Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശീർകാഴി- സ്വർഗ്ഗത്തിന്റെ വാതായനം

Janmabhumi Online by Janmabhumi Online
May 19, 2016, 02:31 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

അതെ, ശീർകാഴി ഒരിക്കൽ സ്വർഗ്ഗത്തിന്റെ വാതായനം തന്നെയായിരുന്നു. ചോളസാമ്രാജ്യം സ്വർഗ്ഗസമാനമായ ലോകം പടുത്തുയർത്തിയ കാവേരി പും പു കാറിലേക്കുള്ള വാതായനം തന്നെയായിരിക്കണം നാഗപട്ടണത്തെ “ശീർകാഴി”.

എന്തു തന്നെയായാലും കടൽ കവർന്നെടുത്ത ഈ അതിപ്രാചീന നാഗരികതയുടെ അവശേഷിക്കുന്ന ഭൂപ്രദേശമാണ് ശീർകാഴി എന്നതിൽ ആർക്കും സംശയമില്ല. വളരെ കുറച്ചു ചരിത്രതെളിവുകളിലൂടെ ഈ പ്രദേശം അതിലേക്ക് വിരൽ ചൂണ്ടുന്നത് നമുക്ക് കണ്ടെത്താൻ കഴിയും. അവയിൽ പ്രധാനമാകട്ടെ ശീർകാഴിയിലും സമീപ പ്രദേശങ്ങളിലും തലയുയർത്തി നിൽക്കുന്ന അതിപ്രാചീന ക്ഷേത്രസമുച്ചയങ്ങൾ തന്നെ. അവ നൽകുന്ന ചരിത്ര ചരിത്രാതീത കഥകളും.

ദക്ഷിണ ദേശത്ത് അതിപ്രാചീനകാലത്തേ ഉദയം ചെയ്ത അതിശക്തമായ രാജ്യങ്ങളിലൊന്ന്, ചോള രാജ്യം. അവർ വിദേശ വ്യാപാരത്താലും പ്രകൃതി വിഭവങ്ങളാലും പടുത്തുയർത്തിയ സ്വഗ്ഗസമാനമായൊരു രാജധാനി – കാവേരി പൂം പുകാർ. പല സംഘകാല കൃതികളിലും ഇതിന്റെ സ്വർഗ്ഗസമാനമായ (ചിലപ്പതികാരം….) വിവരണം കാണുവാൻ കഴിയും. അതിവിശാലമായ ക്ഷേത്രസമുച്ചയങ്ങളും ബുദ്ധ ജൈന വിഹാരങ്ങളും പണ്ഡിത സഭകളും, അവയിൽ ചുരുക്കം ചില വിവരണങ്ങൾ മാത്രം.

ഈ സംസ്കാരത്തിന്റെ അധ:പതനത്തെ പറ്റി പല കഥകളുണ്ടെങ്കിലും അവശേഷിക്കുന്ന ശീർകാഴി ഭൂപ്രദേശത്തെ ക്ഷേത്രസമുച്ചയങ്ങളാകട്ടെ ഈ അതിപ്രാചീനകാലഘട്ടത്തിന്റെ സാമുഹിക സാംസ്കാരിക ബൗദ്ധിത തലങ്ങളിലേക്ക് ഇന്നും നമ്മെ കൊണ്ടു പോകുന്നതായി പറയുവാൻ കഴിയും. ഇതിൽ പ്രധാനമാകട്ടെ ശീർകാഴി ബ്രഹ്മപുരേശ്വരം ക്ഷേത്രം, തിരുമൺകാടു ശ്വേതനാരായണ ക്ഷേത്രം, വൈതീശ്വരൻ കോവിൽ, പിന്നെ സ്വല്പം അകലെയുള്ള ചിദംബരം ക്ഷേത്രം മുതലായവ.

വൈതീശ്വരൻ കോവിലാകട്ടെ നമ്മുടെ പരമ്പരാഗത ചിന്താധാരക്കൊപ്പം ചികിത്സക്കും പ്രാധാന്യം നൽകുന്നതായി കാണുവാൻ കഴിയും. ഇവിടുത്തെ സിദ്ധാമൃത തീർത്ഥത്തിലെ ജലവും ജഡായു കുണ്ഡത്തിലെ (രാമലക്ഷമണൻമാർ ജഡായുവിന്റെ ഭൗതിക ശരീരം സംസ്കരിച്ചെന്നു കരുതുന്ന സ്ഥലം)മണ്ണും പിന്നെ ചില പച്ചിലകളും ഇന്നും ഇവിടെ സിദ്ധ ഔഷധം തന്നെ.

വൈദ്യശാസ്ത്രത്തിന്റെ കുല ഗുരു ധന്വന്ത്വരി മഹർഷിയുടെ സമാധിയും ഇവിടെ തന്നെ. അത്യപൂർവ്വമായ നാഡീ ജ്യോതിഷവും ഇവിടുത്തെ പ്രത്യേകത തന്നെ!

ശീർകാഴിക്ഷേത്രമാകട്ടെ അതിപ്രാചീന പ്രളയ കഥയെ സൂചിപ്പിക്കുന്നതിനൊപ്പം ഈ ഗ്രാമം ശൈവ നായൻമാരിൽ പ്രമുഖനായ “തിരുജ്ഞാനസമ്പന്ധ “രുടെ ജന്മദേശവെന്നും ഓർമിപ്പിക്കുന്നു. തിരുമൺകാടുക്ഷേത്രമാകട്ടെ നവഗ്രഹങ്ങളിൽ പ്രധാനിയായ ബുധ നിലേക്ക് നമ്മെ കൊണ്ടു പോകുന്നു. മാത്രമല്ല ആദി ചിദംബരമെന്നും അറിയപ്പെടുന്നു.

അതെ സമയം ചിദംബരം ക്ഷേത്രം അതിപ്രാചീന തത്ത്വശാസ്ത്രമായ “യോഗ”യുടെ അത്യഗാധതലങ്ങളെ പറ്റിയും സൂചിപ്പിക്കുന്നു.

തീർച്ചയായും ചോള കാലത്ത് ഉദയം ചെയ്ത ഈ ക്ഷേത്ര സമുച്ചയങ്ങൾ അക്കാലത്തെ അതി ബ്രഹത്തായ ബൗദ്ധിക തലത്തെയാണ് സൂചിപ്പിക്കുന്നതെന്നു പറയുവാൻ കഴിയും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാനവഴിയില്‍ നിന്ന് വേര്‍പെടുത്തിയ നിലയില്‍
Kerala

കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാന വഴിയില്‍ നിന്ന് വേര്‍പെടുത്തി; നാരങ്ങാനത്ത് വനംവകുപ്പിന്റെ പ്രതികാര നടപടി വീണ്ടും

Kerala

സിദ്ധാര്‍ത്ഥിന്റെ റാഗിങ് മരണം: 7 ലക്ഷം നഷ്ടപരിഹാരം പൂഴ്‌ത്തിവച്ചു; കുടുംബത്തെ സര്‍ക്കാര്‍ ഇപ്പോഴും വേട്ടയാടുന്നു: ബിജെപി

Kerala

നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍; തൃശൂരില്‍ യുവാവും യുവതിയും കസ്റ്റഡിയില്‍

Kerala

മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കും: എല്‍. മുരുകന്‍

Samskriti

കൊല്ലങ്കോട് വിശ്വനാഥന്‍ നാരായണസ്വാമി: നാദസൗഖ്യത്തിന്റെ നിത്യവിസ്മയം

പുതിയ വാര്‍ത്തകള്‍

കേരള രജിസ്ട്രാറുടെ ചട്ടവിരുദ്ധ നിയമനം; പുനഃപരിശോധിക്കണമെന്ന് എബിവിപിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും

1. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് ഉദ്ഘാടന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മെമ്പര്‍ഷിപ്പ് കാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്നു. (2) എറണാകുളം ടിഡിഎം ഹാളില്‍ നടന്ന കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റിയുടെ സൗഹൃദസംഗമത്തില്‍ ജന്മഭൂമിയില്‍ നിന്ന് വിരമിച്ച അനില്‍ ജി. നമ്പൂതിരിയ്ക്ക് എറണാകുളം 
എംഎല്‍എ ടി.ജെ വിനോദും ആര്‍. അജയകുമാറിന് മന്ത്രി പി. രാജീവും സജീവന്‍ കുന്നത്തിന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടത്തും ഉപഹാരങ്ങള്‍ 
കൈമാറുന്നു

കെയുഡബ്ല്യുജെ ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് പദ്ധതിക്ക് തുടക്കമായി

ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിമായുള്ള സംഭാഷണത്തില്‍ നിന്ന്‌

മത ചിഹ്നം ഉപയോഗിച്ചെന്നു രജിസ്ട്രാര്‍; മത ചിഹ്നം ഏതെന്നു വ്യക്തമാക്കണമെന്ന് വിസി

പ്രഖ്യാപിക്കും, പിന്‍വലിക്കും; നടപ്പിലാകുന്നത് മുസ്ലിം സംഘടനകളുടെ തീരുമാനം

പിണറായി സര്‍ക്കാരേ… നാണക്കേട്… ഇതോ, നമ്പര്‍ വണ്‍ ആരോഗ്യ കേരളം

ന്യൂദല്‍ഹിയില്‍  ഡോ. അംബേദ്കര്‍ ഇന്റര്‍ നാഷണല്‍ സെന്ററും ഹിന്ദുസ്ഥാന്‍ സമാചാറും ഇന്ദിരാഗാന്ധി കലാകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

പുതുതലമുറയോട് പറയാനുള്ളത്

ഭാരതത്തിന്റെ അജയ്യമായ കാലാവസ്ഥാ പ്രയാണം

വീട്ടമ്മ വിവാഹിതനൊപ്പം ഒളിച്ചോടി, നാട്ടുകാർ കട്ടിലിൽ കെട്ടിയിട്ട് വിവസ്ത്രയാക്കി ക്രൂരമായി പീഡിപ്പിച്ചു, രക്തംവാർന്ന് യുവതി ഗുരുതരാവസ്ഥയിൽ

നിങ്ങൾ ഒ ബ്ലഡ് ഗ്രുപ്പുകാർ ആണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies