്രമങ്ങളില്‍ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേമത്ത് ഒ. രാജഗോപാലിന്റെ വിജയം ആഘോഷിക്കാന്‍ ആഹ്ലാദ പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സ്ത്രീകള്‍ അടങ്ങുന്ന സിപിഎമ്മുകാര്‍ ചേര്‍ന്ന് അക്രമം അഴിച്ചുവിട്ടു. സൗത്ത് ബീച്ചിലെ പെട്രോള്‍ പമ്പിന് സമീപം വെച്ചായിരുന്നു അക്രമം. ബൈക്കുകളില്‍ പെട്രോള്‍ നിറയ്‌ക്കുന്നതിനായി നിര്‍ത്തിയിട്ട സമയത്താണ് സംഘടിച്ചെത്തിയ സിപിഎമ്മുകാര്‍ അക്രമം നടത്തിയത്. പട്ടികകഷ്ണം, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചായിരുന്നു അക്രമം. അടിത്തിക്കാട്ട് ദിനീഷ്, സനല്‍ കുമാര്‍, ശ്രീജിത്ത്, അനന്തു, അജയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലര്‍ക്ക് തലക്കും ചിലര്‍ക്ക് കൈക്കുമാണ് പരിക്കേറ്റത്.

വടകര: അഴിയൂര്‍, പുതുപ്പണം, ഒഞ്ചിയം എന്നിവിടങ്ങളില്‍ ആഹ്ലാദപ്രകടനം നടത്തുകയായിരുന്ന സിപിഎമ്മുകാര്‍ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. ആഹ്ലാദപ്രകടനം കടന്നുപോകുന്ന വഴിയിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെയെല്ലാം അക്രമം അഴിച്ചുവിടുകയായിരുന്നു സിപിഎമ്മുകാര്‍. അക്രമത്തില്‍ പരിക്കേറ്റ അഴിയൂര്‍ സ്വദേശികളായ സനീഷ്, മജീഷ്, ഒഞ്ചിയം സ്വദേശി വരുണ്‍, പുതുപ്പണം സ്വദേശി രാജേഷ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാത്തമംഗലം നായര്‍കുഴിയില്‍ സിപിഎമ്മുകാര്‍ നടത്തിയ അക്രമത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ അഭിജിത്തിനെയും കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. വടകര, ഒഞ്ചിയം ഭാഗങ്ങളില്‍ ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപക സിപിഎം അക്രമമുണ്ടായി.

കൊയിലാണ്ടി: നിരോധനാജ്ഞ പ്രഖ്യാപിച്ച കൊയിലാണ്ടിയില്‍ സിപിഎം അക്രമം വ്യാപകം. പോലീസ് നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ കൊയിലാണ്ടി സിഐ ഹരിദാസന്‍ വിളിച്ചു ചേര്‍ത്ത രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ നഗരത്തില്‍ പ്രകടനം നടത്തുന്നതിലും ഇരുചക്രവാഹനങ്ങളില്‍ വലിയ വടികളില്‍ കൊടികെട്ടി പ്രകടനം നടത്തുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കൊയിലാണ്ടി നഗരത്തില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയിട്ടും പോലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. കൊയിലാണ്ടി പോലീസിന്റെ ഏകപക്ഷീയ നടപടിയില്‍ പരക്കെ പ്രതിഷേധം ഉയരുന്നു. കോരപ്പുഴ, ഇരിങ്ങല്‍, വിയ്യൂര്‍ കാവുംവട്ടം ഭാഗങ്ങളിലും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടന്നിട്ടുണ്ട്. പോലീസ് ആരുടെ പേരിലും കേസെടുത്തിട്ടില്ല. കൊയിലാണ്ടി നഗരത്തില്‍ അക്രമം നടക്കുമ്പോള്‍ പോലീസ് സംഭവസ്ഥലത്തു നിന്നും മാറി നില്‍ക്കുകയായിരുന്നു.

ഫറോക്ക്: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ സിപിഎമ്മുകാര്‍ കോട്ടക്കടവില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടു. ബിഎംഎച്ച് ആശുപത്രിക്ക് സമീപം വെച്ചാണ് മാരകമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. അക്രമത്തില്‍ പരിക്കേറ്റവരെ കോഴിക്കോട്ടെയും കോട്ടക്കടവിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.